Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അധ്വാനിക്കാനുള്ള മനസും ചങ്കൂറ്റവും മാത്രം മതി; ചുക്കുകാപ്പിയും മുട്ടയും വില്ക്കുന്ന എഞ്ചിനീയര്‍

ചിട്ടി കമ്പനിയിലെ ജോലിയ്‌ക്ക് ശേഷം എറണാകുളം കലൂരില്‍ പിതാവ് ഐടി കമ്പനി ആരംഭിച്ചതോടെയാണ് കുടുംബത്തിന്റെ തകര്‍ച്ച തുടങ്ങിയതെന്ന് വിഷ്ണു പറയുന്നു. തമിഴ്‌നാട്ടിലെ ഗോപിച്ചെട്ടിപ്പാളയത്ത് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങിന് പഠനത്തിനിടെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ വിഷ്ണു അറിഞ്ഞില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 05:09 pm IST
in Thrissur

തൃശ്ശൂര്‍: വൈറ്റ്‌കോളര്‍ ജോലിയ്‌ക്കായി മാത്രം കാത്തിരിക്കുന്ന യുവാക്കളില്‍ നിന്ന് വ്യത്യസ്തനാകുകയാണ് കെ.എസ് വിഷ്ണു (36) എന്ന എന്‍ജിനിയറിങ് ബിരുദധാരി. തൃശ്ശൂര്‍ നഗരത്തില്‍ ചുക്കുകാപ്പിയും മുട്ട പുഴുങ്ങിയതും സൈക്കിളില്‍ വിറ്റാണ് ഈ യുവാവ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നത്.

അന്തിക്കാട് താന്ന്യം സ്വദേശിയായ വിഷ്ണു വര്‍ഷങ്ങളായി ഒറ്റയ്‌ക്കാണ്. കട ബാധ്യതയെ തുടര്‍ന്ന് 2010ലെ പുതുവര്‍ഷദിനത്തിലാണ് വിഷ്ണുവിന്റെ അച്ഛന്‍ സത്യശീലന്‍ നാടുവിട്ടുപോയത് . അച്ഛന്‍ നാടുവിട്ടശേഷം  സൈക്കിളില്‍ കാപ്പിവിറ്റും തെരുവില്‍ കിടന്നുറങ്ങിയുമായിരുന്നു വിഷ്ണുവിന്റെ ജീവിതം. 

പകല്‍ ഹോട്ടലുകളിലും ജോലി ചെയ്തു. വ്യോമസേനയില്‍നിന്ന് വിരമിച്ച സത്യശീലന്‍ തൃശ്ശൂരിലെ പ്രമുഖ ചിട്ടിക്കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. ചിട്ടി കമ്പനിയിലെ ജോലിയ്‌ക്ക് ശേഷം എറണാകുളം കലൂരില്‍ ഐടി കമ്പനി ആരംഭിച്ചതോടെയാണ് കുടുംബത്തിന്റെ തകര്‍ച്ച തുടങ്ങിയതെന്ന് വിഷ്ണു പറയുന്നു. തമിഴ്‌നാട്ടിലെ ഗോപിച്ചെട്ടിപ്പാളയത്ത്  ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങിന് പഠനത്തിനിടെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ വിഷ്ണു അറിഞ്ഞില്ല. കുടുംബ തകര്‍ച്ചയെ തുടര്‍ന്ന് അമ്മ അത്മഹത്യ ചെയ്യുകയായിരുന്നു. സഹോദരി വീട്ടുകാരുമായി പിണങ്ങി പോയി.

2005-ല്‍ എന്‍ജിനിയറിങ് പഠനം കഴിഞ്ഞ് മൂന്നുവര്‍ഷം കോയമ്പത്തൂരില്‍ ജോലി ചെയ്തു. 2009ല്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും വീടും പറമ്പും ജപ്തി ചെയ്യാറായിരുന്നു. പാപ്പരായി വീട് ജപ്തിയായപ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെയാണ് സത്യശീലന്‍ നാടുവിട്ടത്. അച്ഛന്‍ കൂടി ഉപേക്ഷിച്ച് പോയതോടെ എന്തു ചെയ്യണമെന്നറിയാതെ ജീവിതത്തിന് മുന്നില്‍ പകച്ചു നിന്ന വിഷ്ണുവിന് നാട്ടുകാരിലൊരാള്‍ സഹായമായി എന്തു വേണമെന്ന് ചോദിച്ചപ്പോള്‍ പഴയൊരു സൈക്കിളും ചെറിയ കെറ്റിലും തന്നാല്‍ മതിയെന്ന് പറഞ്ഞു. ഇവിടെ നിന്നാണ് വിഷ്ണുവിന്റെ ജീവിതം മാറി മറിയുന്നത്.

2013ല്‍ വീണ്ടും കോയമ്പത്തൂരിലെത്തി ബഹുരാഷ്‌ട്രകമ്പനിയില്‍ രണ്ടുവര്‍ഷം ജോലി ചെയ്‌തെങ്കിലും പിന്നീട് രാജിവെച്ച് നാട്ടിലേക്ക് തിരിച്ചെത്തി വീണ്ടും ചുക്ക് കാപ്പി വില്‍പ്പന ആരംഭിച്ചു. ചെമ്പുക്കാവില്‍ വാടക ഫളാറ്റിലാണ് വിഷ്ണു ഇപ്പോള്‍ താമസിക്കുന്നത്. അവിടെ ചുക്കുകാപ്പിയും മുട്ട പുഴുങ്ങിയതുമുണ്ടാക്കും. ചെറിയ കെറ്റിലും സൈക്കിളുമായി വൈകീട്ട് ഏഴുമുതല്‍ തൃശ്ശൂര്‍ നഗരത്തില്‍ സൈക്കിളില്‍ കറങ്ങി വില്‍പ്പന നടത്തും. വെളുപ്പിന് നാലിനെത്തി ഉറങ്ങും.

12 വര്‍ഷം മുമ്പ് നല്‍കിയ അതേ സൈക്കിളും കെറ്റിലുമാണ് ഇപ്പോഴും വിഷ്ണുവിന്റെ പക്കലുള്ളത്.  ഹ്രസ്വചിത്രങ്ങളില്‍ സംവിധായകനും സഹായിയും കലാസംവിധായകനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില ചിത്രങ്ങളില്‍ അഭിനയിച്ചു. ഫ്‌ളാറ്റ് 783 എന്ന ഫീച്ചര്‍ സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രരചനയിലും വിഷ്ണു കഴിവ് തെളിയിച്ചിട്ടുണ്ട്. താന്‍ വരച്ച പെയിന്റിങ്ങുകള്‍ക്ക് പലരും വലിയ വില പറഞ്ഞിട്ടുണ്ടെന്ന് വിഷ്ണു പറയുന്നു.  ഡിസൈനിങ് ചെയ്ത് നല്‍കുന്ന വിഷ്ണുവിന് സ്വന്തം യൂട്യൂബ് ചാനലുമുണ്ട്.

Tags: ThrissurEngineering
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്ഡിപിഐ: പിണറായിയും എം.എ. ബേബിയും രണ്ടുതട്ടിൽ, ബിനോയ് വിശ്വം ബേബിക്കൊപ്പം; എൽഡിഎഫിൽ ആശയക്കുഴപ്പം

പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ട്; മദനി നിരപരാധി; സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി വാദിക്കുന്നു

സീൽ പതിച്ചത് ഗൂഢാലോചനയുടെ ഭാഗം; പിന്നിൽ സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥൻ, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി, നിരവധി പേർക്ക് പരിക്ക്

പാതിവില തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി അനന്തു കൃഷ്ണനും കെ.എൻ ആനന്ദകുമാറും പ്രതികൾ

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

ദുരന്തങ്ങളിൽ ആരും സഹായിക്കാതിരുന്നപ്പോഴും പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- അടുത്ത തള്ളുമായി പിണറായി വിജയൻ

‘വിരട്ടിയാല്‍ വീട്ടില്‍ കയറി വികസനം പറയും”; സിപിഎം അക്രമികളെ മുട്ടുകുത്തിച്ച് മഹിളാമോര്‍ച്ചയുടെ പെണ്‍പുലികള്‍

”സിപിഎമ്മും കോണ്‍ഗ്രസും ചതിച്ചു, ഞങ്ങളെ രക്ഷിച്ചത് ബിജെപി”, മുനമ്പത്തു നിന്ന് അവരെത്തി ബിജെപിക്കായി…

ഇരണിയേലിനും നാഗർകോവിലിനും ഇടയിൽ പുതുതായി നിർമ്മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ കമ്മീഷണിംഗ് : ട്രെയിനുകൾക്ക് നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.