Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈന; അരുണാചല്‍പ്രദേശിലെ 15 സ്ഥലങ്ങള്‍ക്ക് ചൈനീസ് പേര് നല്‍കി ചൈന; ഈ സ്ഥലങ്ങള്‍ എന്നും ഇന്ത്യയുടേതായിരിക്കുമെന്ന് കേന്ദ്രം

ചൈന പുറത്തിറക്കിയ അരുണാചല്‍പ്രദേശിന്റെ മാപ്പില്‍ 15 സ്ഥലങ്ങള്‍ക്ക് ചൈനീസ് പേര് നല്‍കി ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. ചൈനീസ് ഭൂപടങ്ങളില്‍ ഉപയോഗിക്കാന്‍ അരുണാചല്‍പ്രദേശിലെ 15 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുകയാണെന്ന് ചൈനയിലെ പൗരകാര്യമന്ത്രാലയം അറിയിച്ചു.

Janmabhumi Online by Janmabhumi Online
Jan 2, 2022, 04:18 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ചൈന പുറത്തിറക്കിയ അരുണാചല്‍പ്രദേശിന്റെ മാപ്പില്‍ 15 സ്ഥലങ്ങള്‍ക്ക് ചൈനീസ് പേര് നല്‍കി ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. ചൈനീസ് ഭൂപടങ്ങളില്‍ ഉപയോഗിക്കാന്‍ അരുണാചല്‍പ്രദേശിലെ 15 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുകയാണെന്ന് ചൈനയിലെ പൗരകാര്യമന്ത്രാലയം അറിയിച്ചു. എങ്ങിനെയൊക്കെ പേരുകള്‍ മാറ്റിയാലും അരുണാചല്‍പ്രദേശിലെ സ്ഥലങ്ങള്‍ എല്ലാം എന്നും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്ന് കേന്ദ്രം തിരിച്ചടിച്ചു. 

അരുണാചല്‍ പ്രദേശ് തെക്കന്‍ തിബത്താണെന്നാണ് ചൈനയുടെ അവകാശവാദം. ചൈനയുടെ ഭരണനിയന്ത്രണത്തില്‍പ്പെടുന്ന പ്രദേശമായാണ് തെക്കന്‍ തിബദത്തിനെ കാണുന്നത്. കഴിഞ്ഞ വര്‍ഷം അരുണാചല്‍പ്രദേശിനെ ഇന്ത്യയുടെ ഭാഗമായി കാണുന്നില്ലെന്ന് ചൈന പറഞ്ഞിരുന്നു. ഈ 15 സ്ഥലങ്ങള്‍ക്ക് ചൈനീസ് ചിഹ്നങ്ങള്‍, തിബത്തന്‍-റോമന്‍ അക്ഷരമാലകള്‍ എന്നിവ ചേര്‍ത്താണ് പേര് നല്‍കിയിരിക്കുന്നത്. ഈ 15 പ്രദേശങ്ങള്‍ തെക്കന്‍ തിബത്തില്‍ ഉള്‍പ്പെട്ടതാണെന്നും ചൈന പറയുന്നു. എട്ട് റസിഡന്‍ഷ്യല്‍ പ്രദേശങ്ങള്‍, നാല് പര്‍വ്വതങ്ങള്‍, രണ്ട് നദികള്‍, ഒരു മലയിടുക്ക് എന്നിവ ഉള്‍പ്പെട്ടതാണ് ഈ 15 പ്രദേശങ്ങള്‍. സ്ഥലനാമങ്ങള്‍ കൈകാര്യം ചെയ്യല്‍ ക്രമപ്പെടുത്തുന്ന ദേശീയ പരിശ്രമങ്ങളുടെ ഭാഗമായാണ് 15 സ്ഥലങ്ങളുടെ പുനര്‍നാമകരണമെന്ന് ചൈന തിബെത്തോളജി റിസര്‍ച്ച് സെന്‍ററിലെ വിദഗ്ധന്‍ ലിയാന്‍ സിയാങ്മിന്‍ പറഞ്ഞു.

2017ല്‍ ചൈന അരുണാചല്‍പ്രദേശിലെ ആറ് സ്ഥലങ്ങളുടെ പേരുകളില്‍ മാറ്റം വരുത്തിയിരുന്നു. ചൈന പുതിയ അതിര്‍ത്തി നിയമം പുറത്തുവിടുന്നതിന് മുന്നോടിയായാണ് സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നത്. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടയിലാണ് പുതിയ അതിര്‍ത്തി നിയമം ചൈന പുറത്തുവിടുന്നത്. ഇന്ത്യയുമായുള്ള യഥാര്‍ത്ഥനിയന്ത്രണരേഖയില്‍ ചൈന മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

ചൈന 14 രാജ്യങ്ങളുമായി അതിര്‍ത്തിപങ്കിടുന്നത്. 22,457 കിലോമീറ്ററാണ് ഈ അതിര്‍ത്തി. അതില്‍ മംഗോളിയ, റഷ്യ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്നത് ഇന്ത്യയുമായാണ്. പുതുതായി ചൈന പുറത്തുവിടുന്ന അതിര്‍ത്തി നിയമമനുസരിച്ച് ചൈനീസ് പട്ടാളവും ചൈനീസ് പൊലീസും ചേര്‍ന്ന് അതിര്‍ത്തി സംരക്ഷിയ്‌ക്കുമെന്നാണ് പറയുന്നത്. ഇത് ഇന്ത്യയുമായി വീണ്ടും സംഘര്‍ഷമുണ്ടാകാനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഏകദേശം അതിര്‍ത്തിയില്‍ 38,000 കിലോമീറ്ററോളം ചൈന കയ്യടക്കിയിരിക്കുകയാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. കിഴക്കന്‍ ലഡാക്കുമായി അതിര്‍ത്തിപങ്കിടുന്ന അക്‌സായി ചിന്‍ എന്ന പ്രദേശത്താണ് ഇന്ത്യയുടെ പ്രദേശങ്ങള്‍ ചൈന കയ്യടക്കിയിരിക്കുന്നതെന്നാണ് ഇന്ത്യയുടെ വാദം. പാകിസ്ഥാന്‍ അനധികൃതമായി കൈവശം വെച്ചിരുന്ന 5,180 ചതുരശ്രകിലോമീറ്റര്‍ സ്ഥലം 1963ല്‍ ചൈനയ്‌ക്ക് കൈമാറിയതായും ഇന്ത്യ ആരോപിക്കുന്നു. കഴിഞ്ഞ 20 മാസമായി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ഇപ്പോള്‍ അത് പരിഹരിക്കാന്‍ നയതന്ത്ര, സൈനികതല ചര്‍ച്ചകള്‍ നടക്കുകയാണ്.

Tags: Arunachal pradeshIndo China Warchinaചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തനിക്കെതിരെ ആരുവന്നാലും വെട്ടിനിരത്തും , ഷി ജിൻപിങ്ങിന്റെ നടപടിയിൽ സൈനികർക്ക് ആശങ്ക ; നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരെ കാണാതായി

World

ഇസ്രായേലിന്റെ ഇറാൻ ​ആക്രമണം ആശങ്കയുണ്ടാക്കുന്നതാണെന്ന് ചൈന

India

ചൈനയുടെ ചെങ്ങ്ഡുവോ , ഇന്ത്യയുടെ റഫേലോ ആരാണ് കരുത്തനെന്ന് ചോദ്യം ; പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർത്തവനാരോ , അവനാണ് ശക്തൻ

വിദേശകാര്യമന്ത്രി ജയ് ശങ്കര്‍ (വലത്ത്) ട്രംപും ഷീ ജിന്‍പിങ്ങും (ഇടത്ത്)
India

ഓപ്പറേഷൻ സിന്ദൂരിനുശേഷം യൂറോപ്പ്, യുഎസ്, ചൈന എന്നിവ പലപ്പോഴും പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നുണ്ടോ?

അമേരിക്കയുടെ കുറ്റന്വേഷണ ഏജന്‍സിയായ എഫ് ബിഐയുടെ ഡയറക്ടറായ കാഷ് പട്ടേല്‍  (വലത്ത്) ഫെന്‍റനില്‍ ഡ്രഗ്സ് (ഇടത്ത്)
India

യുഎസ് പൗരന്മാരെ നശിപ്പിക്കാന്‍ ചൈനയുടെ ഡ്രഗ്; നേരിടാന്‍ യുഎസിന് വേണം ഇന്ത്യയുടെ സഹായം

പുതിയ വാര്‍ത്തകള്‍

‘ആരോഗ്യമുള്ള ശരീരവും മനസ്സും വീണ്ടെടുക്കാം ‘- ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം, പ്രധാനമന്ത്രി വിശാഖപട്ടണത്ത് യോഗ ദിനം ആചരിക്കും

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies