Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ നിയമന വിപ്ലവം; അര്‍ഹരെ തഴഞ്ഞ് നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി

സ്പീക്കര്‍, മന്ത്രി, എംഎല്‍എ തുടങ്ങിയവരുടെ ഭാര്യമാരെല്ലാം ഉന്നത ഉദ്യാഗസ്ഥരായി. വിസി സ്ഥാനത്തേക്കും ഇത്തരത്തിലുള്ള നിയമനം നടത്താന്‍ തുടങ്ങിയതോടെ നിവൃത്തിയില്ലാതെ ഗവര്‍ണ്ണര്‍ക്കും പറയേണ്ടി വന്നു, ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി വഹിക്കുന്നതാണ് നല്ലതെന്ന്.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Dec 13, 2021, 01:37 pm IST
in Kerala

തിരുവനന്തപുരം: യോഗ്യത ഇല്ലാത്തവരെ അനധികൃതമായി നിയമിച്ച്  സിപിഎം നടത്തുന്ന നിയമന വിപ്ലവത്തില്‍ പഠിച്ച് പരീക്ഷ എഴുതി റാങ്ക് പട്ടികയില്‍ സ്ഥാനം പിടിക്കുന്നവര്‍ പുറത്താകുന്നു. ബിരുദസര്‍ട്ടിഫിക്കറ്റിനേക്കാള്‍ സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത് പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളോ ഭാര്യമാരോ ആണെന്നതിനാണ്. ഇതിനു കൂട്ടു നില്‍ക്കുന്നതാകട്ടെ ക്രമേക്കേടുകള്‍ തടയേണ്ട വിസിമാരും. സംസ്ഥാനത്തെ മുന്‍എംപി,  

സ്പീക്കര്‍, മന്ത്രി, എംഎല്‍എ തുടങ്ങിയവരുടെ ഭാര്യമാരെല്ലാം ഉന്നത ഉദ്യാഗസ്ഥരായി. വിസി സ്ഥാനത്തേക്കും ഇത്തരത്തിലുള്ള നിയമനം നടത്താന്‍ തുടങ്ങിയതോടെ നിവൃത്തിയില്ലാതെ ഗവര്‍ണ്ണര്‍ക്കും പറയേണ്ടി വന്നു, ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി വഹിക്കുന്നതാണ് നല്ലതെന്ന്.  

എംഎല്‍എ എ.എന്‍.ഷംസീറിന്റെ ഭാര്യ പി.എം. സഹലയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ചട്ടം ലംഘിച്ച് അസിസ്റ്റന്റ് പ്രൊഫസറായി കാരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. ഒന്നാം റാങ്കുകാരിയായ ഡോ. എം.പി. ബിന്ദുവിനെ മറികടന്നാണ് സഹലയെ  നിയമിച്ചത്. കരാര്‍ നിയമനങ്ങള്‍ക്ക് ഇതുവരെ സംവരണം നടപ്പാക്കിയിട്ടില്ലാത്ത സര്‍വ്വകലാശാല ഇല്ലാത്ത സംവരണം ഉണ്ടാക്കിയാണ് നിയമനം നടത്തിയത്. നിയമലംഘനത്തിന് ഒടുവില്‍ ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നു.  

മുന്‍ എംപി പി.കെ. ബിജുവിന്റെ ഭാര്യയെ കേരള സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതിലും  തിരിമറി നടന്നുവെന്ന് ആരോപണം ഉയര്‍ന്നു. അഭിമുഖത്തില്‍ പങ്കെടുത്ത ഉയര്‍ന്ന യോഗ്യതയുളളവരെ തഴഞ്ഞ് പി.കെ. ബിജുവിന്റെ ഭാര്യ വിജി വിജയന് നിയമനം നല്‍കിയെന്നാണ് ആരോപണം. കേരള സര്‍വ്വകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തില്‍   വിജിവിജയന്  അസി.പ്രൊഫസറായി നിയമനം നല്‍കി. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച ഗവേഷണ പ്രബന്ധങ്ങള്‍ക്കു ലഭിച്ച മാര്‍ക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് നല്‍കിയത്. എന്നാല്‍ പ്രബന്ധരചനക്ക് ആധാരമായ ഡാറ്റ കോപ്പിയടിച്ചതാണെന്നാണ് ആരോപണം. പബ്പീര്‍ വെബ്‌സൈറ്റ് വഴിയാണ് ഡാറ്റയിലെ സാദൃശ്യവും സാമ്യവും കണ്ടെത്തിയത്. ഇതിന് കേരള വിസി നല്‍കിയ മറുപടിയാകട്ടെ അഭിമുഖത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിജി വിജയന് നിയമനം നല്‍കിയതില്‍ തെറ്റില്ലെന്നും.

സ്പീക്കര്‍ എം.ബി. രാജേഷിന്റെ ഭാര്യ നിനിതയ്‌ക്ക് സംസ്‌കൃത സര്‍വ്വകലാശാലയില്‍ അസി.പ്രൊഫസര്‍ നിയമനം നല്‍കിയതിലും ക്രമേക്കേടെന്ന് ആരോപണം ഉയര്‍ന്നു. പിഎസ്‌സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ നിനിതയുടെ റാങ്ക് 212. എന്നാല്‍ അഭിമുഖ പരീക്ഷയില്‍ ഒന്നാം റാങ്കും. ഉയര്‍ന്ന റാങ്ക് നേടിയവര്‍ക്കാകട്ടെ താഴ്ന്ന റാങ്കും. ഇടത് അധ്യാപക സംഘടനാ നേതാവായിരുന്ന റഷീദ് കണിച്ചേരിയുടെ മകളാണ് എസ്എഫ്‌ഐ നേതാവായിരുന്ന നിനിതാ കണിച്ചേരി. ഇതിനെതിരെ റാങ്ക് പട്ടിക ശീര്‍ഷാസനം ചെയ്തുവെന്ന് ആരോപിച്ച് സെലക്ഷന്‍ കമ്മിറ്റിയിലെ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് ആയി പങ്കെടുത്ത പ്രൊഫ. ഉമ്മര്‍ തറമേല്‍  രംഗത്തുവന്നിരുന്നു.  

മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ  കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ ചട്ടവിരുദ്ധമായി കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതിലും ആരോപണമുണ്ടായി. അസോസിയേറ്റ് പ്രൊഫസര്‍ക്ക് എട്ട് വര്‍ഷത്തെ അധ്യാപന പരിചയം ആവശ്യമാണ്. എന്നാല്‍ പ്രിയക്ക് വെറും നാല് വര്‍ഷത്തെ അധ്യാപന പരിചയം മാത്രമാണുള്ളത്. 14 വര്‍ഷത്തോളം അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്ത, നൂറോളം പ്രബന്ധങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കിയ  ജോസഫ് സ്‌കറിയയെ ഇന്റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്ത് ആക്കിയ ശേഷമാണ് കെ.കെ.രാഗേഷിന്റെ ഭാര്യയെ നിയമിച്ചതെന്നാണ് ആരോപണം.  

മന്ത്രി പി. രാജീവിന്റെ ഭാര്യ വാണി കേസരിയെ അസിസ്റ്റന്റ് പ്രൊഫസറായി  കൊച്ചിന്‍ സര്‍വ്വകലാശാല ലീഗ് ഓഫ് തോട്ടില്‍ ഡയറക്ടറായി നിയമിച്ചതിലും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെ നേരത്തേ തൃശ്ശൂര്‍ ശ്രീ കേരളവര്‍മകോളജ് പ്രിന്‍സിപ്പാള്‍ ആയി നിയമിച്ചതിലും ആരോപണം ഉയര്‍ന്നിരുന്നു.

Tags: cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

Kerala

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

പുതിയ വാര്‍ത്തകള്‍

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘി ഗവർണറും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.