Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഐലേയ്‌ക്ക് കൊഴിഞ്ഞുപോക്ക് തുടരുന്നു; പാര്‍ട്ടി വിമതന്മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് ഭയം

ഏത് അസാന്മാര്‍ഗ്ഗികള്‍ക്കും കയറിക്കൂടാനുളള ഇടമാണ് സിപിഐയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചു. സംഘടനാപരമായി പുറത്താക്കിയവരെ സിപിഎം പരസ്യമായി സ്വീകരിച്ചുവെന്ന മറുവാദമാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ ഉയര്‍ത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 12:17 pm IST
inKerala

കണ്ണൂര്‍: സംഘടനാ പ്രശ്‌നങ്ങള്‍ക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നവരെ സ്വന്തം പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിന്റെ പേരില്‍ സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കുന്നു. സിപിഎംവിട്ട തളിപ്പറമ്പിലെ കോമത്ത് മുരളീധരനെയും അനുയായികളേയും സിപിഐയില്‍ എടുത്തതാണ് പുതിയ വിവാദം.  

ഏത് അസാന്മാര്‍ഗ്ഗികള്‍ക്കും കയറിക്കൂടാനുളള ഇടമാണ് സിപിഐയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചു. സംഘടനാപരമായി പുറത്താക്കിയവരെ സിപിഎം പരസ്യമായി സ്വീകരിച്ചുവെന്ന മറുവാദമാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ ഉയര്‍ത്തുന്നത്.

കണ്ണൂരില്‍ സിപിഎം സമ്മേളനങ്ങള്‍ക്കിടെ നിരവധി സ്ഥലങ്ങളില്‍ നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനമുയര്‍ന്നു. തളിപ്പറമ്പ് മാന്ധംകുണ്ഡ്, കണ്ണൂര്‍ ടൗണ്‍, പേരാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരസ്യ പ്രതികരണമുണ്ടായത്. ചില സ്ഥലങ്ങളില്‍ സമാന്തര യോഗങ്ങളും, പാര്‍ട്ടി സ്തൂപത്തില്‍ പോസ്റ്റര്‍ ഒട്ടിക്കലും വരെയുണ്ടായി. ഈ പ്രദേശങ്ങളില്‍ ഏപ്രിലിലെ പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുമ്പ് പരിഹാരമുണ്ടാകണമെന്നാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തോട് നിര്‍ദേശിച്ചിട്ടുള്ളത്. തുടര്‍ന്നാണ് തളിപ്പറമ്പില്‍ പ്രാദേശിക നേതാവുള്‍പ്പെടെ 18 പേര്‍ക്കെതിരെ പാര്‍ട്ടി നടപടി വന്നത്. പക്ഷേ, പുറത്താക്കപ്പെട്ടവര്‍ സിപിഐയില്‍ ചേരുകയും എല്‍ഡിഎഫിന്റെ ഭാഗമാവുകയും ചെയ്തത് നേതൃത്വത്തെ ഞെട്ടിച്ചു. ഈ പ്രവണത വ്യാപിക്കുമെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം. അതുകൊണ്ട് തല്‍ക്കാലം കൂടുതല്‍ പേര്‍ക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനം.  

കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ സിപിഐ ഉയര്‍ത്തിയ പതാക സിപിഎമ്മുകാര്‍ പരസ്യമായി പിഴുതെറിഞ്ഞെങ്കിലും പ്രകോപനമുണ്ടാക്കാതെ സംയമനം പാലിക്കുകയാണ് സിപിഐ ചെയ്തത്. വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട് കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന പ്രദേശമാണ് തളിപ്പറമ്പ്. സിപിഐയോട് അനുഭാവം പ്രകടിപ്പിച്ച് കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടാല്‍ പ്രശ്‌നമാകും. ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പ്രാപ്തിയില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് നിലവിലെ പ്രശ്‌നങ്ങളെന്നും വിമതര്‍ക്ക് നേതൃത്വത്തിലെ ചിലരുടെ പിന്തുണയുണ്ടെന്നും ആരോപണമുണ്ട്.  

ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുമ്പ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം 2000 പേരെ മറ്റ് സംഘടനകളില്‍ നിന്ന് സിപിഎമ്മിലെത്തിക്കണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ സമ്മേളനം വരെയായിട്ടും ഒരാളെപ്പോലും കിട്ടിയിട്ടില്ല. പകരം, കൊഴിഞ്ഞുപോക്ക് രൂക്ഷമാകുകയുമാണ്.

Tags: cpicpim
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.