Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഐലേയ്‌ക്ക് കൊഴിഞ്ഞുപോക്ക് തുടരുന്നു; പാര്‍ട്ടി വിമതന്മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് ഭയം

ഏത് അസാന്മാര്‍ഗ്ഗികള്‍ക്കും കയറിക്കൂടാനുളള ഇടമാണ് സിപിഐയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചു. സംഘടനാപരമായി പുറത്താക്കിയവരെ സിപിഎം പരസ്യമായി സ്വീകരിച്ചുവെന്ന മറുവാദമാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ ഉയര്‍ത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 12:17 pm IST
in Kerala

കണ്ണൂര്‍: സംഘടനാ പ്രശ്‌നങ്ങള്‍ക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നവരെ സ്വന്തം പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിന്റെ പേരില്‍ സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കുന്നു. സിപിഎംവിട്ട തളിപ്പറമ്പിലെ കോമത്ത് മുരളീധരനെയും അനുയായികളേയും സിപിഐയില്‍ എടുത്തതാണ് പുതിയ വിവാദം.  

ഏത് അസാന്മാര്‍ഗ്ഗികള്‍ക്കും കയറിക്കൂടാനുളള ഇടമാണ് സിപിഐയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചു. സംഘടനാപരമായി പുറത്താക്കിയവരെ സിപിഎം പരസ്യമായി സ്വീകരിച്ചുവെന്ന മറുവാദമാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ ഉയര്‍ത്തുന്നത്.

കണ്ണൂരില്‍ സിപിഎം സമ്മേളനങ്ങള്‍ക്കിടെ നിരവധി സ്ഥലങ്ങളില്‍ നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനമുയര്‍ന്നു. തളിപ്പറമ്പ് മാന്ധംകുണ്ഡ്, കണ്ണൂര്‍ ടൗണ്‍, പേരാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരസ്യ പ്രതികരണമുണ്ടായത്. ചില സ്ഥലങ്ങളില്‍ സമാന്തര യോഗങ്ങളും, പാര്‍ട്ടി സ്തൂപത്തില്‍ പോസ്റ്റര്‍ ഒട്ടിക്കലും വരെയുണ്ടായി. ഈ പ്രദേശങ്ങളില്‍ ഏപ്രിലിലെ പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുമ്പ് പരിഹാരമുണ്ടാകണമെന്നാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തോട് നിര്‍ദേശിച്ചിട്ടുള്ളത്. തുടര്‍ന്നാണ് തളിപ്പറമ്പില്‍ പ്രാദേശിക നേതാവുള്‍പ്പെടെ 18 പേര്‍ക്കെതിരെ പാര്‍ട്ടി നടപടി വന്നത്. പക്ഷേ, പുറത്താക്കപ്പെട്ടവര്‍ സിപിഐയില്‍ ചേരുകയും എല്‍ഡിഎഫിന്റെ ഭാഗമാവുകയും ചെയ്തത് നേതൃത്വത്തെ ഞെട്ടിച്ചു. ഈ പ്രവണത വ്യാപിക്കുമെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം. അതുകൊണ്ട് തല്‍ക്കാലം കൂടുതല്‍ പേര്‍ക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനം.  

കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ സിപിഐ ഉയര്‍ത്തിയ പതാക സിപിഎമ്മുകാര്‍ പരസ്യമായി പിഴുതെറിഞ്ഞെങ്കിലും പ്രകോപനമുണ്ടാക്കാതെ സംയമനം പാലിക്കുകയാണ് സിപിഐ ചെയ്തത്. വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട് കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന പ്രദേശമാണ് തളിപ്പറമ്പ്. സിപിഐയോട് അനുഭാവം പ്രകടിപ്പിച്ച് കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടാല്‍ പ്രശ്‌നമാകും. ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പ്രാപ്തിയില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് നിലവിലെ പ്രശ്‌നങ്ങളെന്നും വിമതര്‍ക്ക് നേതൃത്വത്തിലെ ചിലരുടെ പിന്തുണയുണ്ടെന്നും ആരോപണമുണ്ട്.  

ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുമ്പ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം 2000 പേരെ മറ്റ് സംഘടനകളില്‍ നിന്ന് സിപിഎമ്മിലെത്തിക്കണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ സമ്മേളനം വരെയായിട്ടും ഒരാളെപ്പോലും കിട്ടിയിട്ടില്ല. പകരം, കൊഴിഞ്ഞുപോക്ക് രൂക്ഷമാകുകയുമാണ്.

Tags: cpicpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.