Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“സമീര്‍ വാങ്കഡെയ്‌ക്കെതിരെ പ്രസ്താവന നടത്തില്ലെന്ന് കോടതിയ്‌ക്ക് നല്‍കിയ വാഗ്ദാനം ലംഘിച്ചു”- നവാബ് മാലിക്കിനെതിരെ ബോംബെ ഹൈക്കോടതി

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്ത നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെയ്‌ക്കെതിരെ പൊതുപ്രസ്താവനകള്‍ നടത്തില്ലെന്ന് കോടതിയ്‌ക്ക് നല്‍കിയ വാഗ്ദാനം മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്ക് ലംഘിച്ചെന്ന് ബോംബെ ഹൈക്കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2021, 09:41 pm IST
in India

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്ത നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെയ്‌ക്കെതിരെ പൊതുപ്രസ്താവനകള്‍  നടത്തില്ലെന്ന് കോടതിയ്‌ക്ക് നല്‍കിയ വാഗ്ദാനം മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്ക് ലംഘിച്ചെന്ന് ബോംബെ ഹൈക്കോടതി.

താങ്കള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കണമെങ്കില്‍ അതിന്റെ കാരണങ്ങള്‍ ബോധിപ്പിച്ച് സത്യവാങ്മൂലം നല്‍കാനും കോടതി ചൊവ്വാഴ്ച എന്‍സിപി നേതാവ് കൂടിയായ നവാബ് മാലിക്കിനോട് ആവശ്യപ്പെട്ടു. മനപ്പൂര്‍വ്വമാണ് കോടതിക്ക് മുന്‍പാകെ നല്‍കിയ ഉറപ്പ് നവാബ് മാലിക്ക് ലംഘിച്ചതെന്നും ബോംബെഹൈക്കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ കതാവാലയും മാധവ് ജാംദാറും അംഗങ്ങളായ  ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സമീര്‍ വാങ്കഡെയുടെ അച്ഛന്‍ ധ്യാന്‍ദേവ് വാങ്കഡെ നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു. കോടതിക്ക് ഉറപ്പു നല്‍കിയെങ്കിലും നവാബ് മാലിക്ക് ധ്യാന്‍ദേവിന്റെ മകന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ തുടര്‍ച്ചയായി പൊതുപ്രസ്താവനകള്‍ നടത്തുകയായിരുന്നു നവാബ് മാലിക്കെന്നും ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു.

പ്രാദേശിക പത്രങ്ങള്‍ക്ക് നവാബ് മാലിക്ക് നല്‍കിയ അഭിമുഖത്തിന്റെ ഭാഗങ്ങളും കോടതിയില്‍ വാങ്കഡെയുടെ അഭിഭാഷകന്‍ ബിരേന്ദ്ര സറഫ് സമര്‍പ്പിച്ചു. ഈ അഭിമുഖത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണെന്നും അഭിഭാഷകന്‍ വാദിച്ചു. തന്റെ സ്വന്തം നിലയിലാണ് മാലിക്ക് ഇത്തരം പ്രസ്താവനകള്‍ നടത്തിയതെന്നും അഭിഭാഷകന്‍ വാദിച്ചു.

‘മാലിക്ക് കോടതിയുടെ ഉത്തരവിനെ മറികടന്നു. കേസില്‍ പ്രതിയായ നവാബ് മാലിക്കിനെതിരെ നടപടി എടുക്കാതിരിക്കണമെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കണം.,’ ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.  

ഇനി ഡിസംബര്‍ 10ന് കോടതി കേസില്‍ വീണ്ടും വാദം കേള്‍ക്കും. നവമ്പര്‍ 29നാണ് ഈ വിഷയത്തില്‍ പ്രസ്താവനകള്‍ നടത്തരുതെന്ന് കോടതി മാലിക്കിനോട് നിര്‍ദേശിച്ചിരുന്നത്. അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയതിന് 1.25 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പട്ടാണ് ധ്യാന്‍ദേവ് വാങ്കഡെ കേസ് ഫയല്‍ ചെയ്തത്. ട്വിറ്ററില്‍ സമീര്‍ വാങ്കഡെയുടെ ജാതി സര്‍ട്ടിഫിക്കറ്റ് പ്രചരിപ്പിച്ചതും അച്ഛന്‍ മുസ്ലീമായിരുന്നിട്ടും ജോലികിട്ടാന്‍ പിന്നാക്കജാതിയില്‍പ്പെട്ട വ്യക്തിയായി നടിച്ചുവെന്നും മാലിക്ക് ആരോപിച്ചിരുന്നു.

Tags: നവാബ് മാലിക്മഹാരാഷ്ട്രHighcourtമയക്കമരുന്ന് കടത്ത്Ncpബോംബെ ഹൈക്കോടതിനാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Kerala

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

Kerala

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

പുതിയ വാര്‍ത്തകള്‍

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.