Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ‘ദ ഹിന്ദു’ മുഖപ്രസംഗം

സിപിഎമ്മിന്റെ ഉത്തരവാദിത്തം രണ്ടു തരത്തിലാണ്. അണികളില്‍ വലിയ സ്വാധീനമുള്ള കേഡര്‍ പാട്ടിയെന്ന നിലയ്‌ക്കും, ക്രമസമാധാനത്തിന്റെ ഉത്തരവാദിത്തമുള്ള ഭരണകക്ഷിയെന്ന നിലയ്‌ക്കും. പ്രവര്‍ത്തകരുടെ അക്രമം പൊറുക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കണം, സ്വതന്ത്രമായും പ്രൊഫഷണലായും പ്രവര്‍ത്തിക്കാന്‍ പോലീസിനെ അനുവദിക്കണം. പക്ഷെ കടകവിരുദ്ധമാണ് കാര്യങ്ങളെന്നാണ് സൂചന. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന, പാര്‍ട്ടിയുമായി ബന്ധമുള്ള ക്രിമിനലുകള്‍ക്കുപോലും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 7, 2021, 05:15 am IST
in Main Article

പോലീസിന്റെ കേസന്വേഷണത്തില്‍ ഇടപെടുകയും സ്വാധീനിക്കുകയും ചെയ്യുന്ന സിപിഎം, ഇടതു സര്‍ക്കാര്‍ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് ദ ഹിന്ദു മുഖപ്രസംഗം. കേരളത്തിലെ രാഷ്‌ട്രീയ അതിക്രമങ്ങളില്‍ ഇടപെടലുകള്‍ ഇല്ലാത്ത സ്വതന്ത്രവും ശക്തവുമായ അന്വേഷണമാണ് വേണ്ടതെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. പലരും, ഇംഗ്ലീഷ് ദേശാഭിമാനിയെന്ന് വരെ വിളിക്കുന്ന ദ ഹിന്ദുവിന്റെ മുഖപ്രസംഗം രാഷ്‌ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

പാര്‍ട്ടിയും അധികാരവും (പാര്‍ട്ടി, ആന്‍ഡ് പവര്‍) എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍, സിപിഎം ഇപ്പോള്‍ രണ്ട് കൊലപാതകങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഒന്ന്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കം 24 പേര്‍ക്ക് പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ കുറ്റപത്രം നല്‍കിക്കഴിഞ്ഞു. പോലീസ് അന്വേഷണം വിശ്വസനീയമല്ലെന്ന് ബോധ്യമായതോടെയാണ് കേസ് ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്. ന്യായീകരിക്കാന്‍ പോലും പറ്റാത്ത രീതിയിലാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് എതിരെ പൊതു ഖജനാവില്‍ നിന്ന് വലിയ തുകകള്‍ മുടക്കി സുപ്രീംകോടതി വരെ പോരടിച്ചത്. എന്നിട്ടും ജയിച്ചില്ല. കഴിഞ്ഞ ആഴ്ച പത്തനംതിട്ട ജില്ലയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ സന്ദീപ് കുമാറിനെ, ബിജെപിയുടെ യുവജന വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന അയല്‍വാസിയുടെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തി. രാഷ്‌ട്രീയ വൈരാഗ്യം ആദ്യം തള്ളിയ പോലീസ്, സിപിഎം സംസ്ഥാന സെക്രട്ടറി പരസ്യമായി ശാസിച്ചതോടെ തിരക്കഥ തിരുത്തി. രണ്ടു കേസുകളിലും ഭരണകക്ഷി, പോലീസിന്റെ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം, ആദ്യ കേസില്‍ പ്രവര്‍ത്തകരെ സംരക്ഷിക്കാനും രണ്ടാമത്തെ കേസില്‍ പ്രവര്‍ത്തകന്റെ അരുംകൊലയില്‍ രാഷ്‌ട്രീയ നിറം ചേര്‍ക്കാനും.

സിപിഎമ്മിന്റെ ഉത്തരവാദിത്തം രണ്ടു തരത്തിലാണ്. അണികളില്‍ വലിയ സ്വാധീനമുള്ള കേഡര്‍ പാട്ടിയെന്ന നിലയ്‌ക്കും, ക്രമസമാധാനത്തിന്റെ ഉത്തരവാദിത്തമുള്ള ഭരണകക്ഷിയെന്ന നിലയ്‌ക്കും. പ്രവര്‍ത്തകരുടെ അക്രമം പൊറുക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കണം, സ്വതന്ത്രമായും പ്രൊഫഷണലായും പ്രവര്‍ത്തിക്കാന്‍ പോലീസിനെ  അനുവദിക്കണം. പക്ഷെ കടകവിരുദ്ധമാണ് കാര്യങ്ങളെന്നാണ് സൂചന. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന, പാര്‍ട്ടിയുമായി ബന്ധമുള്ള ക്രിമിനലുകള്‍ക്കുപോലും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുകയാണ്.  

പ്രതികളെ പിടിക്കുന്നത് തടഞ്ഞതിന്റെ പേരിലാണ് കുഞ്ഞിരാമനും മറ്റു മൂന്നു പേര്‍ക്കും എതിരെ സിബിഐ കേസ് എടുത്തിരിക്കുന്നത്. പെരിയ കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തവരെ അവര്‍ ബലമായി മോചിപ്പിച്ചുവെന്നാണ് സിബിഐ  കേസ്. കേസില്‍ സിബിഐ കണ്ടെത്തലിനെ പാര്‍ട്ടി ജില്ല ഘടകം ചോദ്യം ചെയ്യുകയാണ്, രാഷ്‌ട്രീയപ്രേരിതമെന്ന്  പറയുകയാണ്. ഇത് തെറ്റായ പ്രചാരണമാണ്. മൂന്നു ഘട്ടങ്ങളിലൂടെയുള്ള നിയമപരമായ നടപടികള്‍ വഴിയാണ് സിബിഐ അന്വേഷണം തുടങ്ങിയത്.  

രാഷ്‌ട്രീയ എതിരാളികളുടെ അക്രമങ്ങളുടെ ഇരയെന്ന അവകാശവാദത്തിനപ്പുറം, അക്രമങ്ങള്‍ രാഷ്‌ട്രീയപരമാണെങ്കിലും അല്ലെങ്കിലും പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടതും നീതി അതിവേഗം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും സര്‍ക്കാരിന്റെ കടമയാണ്. മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

Tags: ദ് ഹിന്ദുകേരള പോലീസ്കേരള സര്‍ക്കാര്‍പ്രസംഗംപാര്‍ട്ടിCBIcpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫസൽ വധക്കേസ്: തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കാണാതായതിൽ റിപ്പോര്‍ട്ട് തേടി കൊച്ചി സിബിഐ കോടതി

India

എന്‍ടിഎക്ക് ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയവരിലേക്കും അന്വേഷണം; 28 പേരുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറി

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

Kerala

നീറ്റ് നീറ്റാക്കൽ: പത്താമനെയും സിബിഐ അറസ്റ്റ് ചെയ്തു;രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിന് നല്‍കിയേക്കും

കശ്മീരിലെ പ്രാന്തപ്രദേശത്തുള്ള ഇന്ദിരാനഗറിലെ ഒരു മയക്കമരുന്ന് ഇടനിലക്കാരന്‍റെ ടെറസ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഇതുപോലെ 81 വീടുകളാണ് കേന്ദ്രം തകര്‍ത്തത്.

ജമ്മു കശ്മീരില്‍ മയക്കമരുന്ന് രാജാക്കള്‍ പണിത 81 വീടുകൾ പൊളിച്ച് കേന്ദ്രം; മയക്കമരുന്ന് തടയാന്‍ 7,000 വനിതാ കമ്മിറ്റികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.