Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഔദ്യോഗിക പക്ഷത്തെ വിഭാഗീയതയും, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഏറ്റുമുട്ടലും നേതൃത്വത്തിന് തലവേദനയായി; സിപിഎമ്മിലെ തമ്മിലടിയില്‍ അമര്‍ഷം പുകയുന്നു

രാമങ്കരിയിലാണ് ഔദ്യോഗിക വിഭാഗത്തില്‍പ്പെട്ട ഇരുപക്ഷവും നടുറോഡില്‍ ഏറ്റുമുട്ടുന്നത്. പാര്‍ട്ടി ലോക്കല്‍, ഏരിയ, ജില്ലാനേതാക്കള്‍ക്കെല്ലാം സംഭവങ്ങളെക്കുറിച്ചറിവുണ്ടായിട്ടും നടപടിയെടുക്കാത്തതില്‍ പ്രവര്‍ത്തകരില്‍ അമര്‍ഷം പുകയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2021, 05:26 pm IST
in Kollam

മങ്കൊമ്പ്: സിപിഎമ്മില്‍ ഔദ്യോഗിക പക്ഷത്തെ വിഭാഗീയതയും, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഏറ്റുമുട്ടലും നേതൃത്വത്തിന് തലവേദനയായി. വിഎസ് പക്ഷത്തിന്റെ കുത്തകയായിരുന്നു ഒരു കാലത്ത് കുട്ടനാട്. കാലങ്ങളോളം ആധിപത്യം നിലനിര്‍ത്താനും വിഎസ് വിഭാഗത്തിന് കഴിഞ്ഞു. എന്നാല്‍ കുട്ടനാട് രണ്ട് ഏരിയ കമ്മറ്റികളായി വിഭജിച്ച് നേതാക്കളെ അടര്‍ത്തിയെടുത്ത് ഔദ്യോഗിക പക്ഷം ഇരു ഏരിയ കമ്മറ്റികളും പിടിച്ചടക്കുകയായിരുന്നു. 

ഇതോടെ അവസാനിച്ചെന്നുകരുതിയ വിഭാഗീയത സമ്മേളനത്തിന്റെ ഭാഗമായി ശക്തിപ്രാപിക്കുകയായിരുന്നു. രാമങ്കരിയിലാണ് ഔദ്യോഗിക വിഭാഗത്തില്‍പ്പെട്ട ഇരുപക്ഷവും നടുറോഡില്‍ ഏറ്റുമുട്ടുന്നത്.  പാര്‍ട്ടി ലോക്കല്‍, ഏരിയ, ജില്ലാനേതാക്കള്‍ക്കെല്ലാം സംഭവങ്ങളെക്കുറിച്ചറിവുണ്ടായിട്ടും നടപടിയെടുക്കാത്തതില്‍ പ്രവര്‍ത്തകരില്‍ അമര്‍ഷം പുകയുകയാണ്.  

പാര്‍ട്ടിപിടിക്കാന്‍ ചിലര്‍നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിധിവിട്ടിട്ടും നേതൃത്വം കണ്ണടയ്‌ക്കുകയാണെന്ന് പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും പറയുന്നു. ഒക്ടോബര്‍ മൂന്നിന് ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. മാമ്പുഴക്കരി സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്തംഗവുമായ സജീവ് ഉതുംതറയെയും പാര്‍ട്ടിയംഗം സി.പി. പ്രവീണിനെയുമാണ് മര്‍ദ്ദിച്ചത്. സിപിഎമ്മുകാരാണ് ഈ കേസില്‍ പ്രതികള്‍. കഴിഞ്ഞ ദിവസം പ്രതികള്‍ക്ക് നേരെ മറുപക്ഷം അക്രമം അഴിച്ചുവിട്ടു.  ഈ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ നേതൃത്വം നടപടിയെടുക്കാത്തതില്‍ വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഡിവൈഎഫ്‌ഐ. മേഖലാ സെക്രട്ടറി കെ.ടി. ശരവണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്.  

സംഭവത്തില്‍ വ്യക്തമായ തെളിവുകളുണ്ടായിട്ടും നടപടിയെടുക്കാന്‍ നേതൃത്വം മടിച്ചെന്നാണു പരാതി. ബിജെപിയുടെ പേരില്‍ സഹകരണബാങ്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കെതിരേ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്ററിനുപിന്നില്‍ തങ്ങളല്ലെന്ന് ബിജെപി നിഷേധക്കുറിപ്പിറക്കുകയും പോലീസില്‍ പരാതി നല്‍കുകുയും ചെയ്തു. സിപിഎമ്മിലെ വിഭാഗീയതയായിരുന്നു പോസ്റ്ററുകള്‍ക്ക് പിന്നില്‍.  

രാമങ്കരി ലോക്കല്‍ കമ്മിറ്റിക്കുകീഴില്‍ 17 ബ്രാഞ്ചുകളാണുള്ളത്. ഇതില്‍ ഏഴിടത്തുമാത്രമേ സമ്മേളനം പൂര്‍ത്തിയായിട്ടുള്ളൂ. അതിനിടെ ഡിവൈഎഫ്‌ഐ. മേഖലാ സെക്രട്ടറി കെ.ടി. ശരവണന്റെ വീട്ടിലെ സ്‌കൂട്ടര്‍ കത്തിയസംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മറുപക്ഷം ആരോപിക്കുന്നു. വാഹനം കത്തിച്ചത് ഉടമസ്ഥന്‍ തന്നെയാണെന്നാണ് അവരുടെ ആക്ഷേപം. ഇതോടെ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ച് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Tags: cpmkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.