Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

11 വര്‍ഷം മുന്‍പ് മുസ്ലിങ്ങളെയും ഭീകരവാദികളെയും കുറിച്ച് നടത്തിയ ട്വീറ്റ് കുത്തിപ്പൊക്കി ട്വിറ്റർ സിഇഒ പരാഗ് അഗ്രവാളിനെതിരെ വിദ്വേഷപ്രചാരണം

11 വര്‍ഷം മുന്‍പ് മുസ്ലിങ്ങളെക്കുറിച്ചും ഭീകരവാദികളെക്കുറിച്ചും നടത്തിയ ട്വീറ്റ് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ട്വിറ്റർ സിഇഒ ആയി നിയമിതനായ ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാളിനെതിരെ വ്യാപക വംശീയപ്രചാരണം. പരാഗ് വംശീയവാദിയെന്ന് മുദ്രകുത്തി തകര്‍ക്കാനാണ് നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2021, 07:53 pm IST
in India

കാലിഫോർണിയ: 11 വര്‍ഷം മുന്‍പ് മുസ്ലിങ്ങളെക്കുറിച്ചും ഭീകരവാദികളെക്കുറിച്ചും നടത്തിയ ട്വീറ്റ് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ട്വിറ്റർ സിഇഒ ആയി നിയമിതനായ ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാളിനെതിരെ  വ്യാപക വംശീയപ്രചാരണം. പരാഗ് വംശീയവാദിയെന്ന് മുദ്രകുത്തി തകര്‍ക്കാനാണ് നീക്കം.

കൃത്യമായി പറഞ്ഞാല്‍, 2010 ഒക്ടോബർ 26 ന് അഗ്രവാൾ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് വിദ്വേഷപ്രചാരണത്തിന്റെ കാരണം. മുസ്ലീങ്ങളെയും തീവ്രവാദികളെയും തമ്മിൽ അവർക്ക് വേർതിരിച്ചുകാണാൻ കഴിയുന്നില്ലെങ്കിൽ താൻ എങ്ങനെ വെളളക്കാരെയും വംശീയ വിദ്വേഷികളെയും വേർതിരിച്ചുകാണും എന്നതായിരുന്നു പോസ്റ്റ്.  

വാസ്തവത്തില്‍ കൊമേഡിയന്‍ ആസിഫ് മാണ്ഡ് വിയുടെ ഡെയ്‌ലി ഷോ എന്ന ടോക് ഷോയിലെ ഒരു വരി പങ്കുവെയ്‌ക്കുക മാത്രമായിരുന്നു പരാഗ് ചെയ്തത്. പരാഗിനെ അധികം പേര്‍ക്കും അറിയില്ല. പഴയ സിഇഒ ജാക് ഡോഴ്‌സിയെപ്പോലെ ജനപ്രിയനല്ല പരാഗ്. എപ്പോഴും പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ടെക്കിയായിരുന്നു. മിടുക്കനായ പരാഗിനെപ്പറ്റി ജാക് ഡോഴ്‌സി പറഞ്ഞത് ഇതാണ്:’ ട്വിറ്ററിന്റെ ജാതകം തിരുത്തിയെഴുതാന്‍ സഹായിച്ച ഓരോ നിര്‍ണ്ണായകതീരുമാനത്തിനും പിന്നില്‍ പരാഗ് ആയിരുന്നു.’

എന്നാല്‍ ഇപ്പോള്‍ പരാഗിനെ ഇസ്ലാം വിരുദ്ധനായി ചിത്രീകരിക്കാനും ചിലര്‍ ശ്രമിക്കുകയാണ്. വാസ്തവത്തില്‍ എല്ലാ മുസ്ലിങ്ങളെയും ഭീകരവാദിയായി ചിത്രീകരിക്കുന്ന പ്രവണതയ്‌ക്കെതിരെ പ്രതികരിക്കുന്ന ട്വീറ്റായിരുന്നു പരാഗിന്‍റേത്. എല്ലാ പ്രശ്‌നങ്ങളും സൂക്ഷ്മതയോടെ മനസ്സിലാക്കാന്‍ ശ്രമിച്ച വ്യക്തിയാണ് പരാഗ്. അദ്ദേഹം തികച്ചും സ്വതന്ത്ര ചിന്താഗതിക്കാരനുമാണ്.  

ട്വിറ്റർ സഹസ്ഥാപകനായ ജാക്ക് ഡോർസി രാജിവെച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് 37 കാരനായ പരാഗ് അഗ്രവാളിനെ പുതിയ സിഇഒ ആയി നിയമിച്ചത്. ബോംബെ ഐഐടിയിലെ പൂർവ്വവിദ്യാർത്ഥി കൂടിയാണ് പരാഗ് അഗ്രവാൾ. 2011 ലാണ് ആഡ്‌സ് എൻജിനീയറായി അദ്ദേഹം ട്വിറ്ററിൽ എത്തുന്നത്.

യുഎസ് രാഷ്‌ട്രീയവൃത്തങ്ങളും വിവാദം ഏറ്റുപിടിച്ചിട്ടുണ്ട്. പുതിയ സിഇഒ എല്ലാവരെയും ഒരുപോലെ കാണുമെന്ന് എങ്ങനെ വിശ്വസിക്കാനാകുമെന്നായിരുന്നു കോളറാഡോയിലെ റിപ്പബ്ലിക്കൻ പ്രതിനിധി കെൻ ബക്കിന്റെ അഭിപ്രായം. തീവ്ര വലതുപക്ഷ വെബ്‌സൈറ്റായ ബ്രെറ്റ്ബാർട്ട് ആണ് പഴയ ട്വീറ്റ് കൊണ്ട് വന്ന് പരാഗിനെ വംശീയ വിദ്വേഷിയായി ചിത്രീകരിച്ചുകൊണ്ടുള്ള വിവാദം ആരംഭിച്ചത്. 

Tags: കൊമേഡിയന്‍ ആസിഫ് മാണ്ഡ് വിമുസ്ലിങ്ങള്‍പ്രചാരണംട്വിറ്റര്‍ട്വീറ്റ്ട്വിറ്റര്‍ ഫോളോവര്‍മാര്‍Parag Agrawalട്വിറ്റർ സിഇഒവിദ്വേഷപ്രചാരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ അഴിമതി ആരോപണം പ്രചരിപ്പിച്ചതിന് പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ 41 ജില്ലകളില്‍ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍

India

ചൈനയുടെ ചാരപ്പണി: ന്യൂസ് ക്ലിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തു

India

ഹര്‍ഘര്‍ തിരംഗ പ്രചാരണ പരിപാടിക്ക് തുടക്കം; ദേശീയ പതാകയ്‌ക്കൊപ്പ മുളള ചിത്രങ്ങള്‍ എല്ലാവരം അപ്ലോഡ് ചെയ്യണമെന്ന് പ്രധാനമന്ത്രി

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

Kerala

‘ഭാരത പുത്രന്‍’ പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.