Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്ഥാനെ കുറ്റവിമുക്തമാക്കി ഒമര്‍ അബ്ദുള്ള; തീവ്രവാദികളെല്ലാം കശ്മീരില്‍ നിന്നുള്ളവരാണെന്ന് ഒമര്‍ അബ്ദുള്ള

ജമ്മുകശ്മീരില്‍ സാധാരണക്കാരെ ആക്രമിക്കുന്ന തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്നുള്ളവരല്ലെന്നും എല്ലാവരും കശ്മീരികളാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2021, 09:27 pm IST
in India

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സാധാരണക്കാരെ ആക്രമിക്കുന്ന തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്നുള്ളവരല്ലെന്നും എല്ലാവരും കശ്മീരികളാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള.

കശ്മീരിലെ തീവ്രവാദി ആക്രമണങ്ങള്‍ക്ക് പാകിസ്ഥാന് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഒമര്‍ അബ്ദുള്ളയുടെ അഭിപ്രായപ്രകടനത്തിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുയരുകയാണ്. ‘തീവ്രവാദികള്‍ ആരും പുറംരാജ്യങ്ങളില്‍ നിന്നുള്ളവരല്ല. കശ്മീര്‍ താഴ് വരയില്‍ നിന്നുള്ളവരാണ്. അമര്‍ഷമാണ് തീവ്രവാദം സ്വീകരിക്കുന്നതിന് ജമ്മു കശ്മീരിലെ ജനങ്ങളെ പ്രേരിപ്പിക്കുന്നത്’- ഒമര്‍ അബ്ദുള്ള പറഞ്ഞു. ഞായറാഴ്ച ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒമര്‍ അബ്ദുള്ള.

‘ഞാന്‍ മുഖ്യമന്ത്രിയായിരിക്കുകയും സജദ് കിച്‌ലൂ ആ്ഭ്യന്തരമന്ത്രിയായിരിക്കുകയും ചെയ്യുന്ന കാലത്ത് ശ്രീനഗറില്‍ നിന്നുള്ള ബങ്കുറുകള്‍ വരെ ഞങ്ങള്‍ നീക്കി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനാല്‍ സായുധസേനയ്‌ക്കുള്ള പ്രത്യേക അധികാര നിയമം വരെ പിന്‍വലിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ ഇപ്പോള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങി. ഒരു പ്രദേശവും സുരക്ഷിതമായി തോന്നുന്നില്ല. കുപ് വാര മുതല്‍ ടണല്‍ വരെ ഞങ്ങള്‍ തീവ്രവാദ ബോര്‍ഡുകള്‍ എടുത്തുമാറ്റിയിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ അത്തരം ബോര്‍ഡുകള്‍ വീണ്ടും വരുന്നു,’ ഒമര്‍ അബ്ദുള്ള പറഞ്ഞു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഇന്ത്യയ്‌ക്ക് പുറത്തുനിന്നുള്ളവരല്ല, ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. കഴിഞ്ഞയാഴ്ച ശ്രീനഗറില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ 2019ലാണ് തീവ്രവാദത്തിലേക്ക് തിരിഞ്ഞത്. എന്നാല്‍ ആഗസ്ത 5, 2019 മുതല്‍ ആരും തോക്കോ ബോംബോ എടുക്കില്ലെന്നാണ് പറയപ്പെട്ടിരുന്നത്,’- ഒമര്‍ അബ്ദുള്ള പറഞ്ഞു.

എന്നാല്‍ ഒമര്‍ അബ്ദുള്ളയുടെ ഈ പ്രസ്താവന കുപ്രസിദ്ധമായ പ്രസ്താവനയാണെന്ന് ബിജെപി ആരോപിച്ചു. ‘പാകിസ്ഥാനില്‍ നിന്നും കൃത്യമായി പിരിവ് ലഭിക്കുകയും എന്നാല്‍ ഇന്ത്യയില്‍ നിന്നും ഇന്ത്യക്കാരില്‍ നിന്നും ബഹുമാനവും സ്‌നേഹവും ലഭിക്കുന്ന നേതാവില്‍ നിന്നാണ് ഈ വാക്കുകള്‍ ഉണ്ടായത്.’ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.

‘370ാം വകുപ്പ് പിന്‍വലിച്ച ശേഷം ജമ്മു കശ്മീരില്‍ വികസനം ആരംഭിച്ചുകഴിഞ്ഞു. യുവാക്കള്‍ സായുധസേനയില്‍ ചേരുന്നു. അവര്‍ക്ക് അധികാരം ലഭിക്കുന്നതായി തോന്നിയിരിക്കുന്നു. അതോടെ ഇത്തരം രാഷ്‌ട്രീയ നേതാക്കളുടെ പ്രസക്തി കുറഞ്ഞു. അവര്‍ക്ക് ഇത്തരം വിലകുറഞ്ഞ രാഷ്‌ട്രീയത്തിലേക്ക് പോവുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല’ ഗൗരവ് ഭാട്ടിയ പറഞ്ഞു.

Tags: പാക്കിസ്ഥാന്‍ജമ്മു കശ്മീര്‍article 370terroristsഒമര്‍ അബ്ദുള്ളനാഷണല്‍ കോണ്‍ഫറന്‍സ്കശമീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

News

ദാവൂദ് ഭീകര സംഘത്തിലെ പ്രധാനി ഹുഫൈസ മുംബൈയിൽ പിടിയിലായി

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

News

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

World

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ വർഗീയവാദികളും, ക്രിമിനലുകളുമാണെന്ന് ആക്ഷേപിച്ച് ഇടതുപക്ഷ ചിന്തകൻ അപൂർവാനന്ദ് ; മുസ്ലീങ്ങൾ ഇരകൾ മാത്രം ; ചർച്ചയ്‌ക്ക് പിന്നിൽ ഗൂഢോദേശ്യം

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

‘തമിഴ്നാട് നിയമസഭയില്‍ രണ്ട് തവണ ദേശീയഗാനം ആലപിച്ചതില്‍ സന്തോഷം’ പുതിയ യുഗത്തിന്റെ ഉദയമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; 

മധ്യപ്രദേശിലും ഏകീകൃത സിവിൽ കോഡ് : ബിൽ മൺസൂൺ സമ്മേളനത്തിൽ ; മഹാകാലേശ്വരന്റെ അനുഗ്രഹത്തോടെ ബിൽ പാസാക്കുമെന്ന് മോഹൻ യാദവ്

ഒന്നും അവസാനിച്ചിട്ടില്ല , ഞാൻ പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം ഇറാന് ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ കഴിയില്ല ; നെതന്യാഹു

പശ്ചിമ ബംഗാള്‍ സ്പീക്കറുടെ തീരുമാനത്തില്‍ തിരക്കിട്ട് ഇടപെടാതെ കൊല്‍ക്കത്ത ഹൈക്കോടതി

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

തൃശൂരില്‍ ഒരു വീട്ടിലെ 3 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥരീകരിച്ചു

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.