Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്ഥാനെ കുറ്റവിമുക്തമാക്കി ഒമര്‍ അബ്ദുള്ള; തീവ്രവാദികളെല്ലാം കശ്മീരില്‍ നിന്നുള്ളവരാണെന്ന് ഒമര്‍ അബ്ദുള്ള

ജമ്മുകശ്മീരില്‍ സാധാരണക്കാരെ ആക്രമിക്കുന്ന തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്നുള്ളവരല്ലെന്നും എല്ലാവരും കശ്മീരികളാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള.

Janmabhumi Online by Janmabhumi Online
Nov 28, 2021, 09:27 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സാധാരണക്കാരെ ആക്രമിക്കുന്ന തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്നുള്ളവരല്ലെന്നും എല്ലാവരും കശ്മീരികളാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള.

കശ്മീരിലെ തീവ്രവാദി ആക്രമണങ്ങള്‍ക്ക് പാകിസ്ഥാന് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഒമര്‍ അബ്ദുള്ളയുടെ അഭിപ്രായപ്രകടനത്തിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുയരുകയാണ്. ‘തീവ്രവാദികള്‍ ആരും പുറംരാജ്യങ്ങളില്‍ നിന്നുള്ളവരല്ല. കശ്മീര്‍ താഴ് വരയില്‍ നിന്നുള്ളവരാണ്. അമര്‍ഷമാണ് തീവ്രവാദം സ്വീകരിക്കുന്നതിന് ജമ്മു കശ്മീരിലെ ജനങ്ങളെ പ്രേരിപ്പിക്കുന്നത്’- ഒമര്‍ അബ്ദുള്ള പറഞ്ഞു. ഞായറാഴ്ച ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒമര്‍ അബ്ദുള്ള.

‘ഞാന്‍ മുഖ്യമന്ത്രിയായിരിക്കുകയും സജദ് കിച്‌ലൂ ആ്ഭ്യന്തരമന്ത്രിയായിരിക്കുകയും ചെയ്യുന്ന കാലത്ത് ശ്രീനഗറില്‍ നിന്നുള്ള ബങ്കുറുകള്‍ വരെ ഞങ്ങള്‍ നീക്കി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനാല്‍ സായുധസേനയ്‌ക്കുള്ള പ്രത്യേക അധികാര നിയമം വരെ പിന്‍വലിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ ഇപ്പോള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങി. ഒരു പ്രദേശവും സുരക്ഷിതമായി തോന്നുന്നില്ല. കുപ് വാര മുതല്‍ ടണല്‍ വരെ ഞങ്ങള്‍ തീവ്രവാദ ബോര്‍ഡുകള്‍ എടുത്തുമാറ്റിയിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ അത്തരം ബോര്‍ഡുകള്‍ വീണ്ടും വരുന്നു,’ ഒമര്‍ അബ്ദുള്ള പറഞ്ഞു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഇന്ത്യയ്‌ക്ക് പുറത്തുനിന്നുള്ളവരല്ല, ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. കഴിഞ്ഞയാഴ്ച ശ്രീനഗറില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ 2019ലാണ് തീവ്രവാദത്തിലേക്ക് തിരിഞ്ഞത്. എന്നാല്‍ ആഗസ്ത 5, 2019 മുതല്‍ ആരും തോക്കോ ബോംബോ എടുക്കില്ലെന്നാണ് പറയപ്പെട്ടിരുന്നത്,’- ഒമര്‍ അബ്ദുള്ള പറഞ്ഞു.

എന്നാല്‍ ഒമര്‍ അബ്ദുള്ളയുടെ ഈ പ്രസ്താവന കുപ്രസിദ്ധമായ പ്രസ്താവനയാണെന്ന് ബിജെപി ആരോപിച്ചു. ‘പാകിസ്ഥാനില്‍ നിന്നും കൃത്യമായി പിരിവ് ലഭിക്കുകയും എന്നാല്‍ ഇന്ത്യയില്‍ നിന്നും ഇന്ത്യക്കാരില്‍ നിന്നും ബഹുമാനവും സ്‌നേഹവും ലഭിക്കുന്ന നേതാവില്‍ നിന്നാണ് ഈ വാക്കുകള്‍ ഉണ്ടായത്.’ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.

‘370ാം വകുപ്പ് പിന്‍വലിച്ച ശേഷം ജമ്മു കശ്മീരില്‍ വികസനം ആരംഭിച്ചുകഴിഞ്ഞു. യുവാക്കള്‍ സായുധസേനയില്‍ ചേരുന്നു. അവര്‍ക്ക് അധികാരം ലഭിക്കുന്നതായി തോന്നിയിരിക്കുന്നു. അതോടെ ഇത്തരം രാഷ്‌ട്രീയ നേതാക്കളുടെ പ്രസക്തി കുറഞ്ഞു. അവര്‍ക്ക് ഇത്തരം വിലകുറഞ്ഞ രാഷ്‌ട്രീയത്തിലേക്ക് പോവുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല’ ഗൗരവ് ഭാട്ടിയ പറഞ്ഞു.

Tags: ഒമര്‍ അബ്ദുള്ളനാഷണല്‍ കോണ്‍ഫറന്‍സ്കശമീര്‍പാക്കിസ്ഥാന്‍ജമ്മു കശ്മീര്‍article 370terrorists
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജ്ഞാതൻ വെടിവച്ചു കൊന്ന അബു സൈഫുള്ളയുടെ സംസ്ക്കാര ചടങ്ങിൽ കരഞ്ഞ് വിളിച്ച് ഭീകരന്മാരും, പാക് സൈനികരും ; ഭീകരനെ പ്രശംസിച്ച് പാട്ടുകളും

India

നിരപരാധികളായ സാധാരണക്കാരെ കൊന്ന മതഭീകരരെ ഒന്നിനെയും വെറുതെ വിടരുത് ; ഇന്ത്യയ്‌ക്ക് കരുത്തായി ഒപ്പം നിൽക്കുമെന്ന് ഇസ്രായേൽ

India

ആ സർജ്ജിക്കൽ സ്ട്രൈക്ക് മറന്നിട്ടില്ല : ഇന്ത്യയെ പേടിച്ച് തിരിഞ്ഞോടി ഭീകരർ ; പാക് അധീന കശ്മീരിലെ താവളങ്ങള്‍ ഉപേക്ഷിച്ചു

കല്‍പ്പറ്റയില്‍ നടന്ന ജനജാഗ്രതാ സദസ് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മാറാടിലും മതം തിരഞ്ഞുപിടിച്ചാണ് ഭീകരര്‍ കൂട്ടക്കൊല ചെയ്തത്: ശശികല ടീച്ചര്‍

India

നാല് പഹല്‍ഗാം തീവ്രവാദികളെ കണ്ടെന്ന് സ്ത്രീ; കശ്മീരിലെ കത്വ വളഞ്ഞ് സുരക്ഷാസേന

പുതിയ വാര്‍ത്തകള്‍

മെഡിക്കല്‍ കോളേജിലെ അപര്യാപ്തത തുറന്നുകാട്ടിയ ഡോ ഹാരിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തില്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റം അനിവാര്യമമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തുര്‍ക്കിയുടെ കാര്‍ഗി ഡ്രോണ്‍ (വലത്ത്)

എര്‍ദോഗാന്‍ ചതിയ്‌ക്കുന്നു; പാക് സൈനിക പിന്തുണ വര്‍ധിപ്പിച്ച് തുര്‍ക്കി; തുര്‍ക്കിയുടെ 80 കാര്‍ഗി ഡ്രോണ്‍ വാങ്ങി പാകിസ്ഥാന്‍; ജാഗ്രതയില്‍ ഇന്ത്യ

നെല്ല് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 3 അംഗ സമിതിയെ നിയോഗിച്ച് ബിജെപി

കീം : എന്‍ജിനീയറിംഗില്‍ 76,230 പേര്‍ക്ക് യോഗ്യത, ഫാര്‍മസിയില്‍ 27,841പേര്‍ റാങ്ക് പട്ടികയില്‍

എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കണം: കൊല്ലം ജില്ലയില്‍ ബുധനാഴ്ച എഐഎസ് എഫിന്റെ വിദ്യാഭ്യാസ ബന്ദ്

ഇരുപത് കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പൊതുജനമധ്യത്തിൽ പെൺകുട്ടിയെ കടന്നു പിടിച്ചു ; 65 കാരന്റെ കൈ തല്ലിയൊടിച്ച് യുപി പൊലീസ്

കശ്മീരിലെ ഭീകരാക്രമണത്തിന് അസിം മുനീര്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതായി വിലയിരുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies