Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സ്വാതന്ത്ര്യത്തിന്റെ അമൃത് സാധാരണക്കാരിലേക്കും; ഇന്ന് ദേശീയ നിയമ ദിനം

സമാനതകളില്ലാത്ത രാഷ്‌ട്രമാണ് ഭാരതമെന്ന പോലെ തന്നെ സമാനതകളില്ലാത്തതാണ് നമ്മുടെ ഭരണഘടനയും. 1949 നവംബര്‍ 26 ന് നിലവില്‍ വന്ന ഭരണഘടന ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും വിളിച്ചോതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2021, 05:51 am IST
inArticle

സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം രാഷ്‌ട്രം ‘ആസാദി കാ അമൃത് മഹോത്സവ’മായി ആഘോഷിക്കുകയാണ്. ദീര്‍ഘകാലം വിവിധ തരത്തില്‍ അടിമത്തത്തിലായിരുന്ന ഒരു രാഷ്‌ട്രം പല തരത്തില്‍ അതിതീവ്രമായി നടത്തിയ പോരാട്ടത്തിന്റെ അനന്തരഫലമായിരുന്നു 1947 ലെ സ്വാതന്ത്ര്യലബ്ധി. അറിയപ്പെടാത്ത പതിനായിരങ്ങളുടെ  ബലിദാനമാണ് നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്.  

മുന്നില്‍ നിന്നും നയിച്ചവര്‍ക്ക് പ്രേരണയായി ഒളിഞ്ഞും തെളിഞ്ഞും അത്തരക്കാര്‍ ഉണ്ടായിരുന്നതിനാലാണ് സ്വാതന്ത്ര്യം അത്രവേഗം കരഗതമായത്. സ്വതന്ത്രഭാരതം അത്തരത്തിലുള്ള നിരവധി പേരെ ബോധപൂര്‍വ്വം തമസ്‌കരിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത പോരാട്ടം നടത്തിയ വീര സവര്‍ക്കര്‍ അടക്കമുള്ളവരും തമസ്‌കരിക്കപ്പെട്ടു എന്നത് നാം അവരോട് കാണിച്ച നീതികേടാണ്. അത്തരത്തിലുള്ളവരെ ഓര്‍ക്കാനും അവരര്‍ഹിക്കുന്ന സ്ഥാനം നല്‍കി ബഹുമാനിക്കാനും സ്വാതന്ത്ര്യത്തിന്റെ ഈ അമൃത മഹോത്സവം ഉപയോഗിക്കണം.

സമാനതകളില്ലാത്ത രാഷ്‌ട്രമാണ് ഭാരതമെന്ന പോലെ തന്നെ സമാനതകളില്ലാത്തതാണ് നമ്മുടെ ഭരണഘടനയും. 1949 നവംബര്‍ 26 ന് നിലവില്‍ വന്ന ഭരണഘടന ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും വിളിച്ചോതുന്നു. ബൃഹത്തും ആഴത്തിലുള്ളതും സാംസ്‌കാരിക വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഭരണഘടന, നമുക്ക് സംഭാവന ചെയ്ത ഡോ. അംബേദ്കര്‍ അടക്കമുള്ള രാഷ്‌ട്ര നായകരെ ഓര്‍ക്കാനും നമുക്ക് സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ കഴിയണം.  

പൗരാണിക ഭാരതത്തിലെ നീതിന്യായ സമ്പ്രദായം പേരുകേട്ടതായിരുന്നു, അത് ധര്‍മ്മത്തിലധിഷ്ഠിതമായിരുന്നു. മനു നീതിയും ചാണക്യ നീതിയും മാത്രമല്ല നമ്മുടെ ഇതിഹാസങ്ങളിലും ഭാരതത്തിന്റെ നീതി- ധര്‍മ്മ വ്യവസ്ഥകളെക്കുറിച്ച് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. ധര്‍മ്മത്തിലും സംസ്‌കാരത്തിലും അധിഷ്ഠിതമായ നമ്മുടെ നീതിബോധം നഷ്ടപ്പെട്ടിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് ഉന്നത നീതിപീഠത്തിന്റെ ‘യഥോ ധര്‍മ്മ സ്തതോ ജയഃ’ എന്ന ആപ്തവാക്യം.  

ഭാരതത്തിന്റെ നിയമ സംവിധാനത്തില്‍ പാശ്ചാത്യ സ്വാധീനം ഉണ്ടായിട്ടുണ്ട്. അത് ദീര്‍ഘകാലത്തെ വിദേശാധിപത്യത്തില്‍ നിന്നും ഉണ്ടായതാണ്. നമ്മുടെ നീതി നിര്‍വ്വഹണ- നീതിന്യായ സംവിധാനത്തെ   ഭാരതവത്കരിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ചര്‍ച്ചകളും ചിന്തകളും ഉണ്ടാകുന്നു എന്നതിന്റെ തെളിവാണ്”Our legal System is colonial, not suited for Indian population. The need of the hour is the Indianisation of Justice delivery system”  എന്ന ഭാരതത്തിന്റെ മുഖ്യ ന്യായാധിപന്‍ ജസ്റ്റിസ് എന്‍.വി.രമണയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. അവസാനത്തെ വരിയില്‍ അവസാനം നില്‍ക്കുന്നവനും നീതി ലഭ്യമാകുമ്പോഴേ നമ്മുടെ നീതിന്യായ സംവിധാനം അര്‍ത്ഥപൂര്‍ണ്ണമാകൂ. ന്യായഃ മമ ധര്‍മ്മ എന്ന ആപ്തവാക്യം പ്രാപ്തമാക്കാനും, നീതിന്യായ സംവിധാനം ലളിതവത്കരിക്കാനും കുടി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ഉപകരിക്കണം

Tags: indiaലോഭരണഘടന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

പുതിയ വാര്‍ത്തകള്‍

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.