Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തീവ്രവാദികള്‍ക്ക് വന്‍ തിരിച്ചടി ; കശ്മീരിലെ ഹൈദര്‍പൊരയില്‍ ഒളികേന്ദ്രവും കാള്‍ സെന്‍ററും തകര്‍ത്തു; കൊല്ലപ്പെട്ടവരില്‍ പാക് തീവ്രവാദി ഹൈദറും

ജമ്മുകശ്മീരിലെ ഹൈദര്‍പൊരയില്‍ ചൊവ്വാഴ്ച തീവ്രവാദികളുടെ ഒളികേന്ദ്രവും ആശയവിനിമയത്തിനുപയോഗിച്ചിരുന്ന കാള്‍ സെന്‍ററും തകര്‍ത്ത് സുരക്ഷാസേന. തീവ്രവാദികള്‍ക്കെതിരായ നീക്കത്തില്‍ വന്‍വിജയമാണിതെന്ന് പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 07:34 pm IST
in India

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഹൈദര്‍പൊരയില്‍ ചൊവ്വാഴ്ച തീവ്രവാദികളുടെ ഒളികേന്ദ്രവും ആശയവിനിമയത്തിനുപയോഗിച്ചിരുന്ന കാള്‍ സെന്‍ററും തകര്‍ത്ത് സുരക്ഷാസേന. തീവ്രവാദികള്‍ക്കെതിരായ നീക്കത്തില്‍ വന്‍വിജയമാണിതെന്ന് പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു. കൊല്ലപ്പെട്ട നാല് തീവ്രവാദികളില്‍ പാകിസ്ഥാനിലെ കുപ്രസിദ്ധ തീവ്രവാദി ഹൈദര്‍ എന്ന് വിളിക്കപ്പെടുന്ന ബിലാല്‍ ഭായിയും ഉള്‍പ്പെടുന്നു.  

ഹൈദര്‍പൊരയില്‍ തിങ്കളാഴ്ച രണ്ട് തീവ്രവാദികളെ സൈന്യം വകവരുത്തിയിരുന്നു. ചൊവ്വാഴ്ചയും രണ്ട് പേരെക്കൂടി വധിച്ചതോടെ ആകെ മരിച്ച തീവ്രവാദികളുടെ എണ്ണം നാലായി.  തീവ്രവാദികള്‍ പരസ്പരം ആശയവിനിമയത്തിനുപയോഗിച്ചിരുന്ന  വോയ്‌സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രൊട്ടോക്കോള്‍ (വോയ്‌പ്) കാള്‍ സെന്‍ററും തകര്‍ത്തിട്ടുണ്ട്. ഇത് കശ്മീര്‍ താഴ് വരയിലെ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വന്‍ തിരിച്ചടിയാണെന്നും പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു. ‘ഈ കാള്‍ സെന്‍റര്‍ വഴിയാണ് തീവ്രവാദികള്‍ ആശയവിനിമയം നടത്തിയിരുന്നതെന്ന വിവരം ഞങ്ങള്‍ ലഭിച്ചിരുന്നു,’ പൊലീസ് ഐജി വിജയകുമാര്‍ പറഞ്ഞു.

കൊല്ലപ്പെട്ട നാല് തീവ്രവാദികളില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഒരു കുപ്രസിദ്ധ തീവ്രവാദി ബിലാല്‍ ഭായി എന്നറിയപ്പെടുന്ന ഹൈദറും ഉള്‍പ്പെടുന്നു. ഇയാളുടെ പ്രാദേശിക കൂട്ടാളി, കെട്ടിടഉടമ, പുറത്ത് കാര്യങ്ങള്‍ സംഘടിപ്പിക്കുന്നയാള്‍ എന്നിങ്ങനെ നാല് തീവ്രവാദികളെയാണ് കൊലപ്പെടുത്തിയത്. കെട്ടിട ഉടമ അല്‍ത്താഫ് അഹമ്മദ് തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുള്ള വെടിവെയ്‌പിനിടയില്‍ കുടുങ്ങി യാദൃച്ഛികമായി കൊല്ലപ്പെട്ടത്. പക്ഷെ തന്റെ കെട്ടിടം തീവ്രവാദികള്‍ക്ക് വാടകയ്‌ക്ക് കൊടുത്തിരുന്ന കാര്യം അയാള്‍ പൊലീസിനെ അറിയിച്ചിരുന്നില്ലെന്നും ഐജി വിജയകുമാര്‍ പറഞ്ഞു.

‘ഈ ഒളികേന്ദ്രം പ്രാദേശിക തീവ്രവാദികള്‍ ഉപയോഗിച്ചിരുന്നതാണ്. ഞായറാഴ്ച് സുരക്ഷാസേനയുമായി നടത്തിയ ഏറ്റുമുട്ടലില്‍ പരിക്കേറ്റ തീവ്രവാദിയെ ഇവിടെ കൊണ്ടുവന്നിരുന്നു. കാള്‍ സെന്‍ററിനടുത്ത് ഒരു ഒളികേന്ദ്രമുണ്ട്. ഇവിടെയാണ് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള തീവ്രവാദികള്‍ ഒത്തുചേര്‍ന്നിരുന്നത്. ശ്രീനഗര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സൈന്യവും സിആര്‍പിഎഫുമായി ചേര്‍ന്ന് പൊലീസ് ഒരു സംഘം രൂപീകരിച്ച് കേന്ദ്രം ആക്രമിക്കുകയായിരുന്നു,’- കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് ഐജി വിജയകുമാര്‍ പറഞ്ഞു.

‘സേനയുമായുള്ള ഏറ്റുമുട്ടലില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ട രണ്ട് പേര്‍ ഹൈദര്‍ എന്ന ബിലാല്‍ ഭായും ആമിര്‍ മഗ്രേയുമാണ്. തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള മുദാസിര്‍ ഗുല്‍ ആണ് ഒളികേന്ദ്രം ഉള്‍പ്പെടുന്ന കെട്ടിടം വാടകയ്‌ക്കെടുത്തത്. ഇയാളായിരുന്നു ഈ തീവ്രവാദകേന്ദ്രം നടത്തിയിരുന്നത്. ഇയാളാണ് ഹൈദറിനും ആമിറിനും അഭയം നല്‍കിയിരുന്നത്. പക്ഷെ വെടിവെപ്പില്‍ മൂവരും കൊല്ലപ്പെട്ടു. ‘ ഐജി വിജയകുമാര്‍ പറഞ്ഞു.

‘നിരവധി ഉപകരണങ്ങളും ആശയവിനിമയത്തിനുള്ള വോയ്‌പ് (വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍) കേന്ദ്രത്തില്‍ നിന്നും കണ്ടെത്തി. ഇവ വിശകലനം ചെയ്ത് വരികയാണ്. ഇത് തിവ്രവാദികള്‍ക്ക് വന്‍ തിരിച്ചടിയാണ്. കാള്‍ സെന്റര്‍ ആശയവിനിമയത്തിനും ഒളികേന്ദ്രം പരിക്കേറ്റവരെ ചികിത്സിക്കാനും തീവ്രവാദികള്‍ക്ക് സുരക്ഷിതമായി ഒളിവിലിരിക്കാനുമുള്ള കേന്ദ്രങ്ങളായിരുന്നു,’ ഐജി വിജയകുമാര്‍ വിശദമാക്കി.

Tags: കോള്‍ സെന്റര്‍കശ്മീരിലെ ഐജി വിജയ് കുമാര്‍ഒളികേന്ദ്രംജമ്മു കശ്മീര്‍ജമ്മുജമ്മു ആന്‍റ് കശ്മീര്‍ജമ്മു കശ്മീര്‍ പൊലീസ്terroristsകശമീര്‍Securityvoip
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

Kerala

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

India

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

India

അമർനാഥ് യാത്ര : ജാഗ്രത വർദ്ധിപ്പിക്കണമെന്ന് ജമ്മു കശ്മീർ ഡിജിപി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.