Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തീവ്രവാദികള്‍ക്ക് വന്‍ തിരിച്ചടി ; കശ്മീരിലെ ഹൈദര്‍പൊരയില്‍ ഒളികേന്ദ്രവും കാള്‍ സെന്‍ററും തകര്‍ത്തു; കൊല്ലപ്പെട്ടവരില്‍ പാക് തീവ്രവാദി ഹൈദറും

ജമ്മുകശ്മീരിലെ ഹൈദര്‍പൊരയില്‍ ചൊവ്വാഴ്ച തീവ്രവാദികളുടെ ഒളികേന്ദ്രവും ആശയവിനിമയത്തിനുപയോഗിച്ചിരുന്ന കാള്‍ സെന്‍ററും തകര്‍ത്ത് സുരക്ഷാസേന. തീവ്രവാദികള്‍ക്കെതിരായ നീക്കത്തില്‍ വന്‍വിജയമാണിതെന്ന് പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 07:34 pm IST
inIndia

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഹൈദര്‍പൊരയില്‍ ചൊവ്വാഴ്ച തീവ്രവാദികളുടെ ഒളികേന്ദ്രവും ആശയവിനിമയത്തിനുപയോഗിച്ചിരുന്ന കാള്‍ സെന്‍ററും തകര്‍ത്ത് സുരക്ഷാസേന. തീവ്രവാദികള്‍ക്കെതിരായ നീക്കത്തില്‍ വന്‍വിജയമാണിതെന്ന് പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു. കൊല്ലപ്പെട്ട നാല് തീവ്രവാദികളില്‍ പാകിസ്ഥാനിലെ കുപ്രസിദ്ധ തീവ്രവാദി ഹൈദര്‍ എന്ന് വിളിക്കപ്പെടുന്ന ബിലാല്‍ ഭായിയും ഉള്‍പ്പെടുന്നു.  

ഹൈദര്‍പൊരയില്‍ തിങ്കളാഴ്ച രണ്ട് തീവ്രവാദികളെ സൈന്യം വകവരുത്തിയിരുന്നു. ചൊവ്വാഴ്ചയും രണ്ട് പേരെക്കൂടി വധിച്ചതോടെ ആകെ മരിച്ച തീവ്രവാദികളുടെ എണ്ണം നാലായി.  തീവ്രവാദികള്‍ പരസ്പരം ആശയവിനിമയത്തിനുപയോഗിച്ചിരുന്ന  വോയ്‌സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രൊട്ടോക്കോള്‍ (വോയ്‌പ്) കാള്‍ സെന്‍ററും തകര്‍ത്തിട്ടുണ്ട്. ഇത് കശ്മീര്‍ താഴ് വരയിലെ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വന്‍ തിരിച്ചടിയാണെന്നും പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു. ‘ഈ കാള്‍ സെന്‍റര്‍ വഴിയാണ് തീവ്രവാദികള്‍ ആശയവിനിമയം നടത്തിയിരുന്നതെന്ന വിവരം ഞങ്ങള്‍ ലഭിച്ചിരുന്നു,’ പൊലീസ് ഐജി വിജയകുമാര്‍ പറഞ്ഞു.

കൊല്ലപ്പെട്ട നാല് തീവ്രവാദികളില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഒരു കുപ്രസിദ്ധ തീവ്രവാദി ബിലാല്‍ ഭായി എന്നറിയപ്പെടുന്ന ഹൈദറും ഉള്‍പ്പെടുന്നു. ഇയാളുടെ പ്രാദേശിക കൂട്ടാളി, കെട്ടിടഉടമ, പുറത്ത് കാര്യങ്ങള്‍ സംഘടിപ്പിക്കുന്നയാള്‍ എന്നിങ്ങനെ നാല് തീവ്രവാദികളെയാണ് കൊലപ്പെടുത്തിയത്. കെട്ടിട ഉടമ അല്‍ത്താഫ് അഹമ്മദ് തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുള്ള വെടിവെയ്‌പിനിടയില്‍ കുടുങ്ങി യാദൃച്ഛികമായി കൊല്ലപ്പെട്ടത്. പക്ഷെ തന്റെ കെട്ടിടം തീവ്രവാദികള്‍ക്ക് വാടകയ്‌ക്ക് കൊടുത്തിരുന്ന കാര്യം അയാള്‍ പൊലീസിനെ അറിയിച്ചിരുന്നില്ലെന്നും ഐജി വിജയകുമാര്‍ പറഞ്ഞു.

‘ഈ ഒളികേന്ദ്രം പ്രാദേശിക തീവ്രവാദികള്‍ ഉപയോഗിച്ചിരുന്നതാണ്. ഞായറാഴ്ച് സുരക്ഷാസേനയുമായി നടത്തിയ ഏറ്റുമുട്ടലില്‍ പരിക്കേറ്റ തീവ്രവാദിയെ ഇവിടെ കൊണ്ടുവന്നിരുന്നു. കാള്‍ സെന്‍ററിനടുത്ത് ഒരു ഒളികേന്ദ്രമുണ്ട്. ഇവിടെയാണ് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള തീവ്രവാദികള്‍ ഒത്തുചേര്‍ന്നിരുന്നത്. ശ്രീനഗര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സൈന്യവും സിആര്‍പിഎഫുമായി ചേര്‍ന്ന് പൊലീസ് ഒരു സംഘം രൂപീകരിച്ച് കേന്ദ്രം ആക്രമിക്കുകയായിരുന്നു,’- കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് ഐജി വിജയകുമാര്‍ പറഞ്ഞു.

‘സേനയുമായുള്ള ഏറ്റുമുട്ടലില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ട രണ്ട് പേര്‍ ഹൈദര്‍ എന്ന ബിലാല്‍ ഭായും ആമിര്‍ മഗ്രേയുമാണ്. തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള മുദാസിര്‍ ഗുല്‍ ആണ് ഒളികേന്ദ്രം ഉള്‍പ്പെടുന്ന കെട്ടിടം വാടകയ്‌ക്കെടുത്തത്. ഇയാളായിരുന്നു ഈ തീവ്രവാദകേന്ദ്രം നടത്തിയിരുന്നത്. ഇയാളാണ് ഹൈദറിനും ആമിറിനും അഭയം നല്‍കിയിരുന്നത്. പക്ഷെ വെടിവെപ്പില്‍ മൂവരും കൊല്ലപ്പെട്ടു. ‘ ഐജി വിജയകുമാര്‍ പറഞ്ഞു.

‘നിരവധി ഉപകരണങ്ങളും ആശയവിനിമയത്തിനുള്ള വോയ്‌പ് (വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍) കേന്ദ്രത്തില്‍ നിന്നും കണ്ടെത്തി. ഇവ വിശകലനം ചെയ്ത് വരികയാണ്. ഇത് തിവ്രവാദികള്‍ക്ക് വന്‍ തിരിച്ചടിയാണ്. കാള്‍ സെന്റര്‍ ആശയവിനിമയത്തിനും ഒളികേന്ദ്രം പരിക്കേറ്റവരെ ചികിത്സിക്കാനും തീവ്രവാദികള്‍ക്ക് സുരക്ഷിതമായി ഒളിവിലിരിക്കാനുമുള്ള കേന്ദ്രങ്ങളായിരുന്നു,’ ഐജി വിജയകുമാര്‍ വിശദമാക്കി.

Tags: കോള്‍ സെന്റര്‍കശ്മീരിലെ ഐജി വിജയ് കുമാര്‍ഒളികേന്ദ്രംജമ്മു കശ്മീര്‍ജമ്മുജമ്മു ആന്‍റ് കശ്മീര്‍ജമ്മു കശ്മീര്‍ പൊലീസ്terroristsകശമീര്‍Securityvoip
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

Kerala

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.