Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ യുദ്ധവിജയത്തിന് ചുക്കാന്‍ പിടിച്ച മുന്‍ പാക്ക് സൈനികനെ പത്മശ്രീ നൽകി ആദരിച്ചു

സാഹിര്‍ നല്‍കിയ സുപ്രധാന രേഖകളില്‍ നിന്ന് അതിര്‍ത്തിയിലെ അവസ്ഥ അതീവഗുരുതരമാണെന്ന് ഇന്ത്യന്‍ സൈന്യം മനസിലാക്കി. ഈ രേഖകളുടെ അടിസ്ഥാനത്തില്‍ യുദ്ധത്തില്‍ പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 03:00 pm IST
in India
ലഫ്റ്റനന്റ് കേണല്‍ ഖ്വാസി സജ്ജാദ് അലി സാഹിര്‍ പ്രസിഡന്റില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റവാങ്ങുന്നു

ലഫ്റ്റനന്റ് കേണല്‍ ഖ്വാസി സജ്ജാദ് അലി സാഹിര്‍ പ്രസിഡന്റില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റവാങ്ങുന്നു

ന്യൂദല്‍ഹി: ഇത്തവണ പത്മപുരസ്‌കാരം സ്വീകരിച്ചവരില്‍ ഒരു മുന്‍ പാക് സൈനിക ഉദ്യോഗസ്ഥനും. ബംഗ്ലാദേശിനെ മോചിപ്പിക്കുന്നതിനായി ഇന്ത്യയെ സഹായിക്കാന്‍ സ്വന്തം സൈന്യത്തെ ഉപേക്ഷിച്ച ലഫ്റ്റനന്റ് കേണല്‍ ക്വാസി സജ്ജാദ് ഇന്നെത്തി നില്‍ക്കുന്നത് രാജ്യത്തിന്റെ നാലാമത് ഉയ‌ര്‍ന്ന ബഹുമതിയായ പത്മശ്രീയിലാണ്.

ഇന്ത്യക്കായി നിലകൊണ്ടതിന്റെ പേരില്‍ കഴിഞ്ഞ അന്‍പത് വര്‍ഷമായി വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നു. 1971 നടന്ന ഇന്ത്യ-പാക്ക് യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ഇദ്ദേഹമാണ്. ഈ വിജയത്തിന് ശേഷമാണ്  ബംഗ്ലാദേശ് രൂപം കൊണ്ടത്.  ഇന്ത്യയുടെ വിജയത്തിന് പിന്നിലുള്ള അദ്ദേഹത്തിന്റെ ത്യാഗങ്ങള്‍ക്കും സംഭാവനകള്‍ക്കും അംഗീകാരമായാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചത്. ഇന്ത്യയും ബംഗ്ലാദേശും യുദ്ധത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് അദ്ദേഹത്തെ തേടി പത്മശ്രീ എത്തിയത്. അദ്ദേഹത്തിന് എഴുപത്തിയൊന്ന് വയസും തികഞ്ഞിരിക്കുന്നു.

ബംഗ്ലാദേശ് വഭജനത്തിന്റെ 50-ാം വാര്‍ഷികം കൂടിയാണ് ഇപ്പോള്‍. ഇരുപതാമത്തെ വയസില്‍ പാക് സൈന്യത്തില്‍ ചേര്‍ന്നെങ്കിലും, കിഴക്കന്‍ പാക്കിസ്ഥാന് മേല്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാന്റെ സൈനിക നടപടികളില്‍ പ്രതിഷേധിച്ച് അദ്ദേഹം രാജ്യം വിട്ടു. അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ അദ്ദേഹത്തെ പാക്ക് ചാരനായി കണ്ട് ഇന്ത്യന്‍ സൈന്യം പിടിച്ചുകൊണ്ടുപോയി. പത്താന്‍കോട്ടില്‍ വെച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ അദ്ദേഹത്തിന്റെ  ബൂട്ടില്‍ നിന്നും പാക് സൈന്യത്തിന്റെ  രേഖകളും, ഭൂപടവും 20 രൂപയുമാണ് ആകെ ലഭിച്ചത്. ഇതില്‍ നിന്ന് അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ വിന്യാസത്തെപ്പറ്റി ഇന്ത്യന്‍ സേന മനസിലാക്കി. ഇതേതുടര്‍ന്ന് സാഹിറിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും പിന്നീട് കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് അയക്കുകയും ചെയ്തു.

സാഹിര്‍ നല്‍കിയ സുപ്രധാന രേഖകളില്‍ നിന്ന് അതിര്‍ത്തിയിലെ അവസ്ഥ അതീവഗുരുതരമാണെന്ന് ഇന്ത്യന്‍ സൈന്യം മനസിലാക്കി. ഈ രേഖകളുടെ അടിസ്ഥാനത്തില്‍ യുദ്ധത്തില്‍ പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി. മുഖ്തി ബാഹിനി(ബംഗ്ലാദേശ് സേന) യുടെ ഗറില്ല.യുദ്ധതന്ത്രങ്ങള്‍ പഠിപ്പിച്ചതും അദ്ദേഹമായിരുന്നു. ബംഗ്ലാദേശിന്റെ മോചനത്തോടെ അദ്ദേഹം ബംഗ്ലാദേശ് സൈന്യത്തില്‍ ചേര്‍ന്നു. ബംഗ്ലാദേശിന്റെ മോചനത്തിന് കാരണക്കാരനായ അദ്ദേഹത്തിന് ബംഗ്ലാദേശ് പരമോന്നത ബഹുമതിയായ സ്വാധിനത പദക് നല്‍കി  ആദരിച്ചു. കൂടാതെ ബിര്‍ പ്രോട്ടിക് ബഹുമതിയും അദ്ദേഹത്തേ തേടിവന്നു.  

Tags: padmasreeരാംനാഥ് കോവിന്ദ്ഖ്വാസി സജ്ജാദ് അലി സാഹിര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.എസ് അച്യൂതാനന്ദനും ജസ്റ്റിസ് കെ.ടി. തോമസിനും പത്മവിഭൂഷണ്‍,വെള്ളാപ്പള്ളിക്കും മമ്മൂട്ടിക്കും പത്മഭൂഷണ്‍

Kerala

ഗാന്ധിഭവന്‍- ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് നടന്‍ മധുവിന് സമ്മാനിച്ചു

ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് സംഘടിപ്പിച്ച 'റോഡ് ടു ബ്രിസ്‌ബേന്‍ ഓസ്‌ട്രേലിയ 2023' പരിപാടിയില്‍ ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷിനെ ആദരിച്ചപ്പോള്‍
Sports

പത്മശ്രീ പി.ആര്‍.ശ്രീജേഷിനെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് (ഹിറ്റ്‌സ്) ആദരിച്ചു.

India

പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു

Kerala

കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇപി നാരായണന്‍, നെല്‍കര്‍ഷകന്‍ സത്യനാരായണ ബലേരി എന്നിവര്‍ക്ക് പത്മശ്രീ

പുതിയ വാര്‍ത്തകള്‍

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.