Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ യുദ്ധവിജയത്തിന് ചുക്കാന്‍ പിടിച്ച മുന്‍ പാക്ക് സൈനികനെ പത്മശ്രീ നൽകി ആദരിച്ചു

സാഹിര്‍ നല്‍കിയ സുപ്രധാന രേഖകളില്‍ നിന്ന് അതിര്‍ത്തിയിലെ അവസ്ഥ അതീവഗുരുതരമാണെന്ന് ഇന്ത്യന്‍ സൈന്യം മനസിലാക്കി. ഈ രേഖകളുടെ അടിസ്ഥാനത്തില്‍ യുദ്ധത്തില്‍ പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 03:00 pm IST
inIndia
ലഫ്റ്റനന്റ് കേണല്‍ ഖ്വാസി സജ്ജാദ് അലി സാഹിര്‍ പ്രസിഡന്റില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റവാങ്ങുന്നു

ലഫ്റ്റനന്റ് കേണല്‍ ഖ്വാസി സജ്ജാദ് അലി സാഹിര്‍ പ്രസിഡന്റില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റവാങ്ങുന്നു

ന്യൂദല്‍ഹി: ഇത്തവണ പത്മപുരസ്‌കാരം സ്വീകരിച്ചവരില്‍ ഒരു മുന്‍ പാക് സൈനിക ഉദ്യോഗസ്ഥനും. ബംഗ്ലാദേശിനെ മോചിപ്പിക്കുന്നതിനായി ഇന്ത്യയെ സഹായിക്കാന്‍ സ്വന്തം സൈന്യത്തെ ഉപേക്ഷിച്ച ലഫ്റ്റനന്റ് കേണല്‍ ക്വാസി സജ്ജാദ് ഇന്നെത്തി നില്‍ക്കുന്നത് രാജ്യത്തിന്റെ നാലാമത് ഉയ‌ര്‍ന്ന ബഹുമതിയായ പത്മശ്രീയിലാണ്.

ഇന്ത്യക്കായി നിലകൊണ്ടതിന്റെ പേരില്‍ കഴിഞ്ഞ അന്‍പത് വര്‍ഷമായി വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നു. 1971 നടന്ന ഇന്ത്യ-പാക്ക് യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ഇദ്ദേഹമാണ്. ഈ വിജയത്തിന് ശേഷമാണ്  ബംഗ്ലാദേശ് രൂപം കൊണ്ടത്.  ഇന്ത്യയുടെ വിജയത്തിന് പിന്നിലുള്ള അദ്ദേഹത്തിന്റെ ത്യാഗങ്ങള്‍ക്കും സംഭാവനകള്‍ക്കും അംഗീകാരമായാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചത്. ഇന്ത്യയും ബംഗ്ലാദേശും യുദ്ധത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് അദ്ദേഹത്തെ തേടി പത്മശ്രീ എത്തിയത്. അദ്ദേഹത്തിന് എഴുപത്തിയൊന്ന് വയസും തികഞ്ഞിരിക്കുന്നു.

ബംഗ്ലാദേശ് വഭജനത്തിന്റെ 50-ാം വാര്‍ഷികം കൂടിയാണ് ഇപ്പോള്‍. ഇരുപതാമത്തെ വയസില്‍ പാക് സൈന്യത്തില്‍ ചേര്‍ന്നെങ്കിലും, കിഴക്കന്‍ പാക്കിസ്ഥാന് മേല്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാന്റെ സൈനിക നടപടികളില്‍ പ്രതിഷേധിച്ച് അദ്ദേഹം രാജ്യം വിട്ടു. അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ അദ്ദേഹത്തെ പാക്ക് ചാരനായി കണ്ട് ഇന്ത്യന്‍ സൈന്യം പിടിച്ചുകൊണ്ടുപോയി. പത്താന്‍കോട്ടില്‍ വെച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ അദ്ദേഹത്തിന്റെ  ബൂട്ടില്‍ നിന്നും പാക് സൈന്യത്തിന്റെ  രേഖകളും, ഭൂപടവും 20 രൂപയുമാണ് ആകെ ലഭിച്ചത്. ഇതില്‍ നിന്ന് അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ വിന്യാസത്തെപ്പറ്റി ഇന്ത്യന്‍ സേന മനസിലാക്കി. ഇതേതുടര്‍ന്ന് സാഹിറിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും പിന്നീട് കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് അയക്കുകയും ചെയ്തു.

സാഹിര്‍ നല്‍കിയ സുപ്രധാന രേഖകളില്‍ നിന്ന് അതിര്‍ത്തിയിലെ അവസ്ഥ അതീവഗുരുതരമാണെന്ന് ഇന്ത്യന്‍ സൈന്യം മനസിലാക്കി. ഈ രേഖകളുടെ അടിസ്ഥാനത്തില്‍ യുദ്ധത്തില്‍ പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി. മുഖ്തി ബാഹിനി(ബംഗ്ലാദേശ് സേന) യുടെ ഗറില്ല.യുദ്ധതന്ത്രങ്ങള്‍ പഠിപ്പിച്ചതും അദ്ദേഹമായിരുന്നു. ബംഗ്ലാദേശിന്റെ മോചനത്തോടെ അദ്ദേഹം ബംഗ്ലാദേശ് സൈന്യത്തില്‍ ചേര്‍ന്നു. ബംഗ്ലാദേശിന്റെ മോചനത്തിന് കാരണക്കാരനായ അദ്ദേഹത്തിന് ബംഗ്ലാദേശ് പരമോന്നത ബഹുമതിയായ സ്വാധിനത പദക് നല്‍കി  ആദരിച്ചു. കൂടാതെ ബിര്‍ പ്രോട്ടിക് ബഹുമതിയും അദ്ദേഹത്തേ തേടിവന്നു.  

Tags: padmasreeരാംനാഥ് കോവിന്ദ്ഖ്വാസി സജ്ജാദ് അലി സാഹിര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

വി.എസ് അച്യൂതാനന്ദനും ജസ്റ്റിസ് കെ.ടി. തോമസിനും പത്മവിഭൂഷണ്‍,വെള്ളാപ്പള്ളിക്കും മമ്മൂട്ടിക്കും പത്മഭൂഷണ്‍

Kerala

ഗാന്ധിഭവന്‍- ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് നടന്‍ മധുവിന് സമ്മാനിച്ചു

ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് സംഘടിപ്പിച്ച 'റോഡ് ടു ബ്രിസ്‌ബേന്‍ ഓസ്‌ട്രേലിയ 2023' പരിപാടിയില്‍ ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷിനെ ആദരിച്ചപ്പോള്‍
Sports

പത്മശ്രീ പി.ആര്‍.ശ്രീജേഷിനെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് (ഹിറ്റ്‌സ്) ആദരിച്ചു.

India

പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.