Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അണക്കപ്പാറ സ്പിരിറ്റ് കേസ്; ഉന്നതരെ രക്ഷപ്പെടുത്താന്‍ നീക്കം, സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്താനാകാതെ എക്സൈസ്

സ്പിരിറ്റ് ഇടപാടിന് മാത്രം ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ചിരുന്നുവെങ്കിലും നമ്പര്‍ കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതു കണ്ടെത്തിയെങ്കില്‍ മാത്രമെ സ്പിരിറ്റിന്റെ യഥാര്‍ഥ ഉറവിടം അറിയാനാവൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 11:47 am IST
in Palakkad

പാലക്കാട്: അണക്കപ്പാറയില്‍ സ്പിരിറ്റും സ്പിരിറ്റു ചേര്‍ത്ത കള്ളും പിടികൂടിയ സംഭവത്തില്‍ ഉന്നതരെ രക്ഷിക്കാന്‍ നീക്കം. ജൂണ്‍ 27ന് അണക്കപ്പാറ കള്ളുസംഭരണശാലയില്‍ നടത്തിയ പരിശോധനയിലാണ് 1435 ലിറ്റര്‍ സ്പിരിറ്റും 1500 ലിറ്റര്‍ സ്പിരിറ്റ് ചേര്‍ത്ത കള്ളും പിടികൂടിയത്. കേസില്‍ 21 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.  

കള്ള് വില്‍പ്പന നടത്തിയവരെ മാത്രം പ്രതികളായി സ്പിരിറ്റ് ഒഴുക്കുന്ന വന്‍ മാഫിയയെ കേസില്‍നിന്ന് രക്ഷപ്പെടുത്തുന്ന നടപടികളാണ് നടക്കുന്നതെന്ന ആരോപണവും ഉണ്ടായിട്ടുണ്ട്. 23 പേരെ പ്രതികളാക്കി കുറ്റപത്രം താമസിയാതെ എക്‌സൈസ് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. മുഖ്യപ്രതികളായ സോമശേഖരന്‍ നായര്‍ (62), എ.സുബീഷ് (40) ഉള്‍പ്പെടെയുള്ള 23 പേരില്‍ സ്പിരിറ്റ് കടത്തുകേസിന് പിന്നിലുള്ള ഒരാളെപ്പോലും ഇനിയും പിടികൂടാനായിട്ടില്ല.  

അണക്കപ്പാറയില്‍ സോമശേഖരന്റെ ഗോഡൗണില്‍ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. എന്നാല്‍ ഈ സിപിരിറ്റ് എവിടെനിന്ന് എത്തിയെന്നതിനെക്കുറിച്ച് യാതൊരുവിധ സൂചനയും ലഭിച്ചിട്ടില്ലെന്നാണ് എക്സൈസ് പറയുന്നത്. തമിഴ്നാട്ടില്‍ നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് സംശയിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ തുടര്‍ അന്വേഷണത്തിന് കഴിഞ്ഞിട്ടില്ല.  

സ്പിരിറ്റ് ഇടപാടിന് മാത്രം ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ചിരുന്നുവെങ്കിലും നമ്പര്‍ കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതു കണ്ടെത്തിയെങ്കില്‍ മാത്രമെ സ്പിരിറ്റിന്റെ യഥാര്‍ഥ ഉറവിടം അറിയാനാവൂ. അതേസമയം, ഉറവിടത്തിലെത്തിക്കാന്‍ കഴിയുന്ന നമ്പറും സിമ്മും ഫോണും നശിപ്പിച്ച് കഴിഞ്ഞിട്ടുണ്ടാകാമെന്നും സ്പിരിറ്റ് എത്തിച്ചത് സംബന്ധിച്ച് മറ്റു തെളിവൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം സ്പിരിറ്റ് ചേര്‍ത്ത് കള്ള് വിറ്റതിന് പ്രതിചേര്‍ക്കപ്പെട്ട എല്ലാവരും കുറ്റക്കാരാണെന്ന് തെളിയിക്കുന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതായി എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം വ്യക്തമാക്കി.  

കേസുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥരെ സന്‍സ്പെന്‍ഡ് ചെയ്തിന് പുറമെ പലരെയും സ്ഥലം മാറ്റുകയും ചെയ്തു.  എന്നാല്‍ സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും ഉന്നത രാഷ്ടീയക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ബന്ധം പുറത്തുവരുമെന്ന ഭയത്താലാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് കരുതുന്നു. ചുരുക്കത്തില്‍ ഉദ്യോഗസ്ഥരെയും ഇടനിലക്കാരെയും ബലിയാടാക്കപ്പെടുകയും ഉന്നതന്മാര്‍ രക്ഷപ്പെടുകയും ചെയ്യുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Tags: എക്‌സൈസ്spiritAnakkappara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനാക്ഷിപുരം സ്പിരിറ്റ് കേസ് : സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അറസ്റ്റില്‍

Kerala

നെയ്യാറ്റിന്‍കര ഗോപന്റെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന് യുവാവ്; പരാക്രമം അതിരു വിട്ടതോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Kerala

പെരുമ്പാവൂര്‍ മണ്ണൂരില്‍ വന്‍ സ്പിരിറ്റ് വേട്ട, 2 പേര്‍ പേര്‍ പിടിയില്‍

Kerala

നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

Kerala

ഓണ ലഹരിക്ക് വ്യാജന്‍; സ്പിരിറ്റിന്റെ ഉറവിടം കോയമ്പത്തൂർ, കേരളത്തിലേക്ക് കടത്തുന്നത് ആഡംബര കാറുകളിലെ പ്രത്യേക അറകളിൽ ഒളിപ്പിച്ച്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.