Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അണക്കപ്പാറ സ്പിരിറ്റ് കേസ്; ഉന്നതരെ രക്ഷപ്പെടുത്താന്‍ നീക്കം, സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്താനാകാതെ എക്സൈസ്

സ്പിരിറ്റ് ഇടപാടിന് മാത്രം ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ചിരുന്നുവെങ്കിലും നമ്പര്‍ കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതു കണ്ടെത്തിയെങ്കില്‍ മാത്രമെ സ്പിരിറ്റിന്റെ യഥാര്‍ഥ ഉറവിടം അറിയാനാവൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 11:47 am IST
inPalakkad

പാലക്കാട്: അണക്കപ്പാറയില്‍ സ്പിരിറ്റും സ്പിരിറ്റു ചേര്‍ത്ത കള്ളും പിടികൂടിയ സംഭവത്തില്‍ ഉന്നതരെ രക്ഷിക്കാന്‍ നീക്കം. ജൂണ്‍ 27ന് അണക്കപ്പാറ കള്ളുസംഭരണശാലയില്‍ നടത്തിയ പരിശോധനയിലാണ് 1435 ലിറ്റര്‍ സ്പിരിറ്റും 1500 ലിറ്റര്‍ സ്പിരിറ്റ് ചേര്‍ത്ത കള്ളും പിടികൂടിയത്. കേസില്‍ 21 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.  

കള്ള് വില്‍പ്പന നടത്തിയവരെ മാത്രം പ്രതികളായി സ്പിരിറ്റ് ഒഴുക്കുന്ന വന്‍ മാഫിയയെ കേസില്‍നിന്ന് രക്ഷപ്പെടുത്തുന്ന നടപടികളാണ് നടക്കുന്നതെന്ന ആരോപണവും ഉണ്ടായിട്ടുണ്ട്. 23 പേരെ പ്രതികളാക്കി കുറ്റപത്രം താമസിയാതെ എക്‌സൈസ് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. മുഖ്യപ്രതികളായ സോമശേഖരന്‍ നായര്‍ (62), എ.സുബീഷ് (40) ഉള്‍പ്പെടെയുള്ള 23 പേരില്‍ സ്പിരിറ്റ് കടത്തുകേസിന് പിന്നിലുള്ള ഒരാളെപ്പോലും ഇനിയും പിടികൂടാനായിട്ടില്ല.  

അണക്കപ്പാറയില്‍ സോമശേഖരന്റെ ഗോഡൗണില്‍ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. എന്നാല്‍ ഈ സിപിരിറ്റ് എവിടെനിന്ന് എത്തിയെന്നതിനെക്കുറിച്ച് യാതൊരുവിധ സൂചനയും ലഭിച്ചിട്ടില്ലെന്നാണ് എക്സൈസ് പറയുന്നത്. തമിഴ്നാട്ടില്‍ നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് സംശയിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ തുടര്‍ അന്വേഷണത്തിന് കഴിഞ്ഞിട്ടില്ല.  

സ്പിരിറ്റ് ഇടപാടിന് മാത്രം ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ചിരുന്നുവെങ്കിലും നമ്പര്‍ കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതു കണ്ടെത്തിയെങ്കില്‍ മാത്രമെ സ്പിരിറ്റിന്റെ യഥാര്‍ഥ ഉറവിടം അറിയാനാവൂ. അതേസമയം, ഉറവിടത്തിലെത്തിക്കാന്‍ കഴിയുന്ന നമ്പറും സിമ്മും ഫോണും നശിപ്പിച്ച് കഴിഞ്ഞിട്ടുണ്ടാകാമെന്നും സ്പിരിറ്റ് എത്തിച്ചത് സംബന്ധിച്ച് മറ്റു തെളിവൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം സ്പിരിറ്റ് ചേര്‍ത്ത് കള്ള് വിറ്റതിന് പ്രതിചേര്‍ക്കപ്പെട്ട എല്ലാവരും കുറ്റക്കാരാണെന്ന് തെളിയിക്കുന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതായി എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം വ്യക്തമാക്കി.  

കേസുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥരെ സന്‍സ്പെന്‍ഡ് ചെയ്തിന് പുറമെ പലരെയും സ്ഥലം മാറ്റുകയും ചെയ്തു.  എന്നാല്‍ സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും ഉന്നത രാഷ്ടീയക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ബന്ധം പുറത്തുവരുമെന്ന ഭയത്താലാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് കരുതുന്നു. ചുരുക്കത്തില്‍ ഉദ്യോഗസ്ഥരെയും ഇടനിലക്കാരെയും ബലിയാടാക്കപ്പെടുകയും ഉന്നതന്മാര്‍ രക്ഷപ്പെടുകയും ചെയ്യുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Tags: എക്‌സൈസ്spiritAnakkappara
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

Kerala

മീനാക്ഷിപുരം സ്പിരിറ്റ് കേസ് : സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അറസ്റ്റില്‍

Kerala

നെയ്യാറ്റിന്‍കര ഗോപന്റെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന് യുവാവ്; പരാക്രമം അതിരു വിട്ടതോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Kerala

പെരുമ്പാവൂര്‍ മണ്ണൂരില്‍ വന്‍ സ്പിരിറ്റ് വേട്ട, 2 പേര്‍ പേര്‍ പിടിയില്‍

Kerala

നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.