Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുല്ലപ്പെരിയാര്‍; മന്ത്രിമാര്‍ക്കിടയില്‍ ഭിന്നത; പുറത്തുവരുന്നത് സര്‍ക്കാരിന്റെ ഗൂഢപദ്ധതി

എന്നാല്‍ സംയുക്ത പരിശോധന നടത്തിയെന്നും മേല്‍നോട്ടസമിതി അധ്യക്ഷന്‍ കേരളത്തിന് കത്തു നല്കിയെന്നും കേന്ദ്ര ജലമന്ത്രാലയം കത്തയച്ചെന്നുമാണ് ജലവിഭവമന്ത്രിക്കു വേണ്ടി നല്‍കിയ മറുപടിയില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി സഭയില്‍ പറഞ്ഞത്. ഇതോടെ സര്‍ക്കാരിന്റെ ഒളിച്ചുകളി കൂടുതല്‍ വ്യക്തമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 08:22 am IST
in Kerala

തിരുവനന്തപുരം: വനം, ജലവിഭവ മന്ത്രിമാരുടെ ഭിന്നത മറനീക്കി പുറത്തുവന്നതോടെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പിണറായി സര്‍ക്കാരിന്റെ ഗൂഢനീക്കം കൂടുതല്‍ വ്യക്തമായി. ബേബി ഡാമിലെ മരം മുറി ഉത്തരവ് സംബന്ധിച്ച വിവാദങ്ങളില്‍ വ്യക്തമാകുന്നത് കേരളത്തിന്റെ താത്പര്യങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍. മരംമുറിക്കാന്‍ യോഗം ചേര്‍ന്നെന്നും അതിനു മിനിട്‌സ് ഉണ്ടെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. യോഗം ചേര്‍ന്നില്ലെന്നും സംയുക്ത പരിശോധനയില്‍ ജലവിഭവ വകുപ്പ് പങ്കെടുത്തിട്ടില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍.  

എന്നാല്‍ സംയുക്ത പരിശോധന നടത്തിയെന്നും മേല്‍നോട്ടസമിതി അധ്യക്ഷന്‍ കേരളത്തിന് കത്തു നല്കിയെന്നും കേന്ദ്ര ജലമന്ത്രാലയം കത്തയച്ചെന്നുമാണ് ജലവിഭവമന്ത്രിക്കു വേണ്ടി നല്‍കിയ മറുപടിയില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി സഭയില്‍ പറഞ്ഞത്. ഇതോടെ സര്‍ക്കാരിന്റെ ഒളിച്ചുകളി കൂടുതല്‍ വ്യക്തമായി.  

തമിഴ്‌നാടിന് മുന്നില്‍ കേരളത്തിന്റെ താത്പര്യം പിണറായി സര്‍ക്കാര്‍ അടിയറവ് വയ്‌ക്കുകയായിരുന്നുവെന്ന് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. നവംബര്‍ ഒന്നിന് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നുവെന്ന് സൂചിപ്പിച്ച് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് അയച്ച കത്തും ഇന്നലെ പുറത്തായി.  

കഴിഞ്ഞ മാസം അവസാനം ഡാം തുറക്കാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടപ്പോള്‍, അവര്‍ ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുക എന്ന ഉപാധി  മുന്നോട്ടുവച്ചുവെന്നാണ് സൂചന. മരംമുറിക്കാന്‍ അനുമതി നല്‍കാമെന്ന് പിണറായി സര്‍ക്കാര്‍ സമ്മതിച്ച് ധാരണയായി. അതനുസരിച്ചാണ് 138 അടിയില്‍ ഡാം തുറക്കാന്‍, ഒക്‌ടോബര്‍ 26ന് നടന്ന മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി യോഗത്തില്‍ തമിഴ്‌നാട് സമ്മതിച്ചത്. ഇത് ശരിവയ്‌ക്കുന്ന തെളിവുകളാണ് പുറത്തുവന്ന ഉത്തരവുകളും കത്തുകളും.

ഡാം തുറന്നതോടെ മരങ്ങള്‍ മുറിക്കാനുള്ള തമിഴ്‌നാടിന്റെ അപേക്ഷ മുന്നോട്ടുനീക്കാന്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഉന്നത തലത്തില്‍ നിന്ന് നിര്‍ദേശം ചെന്നു. നിയമവിധേയമായി മാത്രം മരം മുറിക്കാന്‍ അനുമതി നല്‍കാമെന്ന് ഒക്‌ടോബര്‍ 30ന് ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് കൈമാറി.  

പിറ്റേദിവസം തന്നെ, നവംബര്‍ ഒന്നിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, വനം സെക്രട്ടറി രാജേഷ്‌കുമാര്‍ സിങ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് എന്നിവര്‍ യോഗം ചേര്‍ന്ന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ നാലംഗ മന്ത്രിതല സംഘം മുല്ലപ്പെരിയാറില്‍ എത്തിയ നവംബര്‍ അഞ്ചിന് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉത്തരവിറക്കുകയുമായിരുന്നു.

Tags: ഐഎസ്ഗൂഢാലോചനമുല്ലപ്പെരിയാര്‍ അണക്കെട്ട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയ നിര്‍ണയം; ട്രയല്‍ റണ്‍ വിജയകരം

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

പുതിയ വാര്‍ത്തകള്‍

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.