Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

ഒടുവില്‍ ‘മരട്’ വിധിയായി; കോടതിയുടെ അനുമതിയോടെ ‘വിധി’ തിയറ്ററുകളിലേക്ക്

സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് പൊളിച്ചുമാറ്റേണ്ടി വന്ന മരട് ഫ്‌ളാറ്റ് നിവാസികളുടെ ജീവിതവും സംഭവവികാസങ്ങളും പ്രമേയമാക്കിയ ചിത്രത്തിന്റെ ആദ്യ റിലീസ് കൊവിഡിനെ തുടര്‍ന്ന് മാറ്റിവയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും റിലീസ് ഡേറ്റ് നിശ്ചയിച്ചപ്പോള്‍ സിനിമ റിലീസാവുന്നത് 48 മണിക്കൂര്‍ മുമ്പ് വിവാദ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ സിനിമയ്‌ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.

സി.രാജ by സി.രാജ
Nov 10, 2021, 10:48 pm IST
in New Release

തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ‘മരടില്‍’ വിധിയായി. കണ്ണന്‍ താമരക്കുളത്തിന്റെ ‘മരട് 357’ ഇനി ‘വിധി’ (വിധി ദി വെര്‍ടിക്ട്) യായി പുറത്തിറങ്ങും. കൊവിഡ് കാലവും നിയമയുദ്ധവും കഴിഞ്ഞ് നവംബര്‍ 25 നാണ് ചിത്രം തീയറ്ററിലെത്തുക.

സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് പൊളിച്ചുമാറ്റേണ്ടി വന്ന മരട് ഫ്‌ളാറ്റ് നിവാസികളുടെ ജീവിതവും സംഭവവികാസങ്ങളും പ്രമേയമാക്കിയ ചിത്രത്തിന്റെ ആദ്യ റിലീസ് കൊവിഡിനെ തുടര്‍ന്ന് മാറ്റിവയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും റിലീസ് ഡേറ്റ് നിശ്ചയിച്ചപ്പോള്‍ സിനിമ റിലീസാവുന്നത് 48 മണിക്കൂര്‍ മുമ്പ് വിവാദ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ സിനിമയ്‌ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.  

മരടിലെ ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍ കോവ്, ആല്‍ഫ സെറിന്‍, ഹോളിഫെയ്‌ത്ത് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇടിച്ചു നിരത്തിയത്. ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ കോടതിയില്‍ കേസും നിലവിലുണ്ട്. കേസിന്റെ വിചാരണ നടക്കുന്ന സാഹചര്യത്തില്‍ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ മുന്‍സിഫ് കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് നേടുകയായിരുന്നു.  

തുടര്‍ന്ന് കേസ് ജില്ലാ കോടതിയിലും ഹൈക്കോടതിയിലുമെത്തി. ഹൈക്കോടതി കേന്ദ്ര സിനിമാ മന്ത്രാലയത്തോട് സിനിമ പരിശോധിക്കാനും നിര്‍ദേശം നല്‍കാനും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ വിശദമായി പരിശോധിച്ച ശേഷം സിനിമയുടെ പേരില്‍ മാറ്റാന്‍ വരുത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. സിനിമയില്‍ പ്രതിപാദിച്ചിരുന്ന തീയതികളിലും സമയങ്ങളിലും മാറ്റം വരുത്തി കോടതിയുടെ അനുമതിയോടെ ചിത്രം തീയേറ്ററുകളിലെത്തുന്നത്.

ധര്‍മ്മജന്‍, അനൂപ് മേനോന്‍, മനോജ് കെ. ജയന്‍, ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ്, സുധീഷ്, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍ തുടങ്ങി വന്‍ താരനിരയുള്ള ചിത്രത്തിന്റെ നിര്‍മാതാക്കള്‍ എബ്രഹാം മാത്യുവും സുദര്‍ശന്‍ കാഞ്ഞിരംകുളവുമാണ്.  സുപ്രീംകോടതി നിര്‍ദേശപ്രകാരം 2020 ജനുവരിയിലാണ് മരട് ഫ്‌ളാറ്റ് സമുച്ചയം ഇടിച്ചുനിരത്തിയത്.  

സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍  കെട്ടിട ഉടമകള്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് നല്‍കിയ 120 കോടി രൂപയില്‍ 91 കോടി രൂപ ഇതിനകം ഉടമകള്‍ക്ക് തിരിച്ചുനല്‍കിയിട്ടുണ്ട്. പണം തിരികെ ലഭിക്കാന്‍ അര്‍ഹതയുള്ള 272 ഫ്‌ളാറ്റുകള്‍ക്ക് കെട്ടിടനിര്‍മാതാക്കളില്‍ നിന്ന് പണം ഈടാക്കി നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു.

Tags: cinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

നാലു സഹോദരങ്ങളുടെ ജീവിത കഥ; ജിസ് ജോയിയുടെ കോട്ടയം ബൽറ്റിന് തുടക്കമായി, ആസിഫലി നായകൻ

Mollywood

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ, മോഹനവള്ളി ആരംഭിച്ചു

Kerala

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിന്‍ ഒരു ഗോളിന് മുന്നില്‍ 106ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് സ്പെയിനിനെ മുന്നിലെത്തിച്ചു

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.