Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിണറായി മന്ത്രിസഭയില്‍ തമ്മിലടി; മരംമുറി വിഷയത്തില്‍ എ.കെ.ശശീന്ദ്രനും റോഷി അഗസ്റ്റിയനും നേര്‍ക്കുനേര്‍; പരസ്പരം പഴിചാരി മന്ത്രിമാര്‍

ഗുരുതരമായ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ മൗനം വെടിഞ്ഞിട്ടില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.

Janmabhumi Online by Janmabhumi Online
Nov 10, 2021, 01:02 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം പരിസരത്തെ മരംമുറിക്കാന്‍ അനുമതി നല്‍കിയ വിഷയത്തില്‍ പിണറായി മന്ത്രിസഭയിലെ അംഗങ്ങള്‍ തമ്മില്‍ ചേരിപ്പോര് രൂക്ഷം. വിഷയത്തില്‍ വനംവകുപ്പും ജലവകുപ്പും നേര്‍ക്കുനേര്‍ രംഗത്തെത്തി. സ്ഥലത്തു തമിഴ്‌നാട്‌കേരള സര്‍ക്കാര്‍ പ്രതിനിധികളുടെ സംയുക്ത പരിശോധന സംബന്ധിച്ചാണ് മന്ത്രിമാര്‍ സ്വന്തം വകുപ്പിനെ സംരക്ഷിച്ചും മറ്റു വകുപ്പിനെ കുറ്റപ്പെടുത്തിയും രംഗത്തെത്തിയത്. സ്ഥലത്തു തമിഴ്‌നാട്-കേരള സര്‍ക്കാര്‍ പ്രതിനിധികളുടെ സംയുക്ത പരിശോധന നടന്നില്ലെന്നാണു വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍, സംയുക്ത പരിശോധനയുടെ രേഖകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ ചൊവ്വാഴ്ച വൈകിട്ടു മന്ത്രി നിലപാടു മാറ്റി. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥരാണു ബേബി ഡാമില്‍ പരിശോധനയ്‌ക്കു പോയതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പോയിട്ടില്ലെന്നും എകെജി സെന്ററില്‍ ഇടതുമുന്നണി യോഗത്തിനു ശേഷം മന്ത്രി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. നിയമസഭയില്‍ പറഞ്ഞതും മന്ത്രി ഇന്ന് തിരുത്തിയിരുന്നു.  

ഇതിനു പിന്നാലെ ഇന്നു രാവിലെ ജലവകുപ്പ് ഉദ്യോഗസ്ഥരല്ല വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കു പോയതെന്ന് ആരോപിച്ച് വനംമന്ത്രിക്ക് മറുപടിയുമായി ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിയന്‍ രംഗത്തെത്തി. നവംബര്‍ ഒന്നിന് ജലവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഒരു യോഗവും ചേര്‍ന്നിട്ടില്ലെന്ന് ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് തന്നെ അറിയിച്ചതെന്ന് മന്ത്രി റോഷി. അനൗദ്യോഗികമായി പോലും യോഗം ചേര്‍ന്നിട്ടില്ല, യോഗത്തിന്റെ മിനിറ്റയോ രേഖകളോ ഇല്ല. ജലവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംയുക്ത പരിശോധനയ്‌ക്കു പോകേണ്ട ആവശ്യമില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്‌നാട് ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയതെന്നും മന്ത്രി റോഷി തുറന്നടിച്ചു. ഇതോടെ, ശശീന്ദ്രന്‍ തന്റെ വകുപ്പിനെതിരേ തിരഞ്ഞതിനുള്ള മറുപടിയായി ആണ് റോഷി ഇപ്പോള്‍ തിരിച്ചടിച്ചത്. ലക്ഷക്കണത്തിന് ജനങ്ങളുടെ ജീവന്റെ പ്രശ്‌നമായ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നയത്തിനെതിരേ നിലപാട് സ്വീകരിച്ചത് ഏതു വകുപ്പാണെന്ന തമ്മിലടി ആണ് ഇപ്പോള്‍ അരങ്ങേറുന്നത്. ഗുരുതരമായ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ മൗനം വെടിഞ്ഞിട്ടില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.

Tags: saseendranAK Saseendranമുല്ലപ്പെരിയാര്‍ അണക്കെട്ട്‌റോഷി അഗസ്റ്റിൻ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റാപ്പര്‍ വേടനെതിരെയുള്ള പുലിപ്പല്ല് കേസ് : വനം ഉദ്യോഗസ്ഥരെ ന്യായീകരിച്ച് വനംമേധാവിയുടെ റിപ്പോര്‍ട്ട്

Kerala

റാപ്പര്‍ വേടനെ പിന്തുണച്ച് വനം മന്ത്രി എകെ ശശീന്ദ്രന്‍, വനം വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടും

Kerala

തൃശൂര്‍ പൂരം ന്യൂനതയില്ലാതെ നടത്തും, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പൂരം കാണുവാന്‍ നടപടി- മന്ത്രി എ. കെ ശശീന്ദ്രന്‍

Kerala

നാല് വയസുകാരന്റെ മരണം: കോന്നി ആനക്കൂട് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി

Kerala

കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ ആന ഇടഞ്ഞതിന് പിന്നിലെനത്? വനം-റവന്യൂ വകുപ്പുകള്‍ കണ്ടെത്തിയത് വ്യത്യസ്ത കാരണങ്ങള്‍

പുതിയ വാര്‍ത്തകള്‍

ദേശീയപാത തകര്‍ന്നതിലെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല: രാജീവ് ചന്ദ്രശേഖര്‍

മൂന്ന് വയസുകാരന് നേർക്ക് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം : യുവാവിന് 40 വർഷം കഠിന തടവ്

ഇന്ത്യയ്‌ക്കൊപ്പം നിന്ന് ഇസ്ലാമിക് രാജ്യങ്ങളും : പാകിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ അംഗീകരിക്കാതെ ഒഐസി

കിസ്ത്യാനികള്‍ ഈഴവരെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോവുകയാണെന്നും ലൗ ജിഹാദ് കുറച്ചേയുള്ളൂവെന്നും വെള്ളാപ്പള്ളി

ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിപ്പ് : യുവാവ് പിടിയിൽ

കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍, കല്ലും മണ്ണും ഇടിഞ്ഞ് ദേശീയപാതയിലേക്ക് വീണു

ഷഹബാസ് കൊലപാതകം: 6 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കനത്ത മഴ: താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂം, അടിയന്തര ആവശ്യങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചു

ഗുജറാത്തിലെ കച്ചില്‍ നിന്നും പാകിസ്ഥാന്‍ ചാരനായ സഹ് ദേവ് സിംങ്ങ് ഗോഹ്ലിയെ പിടികൂടി ഭീകരവാദ വിരുദ്ധ സേന; വ്യോമസേന, ബിഎസ്എഫ് രഹസ്യം ചോര്‍ത്തി

ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies