Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീട്ടുകരം തട്ടിപ്പ്: കരമടച്ചവരുടെ ആശങ്ക ഒഴിയുന്നില്ല; കൗണ്‍സിലര്‍മാരുടെ സമരം ശക്തമാകുന്നു

സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥര്‍ വീട്ടുകരം വെട്ടിച്ച് 35 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വിഷയം പുറത്തുവരുന്നത് ഒതുക്കിത്തീര്‍ക്കാനായിരുന്നു പാര്‍ട്ടിയുടെ ശ്രമം. എന്നാല്‍ വീട്ടുകരം അടച്ചവര്‍ക്കും കുടിശ്ശികയുണ്ടെന്ന് കാട്ടി നോട്ടീസ് വരികയും പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി സമരം തുടങ്ങുകയും ചെയ്തതോടെ വിഷയം സിപിഎമ്മിന്റെ നിയന്ത്രണത്തില്‍ നിന്നും വഴുതിപ്പോകുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 22, 2021, 10:05 am IST
in Kerala

തിരുവനന്തപുരം: വീട്ടുകരം തട്ടിപ്പിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ ഇരുപത്തിനാല് ദിവസമായി നടത്തിവരുന്ന സമരത്തിന്റെ രണ്ടാംഘട്ടമായി ആരംഭിച്ച നിരാഹാര സമരം മൂന്നാംദിവസത്തിലേക്ക് കടന്നു. സമരം നിരാഹാരത്തിലേക്ക് മാറിയതോടെ നഗരസഭയ്‌ക്കകത്തും പുറത്തും പ്രക്ഷോഭം ശക്തമായി. പകല്‍ സമയങ്ങളില്‍ ബിജെപി പ്രവര്‍ത്തകരുടെയും രാത്രിയില്‍ വിവിധ മോര്‍ച്ചകളുടെയും നേതൃത്വത്തില്‍ നഗരസഭാ ഗേറ്റിനു മുന്നിലും സമരം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ നിരാഹാരമിരുന്ന രണ്ട് കൗണ്‍സിലര്‍മാരെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥര്‍ വീട്ടുകരം വെട്ടിച്ച് 35 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വിഷയം പുറത്തുവരുന്നത് ഒതുക്കിത്തീര്‍ക്കാനായിരുന്നു പാര്‍ട്ടിയുടെ ശ്രമം. എന്നാല്‍ വീട്ടുകരം അടച്ചവര്‍ക്കും കുടിശ്ശികയുണ്ടെന്ന് കാട്ടി നോട്ടീസ് വരികയും പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി സമരം തുടങ്ങുകയും ചെയ്തതോടെ വിഷയം സിപിഎമ്മിന്റെ നിയന്ത്രണത്തില്‍ നിന്നും വഴുതിപ്പോകുകയായിരുന്നു.  

സമരം ശക്തമായതോടെ നഗരസഭയിലെ അഴിമതി കുടുംബങ്ങളില്‍ ചര്‍ച്ചയായി.  ഇതിനിടെ കരമടച്ച ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം. ആര്‍.ഗോപന്‍ ഉള്‍പ്പെടെയുള്ളവരുടെ തുക അക്കൗണ്ടില്‍ കാണാതായതും വലിയ ചര്‍ച്ചയായി. വിഷയം ജനങ്ങളിലെത്തുകയും ആശങ്കയിലായ നിരവധി നികുതിദായകര്‍ പ്രതിദിനം നഗരസഭയിലെത്തുകയും ചെയ്തു. ഇതില്‍ പലരുടെയും തുക കാണാനില്ലെന്നുകൂടി വന്നതോടെ നഗരസഭാ ഭരണസമിതി കൂടുതല്‍ പരുങ്ങലിലായി. ഇതോടെ നവംബര്‍ അവസാനം അദാലത്തു നടത്താമെന്നും വീട്ടുകരം കുടിശ്ശികയുള്ളവരുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാമെന്നും മേയര്‍ വിശദീകരണം നല്കി. ആരും കൂട്ടത്തോടെ വരേണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മേയര്‍ ആവര്‍ത്തിച്ചു.  

തട്ടിപ്പില്‍ ഇടതുപക്ഷ സര്‍വീസ് യൂണിയന്‍ സംസ്ഥാനസമിതി അംഗമായ നേമം സോണല്‍ ഓഫീസ് സൂപ്രണ്ട് ശാന്തിയും ഉള്‍പ്പെട്ടതോടെ സിപിഎം പ്രതിരോധത്തിലായി. ഏതുവിധേനയും അറസ്റ്റ് ഒഴിവാക്കി പണം തിരികെ നല്കി ഒത്തുതീര്‍പ്പാക്കാനായിരുന്നു ശ്രമം. എന്നാല്‍ അഴിമതി കൂടുതല്‍ വ്യാപകമാണെന്നും പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും സമരം ശക്തമാവുകയും ചെയ്തതോടെ സിപിഎം നീക്കം തകരുകയായിരുന്നു.

പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിനനുകൂലമായി കേസന്വേഷണത്തില്‍ കാലതാമസം വരുത്തുകയും പ്രതികളെ അറസ്റ്റുചെയ്യാതിരിക്കുകയും ചെയ്യുന്ന നയമാണ് ഇപ്പോള്‍ നഗരസഭയും പോലീസും നടത്തുന്നത്. ബിജെപി സമരത്തിന് ജനപിന്തുണ ഏറിയതോടെ ഒറ്റപ്പെടുമെന്ന അവസ്ഥയായപ്പോള്‍ യുഡിഎഫും സമരത്തിനിറങ്ങിയിട്ടുണ്ട്.

Tags: cpmതിരുവനന്തപുരംtaxcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

News

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.