Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയെ ഭാഷാപരമായും നേരിടാന്‍ സൈനികരെ പ്രാപ്തരാക്കി ഇന്ത്യ; ഇന്തോ-ചൈന നിയന്ത്രണ രേഖയിലെ സൈനികരെ തിബത്തന്‍ ഭാഷ പഠിപ്പിക്കും

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് തിബത്തന്‍ ഭാഷയും സംസ്കാരവും പഠിപ്പിക്കാന്‍ കേന്ദ്ര തീരുമാനം. ചൈനയുമായി സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2021, 10:58 pm IST
in India

ന്യൂദല്‍ഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് തിബത്തന്‍ ഭാഷയും സംസ്കാരവും പഠിപ്പിക്കാന്‍ കേന്ദ്ര തീരുമാനം. 

ചൈനയുമായി സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം.  ഇതുവഴി അവര്‍ക്ക് അതിര്‍ത്തിപ്രദേശത്തിലെ ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാം. അവരുമായി സൗഹൃദപരമായി ഇടപഴകാം. ഭാഷയുടെ കരുത്ത് സൈന്യത്തിന് നേട്ടമാകുമെന്ന് കരുതുന്നു. 

ഇതിന്റെ ഭാഗമായി ഇന്ത്യന്‍ സേന തിബറ്റോളജി എന്ന പേരില്‍ ഒരു പരിശീലന കോഴ്സ് ആരംഭിച്ചു. തിബത്തന്‍ ഭാഷ, സംസ്കാരം, തിബത്തന്‍ പാരമ്പര്യം, രാഷ്ടീയം, വിവരയുദ്ധം എന്നിവ കോഴ്സിന്റെ ഭാഗമായി പഠിപ്പിക്കും. അരുണാചല്‍ പ്രദേശിലെ ഹിമാലയന്‍ കള്‍ച്ചറല്‍ സ്റ്റഡീസാണ് ഈ കോഴ്സ് പഠിപ്പിക്കുന്നത്. ആദ്യ ബാച്ച് പഠിച്ച് പുറത്തിറങ്ങി.  

അരുണാചല്‍ പ്രദേശിലെ ഭാഗങ്ങളില്‍ പോകുന്ന സൈനികര്‍ തിബത്തിന്റെ സംസ്കാരവും ഭാഷയും പാരമ്പര്യവും പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് അരുണാചല്‍പ്രദേശിലെ തെംഗയില്‍ 5 മൗണ്ടേന്‍ ഡിവിഷനിന്റെ ചുമതലയുള്ള മുതിര്‍ന്ന ആര്‍മി ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിബത്തന്‍ പ്രശ്നങ്ങള്‍ അടുത്തറിയുന്ന ലാമമാരെയും പരിശീലനത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിനായി ബൊംഡില മൊണാസ്റ്ററിയിലെ ബുദ്ധസന്യാസിമാരെ അധ്യാപകരായി നിയോഗിക്കും.  

തിബത്തോളജി കോഴ്സ് പഠിപ്പിക്കാന്‍ രാജ്യത്ത് ഏഴ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഒരെണ്ണം സിക്കിമില്‍ നംഗ്യാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റോളജിയുമാണ്. ഈ ഏഴ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായി കോഴ്സ് പഠിപ്പിക്കാന്‍ സേന ധാരണാപത്രം ഒപ്പുവെച്ചു. ഇതുവരെ 150 കരസേന ഉദ്യോഗസ്ഥരെ കോഴ്സ് പഠിപ്പിച്ചിട്ടുണ്ട്.  

ഇനി വര്‍ഷം രണ്ട് കോഴ്സുകള്‍ നടത്തും. ഇതില്‍ 15 മുതല്‍ 20 ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കും. ഇവിടെ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗസ്ഥര്‍ അതത് ബറ്റാലിയനുകള്‍ക്ക് പരിശീലനം നല്‍കും.  

Tags: armyindian armyഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംTibetArunachal pradeshIndo China Warഎല്‍എസിതിബറ്റോളജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

World

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

India

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.