Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റിയാസിന് ‘വഴിവിട്ട’ പരിഗണന; മരുമകനെ പിന്‍ഗാമിയാക്കാന്‍ പ്ലാന്‍; പിണറായി പ്രീണനവുമായി ഒരുക്കൂട്ടം നേതാക്കള്‍; സിപിഎമ്മില്‍ അസ്വസ്ഥത രൂക്ഷം

ഇതിന്റെ ഭാഗമായി പ്രത്യേക പദ്ധതി നടപ്പിലാക്കാനാണ് നീക്കം. എപ്പോഴും റിയാസിനെ സജീവമായി നിര്‍ത്തണമെന്നതാണ് നിര്‍ദേശം. ജനകീയമന്ത്രി എന്ന നിലയില്‍ പേരെടുക്കാന്‍ സാമൂഹ്യമാധ്യമങ്ങളെയടക്കം ഉപയോഗിച്ച് പിആര്‍ വര്‍ക്ക് നടത്താനാണ് പദ്ധതി. കഴിഞ്ഞ ദിവസം ഉണ്ടായ വിവാദങ്ങളെ പോലും ഇത്തരത്തില്‍ ഉപയോഗിക്കുകയായിരുന്നു.

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Oct 18, 2021, 09:14 am IST
in Kerala

തിരുവനന്തപുരം: പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സര്‍ക്കാരിലും പാര്‍ട്ടിയിലും കരുത്തനാകുന്നതില്‍ സിപിഎമ്മിനുള്ളില്‍ അസ്വസ്ഥത. മുഖ്യമന്ത്രി പിണറായി വിജയനു പിന്‍ഗാമിയായി മരുമകന്‍ കൂടിയായ റിയാസിനെ പ്രതിഷ്ഠിക്കാനുള്ള കരുനീക്കങ്ങള്‍ പിണറായിയുടെ അനുവാദത്തോടെ ഒരു വിഭാഗം നടത്തുന്നു. പിണറായി സ്ഥാനമാനങ്ങള്‍ നല്‍കി സ്വന്തം പക്ഷത്തു നിര്‍ത്തിയിരിക്കുന്ന ചില നേതാക്കളാണ് ഇതിനു പിന്നില്‍. റിയാസിനെ വാഴിക്കല്‍ അനുയായികളെ കൊണ്ട് നടപ്പിലാക്കാനുമാണ് പിണറായിയുടെ തീരുമാനം. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പിണറായിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുഹമ്മദ് റിയാസിനെ ഉപമുഖ്യമന്ത്രിയാക്കാമെന്ന നിര്‍ദേശവും ചിലകേന്ദ്രങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്.  

ഇതിന്റെ ഭാഗമായി പ്രത്യേക പദ്ധതി നടപ്പിലാക്കാനാണ് നീക്കം. എപ്പോഴും റിയാസിനെ സജീവമായി നിര്‍ത്തണമെന്നതാണ് നിര്‍ദേശം. ജനകീയമന്ത്രി എന്ന നിലയില്‍ പേരെടുക്കാന്‍ സാമൂഹ്യമാധ്യമങ്ങളെയടക്കം ഉപയോഗിച്ച് പിആര്‍ വര്‍ക്ക് നടത്താനാണ് പദ്ധതി. കഴിഞ്ഞ ദിവസം ഉണ്ടായ വിവാദങ്ങളെ പോലും ഇത്തരത്തില്‍ ഉപയോഗിക്കുകയായിരുന്നു. എംഎല്‍എമാരാരും കരാറുകാരെയും കൂട്ടി മന്ത്രിയെക്കാണാന്‍ വരരുതെന്ന നിര്‍ദേശം ബോധപൂര്‍വ്വം പറഞ്ഞതാണെന്നാണ് വിലയിരുത്തല്‍. സിപിഎം യോഗത്തില്‍ ഇതിനെ വിമര്‍ശിച്ചവര്‍ കഥയറിയാതെ ആട്ടം കാണുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും പരസ്യമായ പിന്തുണ റിയാസിന് ലഭിച്ചത് മറ്റുള്ളവര്‍ക്കുള്ള സന്ദേശം കൂടിയാണ്.  

മറ്റേതെങ്കിലും ഒരു മന്ത്രിയാണ് ഇത്തരം പരാമര്‍ശം നടത്തിയതെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ രൂക്ഷമായിരിക്കുമെന്ന് പലരും അടക്കം പറയുന്നു. പാര്‍ട്ടിയോഗത്തില്‍ റിയാസിനെ നിര്‍ത്തിപ്പൊരിച്ചു എന്നതരത്തില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ അതിനെ പരസ്യമായി എതിര്‍ക്കാന്‍ ആക്ടിങ് സെക്രട്ടറി തന്നെ രംഗത്തുവന്നു. എംഎല്‍എമാര്‍ കരാറുകാരുമായി കാണാന്‍ വരരുതെന്ന പ്രസ്താവന പിന്‍വലിച്ചിട്ടില്ലെന്നും താന്‍ പറഞ്ഞിടത്തുതന്നെയാണ് നില്‍ക്കുന്നതെന്നും റിയാസ് പരസ്യമായി വീണ്ടും പറയുകയും ചെയ്തു.  റിയാസിനെതിരെ വിമര്‍ശനം ഉന്നയിച്ച ഷംസീറാകട്ടെ പിന്നീട് മൗനത്തിലുമായി.  

മുഹമ്മദ് റിയാസിനെ പിന്‍ഗാമിയാക്കുന്നതിലൂടെ പിണറായി വിജയന്‍ ലക്ഷ്യമിടുന്നത് നിരവധി കാര്യങ്ങളാണ്. അധികാരം കൈവിട്ടുപോകില്ല എന്നതിലുപരി ഇസ്ലാമിക വിഭാഗത്തില്‍പ്പെട്ടവരുടെ പിന്തുണ നേടാനുമാകും. ഏറെക്കുറെ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിനൊപ്പമുള്ള ലീഗടക്കമുള്ള വിഭാഗങ്ങളെയും തീവ്രമുസ്ലീം പക്ഷത്തെയും ഒരുപോലെ ഒപ്പംനിര്‍ത്താം. ന്യൂനപക്ഷ പിന്തുണയിലൂടെ അധികാരത്തുടര്‍ച്ചയ്‌ക്ക് നേതൃത്വത്തില്‍ റിയാസാണ് നല്ലതെന്നാണ് പിണറായിയും കൂട്ടരും കരുതുന്നത്. എന്നാല്‍ പിണറായിയുടെ ഈ നീക്കം തീക്കൊള്ളികൊണ്ട് തലചൊറിയലായി കരുതുന്നവരും പാര്‍ട്ടിയിലുണ്ട്.

Tags: cpmPinarayi Vijayanമുഹമ്മദ് റിയാസ്കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

Kerala

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

പുതിയ വാര്‍ത്തകള്‍

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.