Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നഷ്ടമായത് ഒരു മികച്ച സംഘാടകനെ…

തപസ്യയുടെ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗ്ഗദര്‍ശിയും പ്രേരണയുമായിരുന്നു അദ്ദേഹം. സംസ്‌കാര്‍ ഭാരതിയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി 2018 ല്‍ ചുമതലയേറ്റശേഷം തപസ്യയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നടത്തിയ യാത്രകള്‍ തപസ്യയുടെ വളര്‍ച്ചക്ക് വളരെ ഗുണകരമായിരുന്നു. കേരളയാത്രയോടനുബന്ധിച്ച് ജില്ലകള്‍തോറും അദ്ദേഹത്തിന് പരിപാടികള്‍ ഉണ്ടായിരുന്നു. ശങ്കരചാര്യരുടെ ജന്മസ്ഥലമായ കാലടിയും, മഹാകവി അക്കിത്തത്തിന്റെ ഭവനവും,

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 18, 2021, 05:48 am IST
in Article

ലക്ഷ്മി നാരായണന്‍ കെ.

ദക്ഷിണക്ഷേത്ര പ്രമുഖ്

സംസ്‌കാര്‍ ഭാരതി

തപസ്യ കലാസാഹിത്യവേദിയുടെ അഖിലഭാരതീയ സംഘടനയായ സംസ്‌കാര്‍ഭാരതിയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായ അമീര്‍ ചന്ദ്ജിയുടെ നിര്യാണം തികച്ചും അപ്രതീക്ഷിതവും വേദനാജനകവുമാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി അരുണാചല്‍ പ്രദേശിലെ തവാങ്ങിലെത്തിയ അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. യാത്രക്കിടയില്‍ ഒക്‌സിജന്റെ അഭാവം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍തന്നെ അടുത്തുള്ള മിലിറ്ററി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തെ രക്ഷപ്പെടുത്താനായില്ല.  

തപസ്യയുടെ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗ്ഗദര്‍ശിയും പ്രേരണയുമായിരുന്നു അദ്ദേഹം. സംസ്‌കാര്‍ ഭാരതിയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി 2018 ല്‍ ചുമതലയേറ്റശേഷം തപസ്യയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നടത്തിയ യാത്രകള്‍ തപസ്യയുടെ വളര്‍ച്ചക്ക് വളരെ ഗുണകരമായിരുന്നു. കേരളയാത്രയോടനുബന്ധിച്ച് ജില്ലകള്‍തോറും അദ്ദേഹത്തിന് പരിപാടികള്‍ ഉണ്ടായിരുന്നു. ശങ്കരചാര്യരുടെ ജന്മസ്ഥലമായ കാലടിയും, മഹാകവി അക്കിത്തത്തിന്റെ ഭവനവും, മറ്റു കലാ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ച്ചു. കേരളത്തിലെ കലാകാരന്മാരേയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം എന്നും കരുതല്‍ കാണിച്ചു. കോവിഡ് കാലത്ത് അവശത അനുഭവിക്കുന്ന കലാകാരന്മാര്‍ക്കുള്ള സംസ്‌കാര്‍ ഭാരതിയുടെ പ്രത്യേക ധനസഹായം കേരളത്തിലെ കലാകാരന്മാരിലെത്തിക്കുന്നതില്‍ അദ്ദേഹം പ്രത്യേക പരിഗണന നല്‍കുകയുണ്ടായി. കേരളത്തേയും കേന്ദ്രസര്‍ക്കാരിന്റെ സാസ്‌കാരിക വകുപ്പിനേയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണിയായിരുന്നു അദ്ദേഹം.  

രാഷ്‌ട്രീയത്തിന് അതീതമായി  ആളുകളെ സംയോജിപ്പിക്കുന്ന ഒരു മികച്ച സംഘാടകനായിരുന്നു അമീര്‍ ചന്ദ്ജി. 2001 ല്‍ ഉത്തര്‍പ്രദേശില്‍ മുലാംയംസിങ് മുഖ്യമന്ത്രിയായിരിക്കെ ആഗ്രയില്‍ വച്ച് നടന്ന ഒരു സമ്മേളനത്തില്‍ ഉദ്ഘാടകനാകേണ്ടിയിരുന്നത് അന്നത്തെ ഗവണ്‍മെന്റിലെ സാംസ്‌കാരിക മന്ത്രിയായിരുന്നു. രാഷ്‌ട്രീയമായി വിരുദ്ധചേരിയിലായിരുന്നിട്ടും, സമ്മേളനത്തില്‍ മന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ ദേശീയോദ്ഗ്രഥനത്തിനും സാമുഹ്യമാറ്റത്തിനും അമീര്‍ ചന്ദ്ജി വലിയൊരു പങ്കുവഹിച്ചു. സര്‍ഹത്ത് കോ സ്വരാഞാജലി എന്ന പേരില്‍ അദ്ദേഹം സംഘടിപ്പിച്ച മൂവ്‌മെന്റിന് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. അതിര്‍ത്തികാക്കുന്നവര്‍ക്ക് ഐക്യാദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഈ പരിപാടിയില്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയുള്‍പ്പെടെ പങ്കാളികളായി. ഇത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വമ്പിച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്.

ഹരിയാനയിലെ കുരുക്ഷേത്രത്തില്‍ നടന്ന കലാസാധകസംഗമത്തിന്റെ പ്രധാന സംഘാടകനായിരുന്നു അമീര്‍ ചന്ദ്ജി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം  കലാകാരന്മാര്‍ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. കേരളത്തില്‍ നിന്ന് അമ്പതോളം കലാകാരന്മാര്‍ പങ്കെടുത്ത ഈ മഹാ കലാസംഗമത്തില്‍ രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ്, മുഖ്യമന്ത്രി ഖട്ടര്‍ തുടങ്ങിയവരെകൂടി പങ്കെടുപ്പിക്കാനായത് അദ്ദേഹത്തിന്റെ മികച്ച സംഘടനാപാടവത്തിന്റെ തെളിവാണ്.

2003 ല്‍ എറണാകുളത്തുനടന്ന തപസ്യയുടെ സംസ്ഥാന വാര്‍ഷികത്തില്‍ വിശിഷ്ടാതിഥിയായി അന്നത്തെ കേന്ദ്രമന്ത്രി ഭാവനാബെന്‍ ചിക്ലിയയെ പങ്കെടുപ്പിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. പലവിധ തിരക്കുകളിലായിരുന്നെങ്കിലും അമീര്‍ ചന്ദ്ജിയുടെ ഇടപടലിനെ തുടര്‍ന്ന് മന്ത്രി ഉടനെതന്നെ വരാമെന്നേല്‍ക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയുമുണ്ടായി.ചെന്നെത്തുന്ന സ്ഥലങ്ങളിലെല്ലാം മികച്ച വ്യക്തി ബന്ധങ്ങളുണ്ടാക്കുന്ന അമീര്‍ ചന്ദ്ജി പരിചയപ്പെടുന്നവരുടെയെല്ലാം മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. ഒരിക്കല്‍ പരിചയപ്പെടുന്നവരെ ഒരിക്കലും അദ്ദേഹം മറക്കുമായിരുന്നില്ല. മികച്ച ഓര്‍മ്മശക്തിയായിരുന്നു അദ്ദേഹത്തിന്. നല്ല സംഘാടകശേഷിയുള്ള അമീര്‍ ചന്ദ്ജി സംസ്‌കാര്‍ ഭാരതിയുടെ ആണിക്കല്ലായിരുന്നു.

1981 ല്‍ രാഷ്‌ട്രീയസ്വയംസേവകസംഘത്തിന്റെ പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തനം തുടങ്ങി. ആര്‍ എസ് എസ് പ്രചാരകനായി മുഴുവന്‍ സമയ പ്രവര്‍ത്തകനായ അദ്ദേഹം 1987 ല്‍ സംസ്‌കാര്‍ ഭാരതിയുടെ ചുമതലയേറ്റു. വിവിധ സംസ്ഥാനങ്ങളില്‍ സംസ്‌കാര്‍ ഭാരതിയുടെ സംഘടനാ സെക്രട്ടറിയായും, അഖിലേന്ത്യാ സഹ സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചശേഷം 2018 മുതല്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.ഒരിക്കല്‍ കേരളയാത്രയില്‍ അദ്ദേഹത്തിന് ആതിഥ്യം വഹിക്കാന്‍ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണം തപസ്യയ്‌ക്കും, അതോടൊപ്പം എനിക്കും കനത്ത നഷ്ടവും ദുഖവുമാണ് ഉണ്ടാക്കുന്നത്.  മികച്ച സംഘാടകനായ അമീര്‍ ചന്ദ്ജിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

India

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

Kerala

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

Kerala

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.