Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജലഗതാഗത വകുപ്പില്‍ പൊതുസ്ഥലംമാറ്റം നടത്താത്താതെ ഓപ്പറേറ്റിങ് വിഭാഗത്തില്‍‍ മാത്രം കൂട്ടസ്ഥലംമാറ്റം; പ്രതിഷേധവുമായി എന്‍ജിഒ സംഘ്

ബോട്ടിലെ കയറു പിടിക്കുന്ന ലസ്‌കറിനേയും ചക്രം തിരിക്കുന്ന സ്രാങ്കിനേയും ഗിയറിടുന്ന ഡ്രൈവറേയും ടിക്കറ്റ് കൊടുക്കുന്ന ബോട്ട് മാസ്റ്ററേയും മാത്രം തിരഞ്ഞ് പിടിച്ച് സ്ഥലം മാറ്റുന്നത് എന്തിനാണ് എന്ന് വ്യക്തമാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2021, 04:04 pm IST
in Alappuzha

ആലപ്പുഴ: ജലഗതാഗത വകുപ്പിലെ നൂറോളം തസ്തികകള്‍ ഉണ്ടായിട്ടും, ഒന്നര പതിറ്റാണ്ടിലധികമായി   പൊതുസ്ഥലംമാറ്റം നടത്താത്ത വകുപ്പില്‍ ഓപ്പറേറ്റിങ് വിഭാഗത്തിലെ നാലു തസ്തികകളില്‍ മാത്രം സ്ഥലംമാറ്റം നടത്തിയത് ദുരൂഹമാണെന്ന് ആക്ഷേപം.  മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയെന്ന പേരില്‍ ജീവനക്കാരെ മാറ്റേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശമെന്ന് കള്ളം പറഞ്ഞ് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയവരില്‍  395 ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റി.  

സ്ഥലംമാറ്റ  ഉത്തരവ് ഇറക്കിയ വകുപ്പ് ആസ്ഥാനത്ത് പോലും പല തസ്തികകളിലായി നിരവധി ഉദ്യോഗസ്ഥര്‍  പത്തുവര്‍ഷത്തില്‍ അധികമായി ഒരേ സീറ്റില്‍ ഇരിക്കുമ്പോള്‍  ബോട്ടിനുള്ളില്‍ ജോലി ചെയ്യുന്ന നാല് വിഭാഗത്തെ ശിക്ഷിച്ചത് ഏത് താത്പര്യം സംരക്ഷിക്കാനാണ് എന്ന് വകുപ്പ് വ്യക്തമാക്കണം എന്ന് എന്‍ജിഒ സംഘ് ജില്ലാ സമിതി ആവശ്യപ്പെട്ടു.

അഴിമതി തടയാനാണ് സ്ഥലംമാറ്റം എങ്കില്‍ കോടികള്‍ വിലയുള്ള ബോട്ടും മറ്റ് ഉപകരണങ്ങളും വാങ്ങുന്നത് ഉള്‍പ്പെടെ ചുമതലയുള്ള ജീവനക്കാരെ വര്‍ഷങ്ങളായി ഒരേ സീറ്റില്‍ സംരക്ഷിക്കുന്നവര്‍, ബോട്ടിലെ കയറു പിടിക്കുന്ന ലസ്‌കറിനേയും ചക്രം തിരിക്കുന്ന സ്രാങ്കിനേയും  ഗിയറിടുന്ന ഡ്രൈവറേയും ടിക്കറ്റ് കൊടുക്കുന്ന ബോട്ട് മാസ്റ്ററേയും മാത്രം   തിരഞ്ഞ് പിടിച്ച് സ്ഥലം മാറ്റുന്നത് എന്തിനാണ് എന്ന് വ്യക്തമാക്കണം. മറിച്ച് ജീവനക്കാരെ സഹായിക്കാനാണ് സ്ഥലംമാറ്റമെങ്കില്‍ ഓപ്ഷന്‍ നല്‍കിയവരെ അതിനടിസ്ഥാനത്തില്‍ മാത്രം സ്ഥലം മാറ്റിയാല്‍ മതിയാകുമായിരുന്നു.  

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് അപേക്ഷ കൊടുത്തവരെ രാഷ്‌ട്രീയം നോക്കി മാത്രമാണ് പരിഗണിച്ചത്. വകുപ്പ് അധ്യക്ഷന്‍ നടത്തിയ പൊതുസ്ഥലംമാറ്റ കരട് റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയത് അദ്ദേഹത്തിന് കീഴിലുള്ള അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റ്, ട്രാഫിക് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ജീവനക്കാരെ ആണ്. അധ്യയന വര്‍ഷത്തിനിടയില്‍ ജലഗതാഗത വകുപ്പിന്റെ നട്ടെല്ലായ വിഭാഗത്തെ  സ്ഥലം മാറ്റം നടത്തിയതിലെ അപാകതകള്‍ പുന:പരിശോധിക്കണം എന്ന് ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ് കരുമാടി ആവശ്യപ്പെട്ടു.

Tags: കലാപംtransferNGO Sangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

Kerala

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസിലെ പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം, മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുതെയോ?

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ റീനയെ സ്ഥലം മാറ്റിയ നടപടിക്ക് സ്‌റ്റേ

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

Kerala

പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോണ്‍, അഭിലാഷിന് 5 ദിവസത്തിനുളളില്‍ വീണ്ടും സ്ഥലംമാറ്റം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.