Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അഭയാര്‍ത്ഥികളോട് അനുകമ്പാപൂര്‍വ്വം ഗുര്‍ണ

'കൊളോണിയലിസത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട്, സംസ്‌കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും ഇടയിലൂടെ അഭയാര്‍ഥികളുടെ അലച്ചിലിനോടുള്ള അനുകമ്പാപൂര്‍വ്വവും ആര്‍ദ്രവുമായ സമീപനം' അബ്ദുള്‍റസാഖ് ഗുര്‍ണയ്‌ക്ക് പുരസ്‌കാരം പ്രഖ്യാപിച്ച് നൊബേല്‍ സമിതി നടത്തിയ വിലയിരുത്തലാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2021, 05:54 am IST
in Article

അഭയാര്‍ത്ഥികളുടെ നോവും വേവും നൊമ്പരങ്ങളും എഴുത്തില്‍ നിറച്ചാണ് അബ്ദുള്‍ റസാഖ് ഗുര്‍ണ തന്റെ നിലപാട് പ്രഖ്യാപിച്ചത്. വര്‍ണവെറിയും വംശീയാധിപത്യവും വിതച്ച രക്തരൂക്ഷിത കാലങ്ങളുടെ തീക്ഷ്ണാനുഭവങ്ങളിലൂടെ കടന്നുപോകുന്ന ജീവിതങ്ങളോടായിരുന്നു ഗുര്‍ണയ്‌ക്ക് പ്രിയം. ഗുര്‍ണ എഴുതിയതത്രയും കോളനിവാഴ്ചയിലെ ജീവിതങ്ങളെക്കുറിച്ചായിരുന്നു. അതില്‍ ഇന്ത്യയിലെ ജീവിതങ്ങളും പെടുന്നു.  

‘കൊളോണിയലിസത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട്, സംസ്‌കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും ഇടയിലൂടെ അഭയാര്‍ഥികളുടെ അലച്ചിലിനോടുള്ള അനുകമ്പാപൂര്‍വ്വവും ആര്‍ദ്രവുമായ സമീപനം’ അബ്ദുള്‍റസാഖ് ഗുര്‍ണയ്‌ക്ക് പുരസ്‌കാരം പ്രഖ്യാപിച്ച് നൊബേല്‍ സമിതി നടത്തിയ വിലയിരുത്തലാണിത്.  

‘പാരഡൈസ്’ എന്ന വിഖ്യാത നോവലിലൂടെ ഗുര്‍ണ വരച്ചിട്ട യൂസഫ് എന്ന കുട്ടിയുടെ ജീവിതചിത്രം ലോകം ചര്‍ച്ച ചെയ്തതാണ്. ഗുര്‍ണ പിറന്ന ടാന്‍സാനിയയില്‍ നിന്നുതന്നെയാണ് യൂസഫും വന്നത്.  കാവ എന്ന സാങ്കല്‍പ്പിക പട്ടണത്തിലാണ് യൂസഫ് പിറന്നത്. ഒരു സാധാരണ ഹോട്ടല്‍ വ്യവസായിയുടെ മകന്‍. കടം കയറിയപ്പോള്‍ അച്ഛന്‍ അവനെ സമ്പന്നനായ അറബിക്ക് പണയപ്പെടുത്തി. വേതനമില്ലാത്ത വേലക്കാരനായി അവന്‍ പണിയെടുത്തു. അടിമവേലയ്‌ക്കിടെ അറബിക്കൊപ്പം കിഴക്കന്‍ ആഫ്രിക്കയിലേക്ക് നടത്തിയ യാത്രയ്‌ക്കിടയില്‍ അവന്‍ കണ്ട കാഴ്ചകളില്‍ അന്നത്തെ രാഷ്‌ട്രീയമുണ്ടായിരുന്നു. കോംഗോയിലും മറ്റുും നടന്ന ജര്‍മ്മന്‍ അധിനിവേശത്തിന്റെ കാഴ്ചകള്‍. അബ്ദുള്‍ റസാഖ് ഗുര്‍ണ യൂസഫിലൂടെ പകര്‍ത്തിയത് കാലത്തിന്റെ കണ്ണാടിയില്‍ പതിഞ്ഞ മായാത്ത കാഴ്ചകളായിരുന്നുവെന്ന് സാഹിത്യലോകം വിലയിരുത്തി.  

ടാന്‍സാനിയയിലെ സാന്‍സിബര്‍ ദ്വീപില്‍ ബാല്യമുപേക്ഷിച്ച് ഗുര്‍ണ 1968ല്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. സാന്‍സിബറിലെ കാറ്റും കാല്‍പെരുമാറ്റങ്ങളുമായിരുന്നു ഇംഗ്ലണ്ടിലെ ജീവിതത്തിലും ഗുര്‍ണയ്‌ക്ക് ഊര്‍ജ്ജമായത്. ലണ്ടന്‍ സര്‍വകലാശാലയ്‌ക്ക് കീഴിലുള്ള കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് കോളജിലായിരുന്നു പഠനം. കെന്റ് സര്‍വകലാശാലയില്‍ നിന്ന് 1982ല്‍ പിഎച്ച്ഡി. 80 മുതല്‍ 82 വരെ നൈജീരിയയിലെ ബയേറോ സര്‍വകലാശാലയില്‍ അധ്യാപകന്‍.

ഇരുപത്തൊന്നാം വയസ്സില്‍ എഴുതാന്‍ തുടങ്ങിയതാണ് ഗുര്‍ണ. പത്ത് നോവലുകള്‍, അസംഖ്യം ചെറുകഥകള്‍. ബുക്കറിന്റെ വക്കില്‍ രണ്ടുതവണ. ആഫ്രിക്കന്‍ ജീവിതത്തെയും എഴുത്തിനെയും ലോകത്തിനുമുമ്പാകെ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു ഗുര്‍ണ. നൊബേലിന്റെ തലപ്പൊക്കത്തില്‍ അബ്ദുള്‍ റസാഖ് ഗുര്‍ണ ഇടം പിടിക്കുമ്പോള്‍ സാന്‍സിബറിലെ  സാധാരണജീവിതാനുഭവങ്ങളും ലോകം കാണുകയാണ്. ഒരു തരത്തില്‍ എഴുത്തുകാരന്റെ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുന്നത് അങ്ങനെയുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

പുതിയ വാര്‍ത്തകള്‍

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.