Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കരുനാഗപ്പള്ളിയില്‍ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തുന്നു; സ്റ്റോപ്പ് മെമ്മോയ്‌ക്കു ശേഷവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍

പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ നിരവധി സ്ഥലങ്ങളില്‍ സ്റ്റോപ്പ് മെമ്മോ നല്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 06:36 am IST
in Kollam
കായല്‍ കൈയേറിയുള്ള നികത്തല്‍

കായല്‍ കൈയേറിയുള്ള നികത്തല്‍

കൊല്ലം: കരുനാഗപ്പള്ളി നഗരസഭയില്‍ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തുന്നു. തീരദേശ പരിപാലന ചട്ടം ഉള്‍പ്പടെ ലംഘിച്ച് ഉദ്യോഗസ്ഥ-രാഷ്‌ട്രീയ കൂട്ടുകെട്ടലിന്റെ മറവിലാണ് നികത്തല്‍ നടക്കുന്നത്. വട്ടക്കയലില്‍പ്പെട്ട നിരവധി തണ്ണീര്‍തടങ്ങളാണ് ഇതിനകം നികത്തിയെടുത്തിരിക്കുന്നത്.  

പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ നിരവധി സ്ഥലങ്ങളില്‍ സ്റ്റോപ്പ് മെമ്മോ നല്കിയിട്ടുണ്ട്. എന്നാല്‍ സംരക്ഷണ ഭിത്തി കെട്ടിത്തിരിച്ച് ഭൂരിഭാഗവും നികത്തിയ ശേഷമാണ് സ്റ്റോപ്പ് മെമ്മോ കക്ഷികള്‍ക്ക് ലഭിച്ചിരിക്കുന്നത്. നികത്തിലിനു  പിന്നില്‍ ഉദ്യോഗസ്ഥ-രാഷ്‌ട്രീയ ഗൂഢാലോചന ഉള്ളതായി പരിസ്ഥിതി വാദികള്‍ പറയുന്നു.  

സ്വകാര്യ വ്യക്തികളുടെ തണ്ണീര്‍ത്തടങ്ങള്‍ക്കൊപ്പം കായല്‍ കൈയേറിയുള്ള നികത്തലും വ്യാപകമാണ്. കൃത്യമായ ആസൂത്രണത്തിലാണ് തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത്. നികത്തേണ്ട സ്ഥലം സംരക്ഷണ ഭിത്തി കെട്ടിത്തിരിച്ച ശേഷം അതിനുള്ളിലെ മണ്ണും ചെളിയും എടുത്ത് സംരക്ഷണ ഭിത്തിയുടെ വശങ്ങള്‍ നികത്തും. ഇതിനു ശേഷം കായലില്‍ നിന്നും പുറത്തു നിന്നും മണ്ണ് കൊണ്ടുവന്നു കായല്‍ നികത്തിയെടുക്കുന്നു.  നഗരസഭ 23-ാം ഡിവിഷന്‍ കായിക്കരയില്‍ വലിയൊരു ഭാഗം നികത്തിക്കഴിഞ്ഞു. പരാതിയെ തുടര്‍ന്ന് ഇപ്പോള്‍ ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്കിയിരിക്കുകയാണ്. മര്‍ത്തോമ്മ പള്ളിക്കു സമീപവും നികത്തല്‍ നടന്നിരുന്നു. നേരത്തെ കരുനാഗപ്പള്ളി ചന്തയ്‌ക്കു വടക്കുവശം ചതുപ്പു നിലം നികത്തിയത് വിവാദമായിരുന്നു. നഗരസഭ ഭരണസമിതിയുടെ കൃത്യമായ അറിവോടെയാണ് നികത്തല്‍ നടക്കുന്നതെന്ന് പരിസ്ഥിതി വാദികള്‍ ആരോപിച്ചു.  നികത്തല്‍ ആരംഭിക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ നടപടിയെടുക്കാറില്ല. പിന്നീട് റവന്യു/ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി, ഉദ്യോഗസ്ഥ പരിശോധനകള്‍ക്കു ശേഷമാണ് നടപടി എടുക്കുക. ഇതിനകം ലക്ഷ്യമിട്ട സ്ഥലത്ത് നികത്തല്‍ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞിരിക്കും. സ്റ്റോപ്പ് മെമ്മോ നല്കിയ ശേഷവും ചില സ്ഥലങ്ങളില്‍ മതില്‍കെട്ട് അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.  തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിന് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.  നഗരസഭ ചെയര്‍മാന്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം, നഗരസഭയുടെ മുന്‍ ചെയര്‍മാനായിരുന്ന കോണ്‍ഗ്രസ് നേതാവ്, മറ്റൊരു കോണ്‍ഗ്രസ് നേതാവുമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. ചന്തയ്‌ക്കു തെക്കുവശത്തുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ചതുപ്പുനിലവും നികത്താനുള്ള ശ്രമം നടക്കുന്നുണ്ട്.  

മുന്‍പിരുന്ന നഗരസഭ സെക്രട്ടറി അനധികൃത നികത്തലുകള്‍ക്ക് കൂട്ടു നില്ക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് സിപിഎം നേതാവിന്റെ ഇടപെടലില്‍ എത്തിയ പുതിയ സെക്രട്ടറി നികത്തലുകള്‍ക്ക് കൂട്ടുനില്ക്കുന്നതായും ആക്ഷേപമുണ്ട്. അനധികൃത ഇടപെടലുകള്‍ നിയമകുരുക്കാകുമെന്ന ഭീതിയില്‍ കരുനാഗപ്പള്ളിയില്‍ നിന്ന് സ്ഥലംമാറ്റം നേടാനുള്ള ശ്രമത്തിലാണ് സെക്രട്ടറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.