Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കരുനാഗപ്പള്ളിയില്‍ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തുന്നു; സ്റ്റോപ്പ് മെമ്മോയ്‌ക്കു ശേഷവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍

പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ നിരവധി സ്ഥലങ്ങളില്‍ സ്റ്റോപ്പ് മെമ്മോ നല്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 06:36 am IST
in Kollam
കായല്‍ കൈയേറിയുള്ള നികത്തല്‍

കായല്‍ കൈയേറിയുള്ള നികത്തല്‍

കൊല്ലം: കരുനാഗപ്പള്ളി നഗരസഭയില്‍ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തുന്നു. തീരദേശ പരിപാലന ചട്ടം ഉള്‍പ്പടെ ലംഘിച്ച് ഉദ്യോഗസ്ഥ-രാഷ്‌ട്രീയ കൂട്ടുകെട്ടലിന്റെ മറവിലാണ് നികത്തല്‍ നടക്കുന്നത്. വട്ടക്കയലില്‍പ്പെട്ട നിരവധി തണ്ണീര്‍തടങ്ങളാണ് ഇതിനകം നികത്തിയെടുത്തിരിക്കുന്നത്.  

പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ നിരവധി സ്ഥലങ്ങളില്‍ സ്റ്റോപ്പ് മെമ്മോ നല്കിയിട്ടുണ്ട്. എന്നാല്‍ സംരക്ഷണ ഭിത്തി കെട്ടിത്തിരിച്ച് ഭൂരിഭാഗവും നികത്തിയ ശേഷമാണ് സ്റ്റോപ്പ് മെമ്മോ കക്ഷികള്‍ക്ക് ലഭിച്ചിരിക്കുന്നത്. നികത്തിലിനു  പിന്നില്‍ ഉദ്യോഗസ്ഥ-രാഷ്‌ട്രീയ ഗൂഢാലോചന ഉള്ളതായി പരിസ്ഥിതി വാദികള്‍ പറയുന്നു.  

സ്വകാര്യ വ്യക്തികളുടെ തണ്ണീര്‍ത്തടങ്ങള്‍ക്കൊപ്പം കായല്‍ കൈയേറിയുള്ള നികത്തലും വ്യാപകമാണ്. കൃത്യമായ ആസൂത്രണത്തിലാണ് തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത്. നികത്തേണ്ട സ്ഥലം സംരക്ഷണ ഭിത്തി കെട്ടിത്തിരിച്ച ശേഷം അതിനുള്ളിലെ മണ്ണും ചെളിയും എടുത്ത് സംരക്ഷണ ഭിത്തിയുടെ വശങ്ങള്‍ നികത്തും. ഇതിനു ശേഷം കായലില്‍ നിന്നും പുറത്തു നിന്നും മണ്ണ് കൊണ്ടുവന്നു കായല്‍ നികത്തിയെടുക്കുന്നു.  നഗരസഭ 23-ാം ഡിവിഷന്‍ കായിക്കരയില്‍ വലിയൊരു ഭാഗം നികത്തിക്കഴിഞ്ഞു. പരാതിയെ തുടര്‍ന്ന് ഇപ്പോള്‍ ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്കിയിരിക്കുകയാണ്. മര്‍ത്തോമ്മ പള്ളിക്കു സമീപവും നികത്തല്‍ നടന്നിരുന്നു. നേരത്തെ കരുനാഗപ്പള്ളി ചന്തയ്‌ക്കു വടക്കുവശം ചതുപ്പു നിലം നികത്തിയത് വിവാദമായിരുന്നു. നഗരസഭ ഭരണസമിതിയുടെ കൃത്യമായ അറിവോടെയാണ് നികത്തല്‍ നടക്കുന്നതെന്ന് പരിസ്ഥിതി വാദികള്‍ ആരോപിച്ചു.  നികത്തല്‍ ആരംഭിക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ നടപടിയെടുക്കാറില്ല. പിന്നീട് റവന്യു/ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി, ഉദ്യോഗസ്ഥ പരിശോധനകള്‍ക്കു ശേഷമാണ് നടപടി എടുക്കുക. ഇതിനകം ലക്ഷ്യമിട്ട സ്ഥലത്ത് നികത്തല്‍ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞിരിക്കും. സ്റ്റോപ്പ് മെമ്മോ നല്കിയ ശേഷവും ചില സ്ഥലങ്ങളില്‍ മതില്‍കെട്ട് അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.  തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിന് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.  നഗരസഭ ചെയര്‍മാന്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം, നഗരസഭയുടെ മുന്‍ ചെയര്‍മാനായിരുന്ന കോണ്‍ഗ്രസ് നേതാവ്, മറ്റൊരു കോണ്‍ഗ്രസ് നേതാവുമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. ചന്തയ്‌ക്കു തെക്കുവശത്തുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ചതുപ്പുനിലവും നികത്താനുള്ള ശ്രമം നടക്കുന്നുണ്ട്.  

മുന്‍പിരുന്ന നഗരസഭ സെക്രട്ടറി അനധികൃത നികത്തലുകള്‍ക്ക് കൂട്ടു നില്ക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് സിപിഎം നേതാവിന്റെ ഇടപെടലില്‍ എത്തിയ പുതിയ സെക്രട്ടറി നികത്തലുകള്‍ക്ക് കൂട്ടുനില്ക്കുന്നതായും ആക്ഷേപമുണ്ട്. അനധികൃത ഇടപെടലുകള്‍ നിയമകുരുക്കാകുമെന്ന ഭീതിയില്‍ കരുനാഗപ്പള്ളിയില്‍ നിന്ന് സ്ഥലംമാറ്റം നേടാനുള്ള ശ്രമത്തിലാണ് സെക്രട്ടറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.