Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കരുനാഗപ്പള്ളിയില്‍ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തുന്നു; സ്റ്റോപ്പ് മെമ്മോയ്‌ക്കു ശേഷവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍

പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ നിരവധി സ്ഥലങ്ങളില്‍ സ്റ്റോപ്പ് മെമ്മോ നല്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 06:36 am IST
in Kollam
കായല്‍ കൈയേറിയുള്ള നികത്തല്‍

കായല്‍ കൈയേറിയുള്ള നികത്തല്‍

കൊല്ലം: കരുനാഗപ്പള്ളി നഗരസഭയില്‍ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തുന്നു. തീരദേശ പരിപാലന ചട്ടം ഉള്‍പ്പടെ ലംഘിച്ച് ഉദ്യോഗസ്ഥ-രാഷ്‌ട്രീയ കൂട്ടുകെട്ടലിന്റെ മറവിലാണ് നികത്തല്‍ നടക്കുന്നത്. വട്ടക്കയലില്‍പ്പെട്ട നിരവധി തണ്ണീര്‍തടങ്ങളാണ് ഇതിനകം നികത്തിയെടുത്തിരിക്കുന്നത്.  

പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ നിരവധി സ്ഥലങ്ങളില്‍ സ്റ്റോപ്പ് മെമ്മോ നല്കിയിട്ടുണ്ട്. എന്നാല്‍ സംരക്ഷണ ഭിത്തി കെട്ടിത്തിരിച്ച് ഭൂരിഭാഗവും നികത്തിയ ശേഷമാണ് സ്റ്റോപ്പ് മെമ്മോ കക്ഷികള്‍ക്ക് ലഭിച്ചിരിക്കുന്നത്. നികത്തിലിനു  പിന്നില്‍ ഉദ്യോഗസ്ഥ-രാഷ്‌ട്രീയ ഗൂഢാലോചന ഉള്ളതായി പരിസ്ഥിതി വാദികള്‍ പറയുന്നു.  

സ്വകാര്യ വ്യക്തികളുടെ തണ്ണീര്‍ത്തടങ്ങള്‍ക്കൊപ്പം കായല്‍ കൈയേറിയുള്ള നികത്തലും വ്യാപകമാണ്. കൃത്യമായ ആസൂത്രണത്തിലാണ് തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത്. നികത്തേണ്ട സ്ഥലം സംരക്ഷണ ഭിത്തി കെട്ടിത്തിരിച്ച ശേഷം അതിനുള്ളിലെ മണ്ണും ചെളിയും എടുത്ത് സംരക്ഷണ ഭിത്തിയുടെ വശങ്ങള്‍ നികത്തും. ഇതിനു ശേഷം കായലില്‍ നിന്നും പുറത്തു നിന്നും മണ്ണ് കൊണ്ടുവന്നു കായല്‍ നികത്തിയെടുക്കുന്നു.  നഗരസഭ 23-ാം ഡിവിഷന്‍ കായിക്കരയില്‍ വലിയൊരു ഭാഗം നികത്തിക്കഴിഞ്ഞു. പരാതിയെ തുടര്‍ന്ന് ഇപ്പോള്‍ ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്കിയിരിക്കുകയാണ്. മര്‍ത്തോമ്മ പള്ളിക്കു സമീപവും നികത്തല്‍ നടന്നിരുന്നു. നേരത്തെ കരുനാഗപ്പള്ളി ചന്തയ്‌ക്കു വടക്കുവശം ചതുപ്പു നിലം നികത്തിയത് വിവാദമായിരുന്നു. നഗരസഭ ഭരണസമിതിയുടെ കൃത്യമായ അറിവോടെയാണ് നികത്തല്‍ നടക്കുന്നതെന്ന് പരിസ്ഥിതി വാദികള്‍ ആരോപിച്ചു.  നികത്തല്‍ ആരംഭിക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ നടപടിയെടുക്കാറില്ല. പിന്നീട് റവന്യു/ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി, ഉദ്യോഗസ്ഥ പരിശോധനകള്‍ക്കു ശേഷമാണ് നടപടി എടുക്കുക. ഇതിനകം ലക്ഷ്യമിട്ട സ്ഥലത്ത് നികത്തല്‍ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞിരിക്കും. സ്റ്റോപ്പ് മെമ്മോ നല്കിയ ശേഷവും ചില സ്ഥലങ്ങളില്‍ മതില്‍കെട്ട് അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.  തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിന് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.  നഗരസഭ ചെയര്‍മാന്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം, നഗരസഭയുടെ മുന്‍ ചെയര്‍മാനായിരുന്ന കോണ്‍ഗ്രസ് നേതാവ്, മറ്റൊരു കോണ്‍ഗ്രസ് നേതാവുമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. ചന്തയ്‌ക്കു തെക്കുവശത്തുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ചതുപ്പുനിലവും നികത്താനുള്ള ശ്രമം നടക്കുന്നുണ്ട്.  

മുന്‍പിരുന്ന നഗരസഭ സെക്രട്ടറി അനധികൃത നികത്തലുകള്‍ക്ക് കൂട്ടു നില്ക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് സിപിഎം നേതാവിന്റെ ഇടപെടലില്‍ എത്തിയ പുതിയ സെക്രട്ടറി നികത്തലുകള്‍ക്ക് കൂട്ടുനില്ക്കുന്നതായും ആക്ഷേപമുണ്ട്. അനധികൃത ഇടപെടലുകള്‍ നിയമകുരുക്കാകുമെന്ന ഭീതിയില്‍ കരുനാഗപ്പള്ളിയില്‍ നിന്ന് സ്ഥലംമാറ്റം നേടാനുള്ള ശ്രമത്തിലാണ് സെക്രട്ടറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Thiruvananthapuram

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.