Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നര്‍മ്മദ പരിക്രമയാത്ര തനിക്ക് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവം; യാത്രയ്‌ക്ക് സഹായിച്ചത് ആര്‍എസ്എസും അമിത്ഷായുമെന്ന് ദിഗ് വിജയ്‌സിങ്

ഞാന്‍ ഷായെ കണ്ടിട്ടില്ല, പക്ഷേ ഉചിതമായ രീതിയില്‍ അദ്ദേഹത്തോട് നന്ദി പ്രകടിപ്പിച്ചു. യാത്രയ്‌ക്കിടെ ആര്‍എസ്എസ് പ്രവര്‍ത്തകരുമായും കണ്ടുമുട്ടി. ബറൂച്ച് പ്രദേശത്തുകൂടി കടന്നുപോയപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു ദിവസം മാഞ്ചി സമാജ് ധര്‍മ്മശാലയില്‍ താമസം ഒരുക്കി.

Janmabhumi Online by Janmabhumi Online
Oct 1, 2021, 01:51 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഭോപ്പാല്‍ : നര്‍മ്മദ പരിക്രമ യാത്ര പൂര്‍ത്തിയാക്കാന്‍ തന്നെ സഹായതിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംഘപ്രവര്‍ത്തകരുമെന്ന് വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. നാല് വര്‍ഷം മുമ്പാണ് അദ്ദേഹം ഭാര്യയും പത്രപ്രവര്‍ത്തകയായ അ മൃതയ്‌ക്കൊപ്പം നര്‍മ്മദാ നദിയുടെ തീരത്ത് കാല്‍നടയായി പര്യടനം നടത്തിയത്. തന്റെ പഴയ സഹപ്രവര്‍ത്തകന്‍ ഒ.പി. ശര്‍മ്മയുടെ ‘നര്‍മ്മദ കേ പഥിക്ക്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  

യാത്രയ്‌ക്കിടെ ഒരു ദിവസം ഞങ്ങള്‍ ഗുജറാത്തിലെ ലക്ഷ്യസ്ഥാനത്ത് രാത്രി 10 മണിക്ക് എത്തി. വനമേഖലയില്‍ മുന്നോട്ടുള്ള വഴിയില്ല, രാത്രി തങ്ങാനുള്ള സൗകര്യവുമില്ല. അപ്പോള്‍ ഒരു ഫോറസ്റ്റ് ഓഫീസര്‍ വന്നു, ഞങ്ങള്‍ക്ക് സഹായം നല്‍കാന്‍ അമിത് ഷാ നിര്‍ദ്ദേശിച്ചതായി അദ്ദേഹം അറിയിച്ചു.  

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. അദ്ദേഹത്തിന്റേയും ആര്‍എസ്എസിന്റേയും ഏറ്റവും വലിയ വിമര്‍ശകനാണ് ഞാന്‍. പക്ഷേ പര്‍വതങ്ങളിലൂടെ ഞങ്ങള്‍ക്കായി അദ്ദേഹം വഴിയൊരുക്കി, ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും ഭക്ഷണം ക്രമീകരിച്ചു. ഞങ്ങളുടെ യാത്രയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് അമിത് ഷാ ഉറപ്പുവരുത്തി.  

ഇന്നുവരെ ഞാന്‍ ഷായെ കണ്ടിട്ടില്ല, പക്ഷേ ഉചിതമായ രീതിയില്‍ അദ്ദേഹത്തോട് നന്ദി പ്രകടിപ്പിച്ചു. യാത്രയ്‌ക്കിടെ ആര്‍എസ്എസ് പ്രവര്‍ത്തകരുമായും കണ്ടുമുട്ടി. ബറൂച്ച് പ്രദേശത്തുകൂടി കടന്നുപോയപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു ദിവസം മാഞ്ചി സമാജ് ധര്‍മ്മശാലയില്‍ താമസം ഒരുക്കി. ഞങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിരുന്ന ഹാളിലെ ചുമരുകളില്‍ ആര്‍എസ്എസ് നേതാക്കളായ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെയും മാധവറാവു സദാശിവറാവു ഗോള്‍വാള്‍ക്കറുടെയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. എന്തിനാണ് തനിക്ക് വേണ്ടി ഇത്രയും ബുദ്ധിമുട്ടുന്നതെന്ന് ചോദിച്ചപ്പോള്‍ താനുമായി കൂടിക്കാഴ്ച നടത്തുവാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നെന്ന് അവര്‍ പറഞ്ഞതായും ദിഗ് വിജയ് സിങ്  

മതവും രാഷ്‌ട്രീയവും വ്യത്യസ്തമാണെന്ന് ജനം മനസ്സിലാക്കാണം. ഇത് ആളുകള്‍ തിരിച്ചറിയാന്‍ വേണ്ടിയാണ് ഇതെല്ലാം പറയുന്നത്. നര്‍മ്മദ തീര്‍ത്ഥാടനകാലത്ത് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് ആര്‍എസ്എസും അമിത്ഷായുമാണ്. ഒരു യുവമോര്‍ച്ച നേതാവും, മൂന്ന്ബിജെപി പ്രവര്‍ത്തകരും ഞങ്ങളുടെ പരിക്രമ സംഘത്തിനൊപ്പം ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017ലെ പര്യടനം പൂര്‍ണമായും ആത്മീയവും മതപരവും ആണെന്നും രാഷ്‌ട്രീയ ധ്വനികള്‍ ഇല്ലാത്തതാണെന്നും യാത്രാ വേളയില്‍ തന്നെ ദിഗ് വിജയ് സിങ് വ്യക്തമാക്കിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി സുരേഷ് പചൗരി, കാന്തിലാല്‍ ഭൗരിയ തുടങ്ങിയവരും പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിച്ച

Tags: ആര്‍എസ്എസ്bjpcongressഅമിത് ഷാദിഗ്‌വിജയ സിംഗ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലമ്പൂരിൽ പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാ‍ർത്ഥി അഡ്വ.മോഹൻ ജോർജ്ജ്

India

‘ മമത ദീദി മുസ്ലീം പ്രീണനത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു , ഹിന്ദുക്കളെ കുരുതി കൊടുത്തു , ഇനി അനുവദിക്കില്ല : തുറന്നടിച്ച് അമിത് ഷാ

Kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള നീക്കത്തില്‍ നിന്ന് പിന്മാറി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

Kerala

മുസ്ലിംലീഗ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിന് രൂക്ഷവിമര്‍ശനം, വി ഡി സതീശന് ഏകാധിപത്യ പ്രവണത , വേറെ വഴി നോക്കേണ്ടി വരുമെന്നും ലീഗ്

Kerala

വി.ഡി സതീശന്‍ പിണറായി വിജയന്റെ കവചം: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

നൗഷാദിനെ രക്ഷിക്കാൻ പോക്സോ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി: ആറൻമുളയിൽ പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

മലയാളി സംഘടനയുടെ വാദം പൊളിയുന്നു, ദുബായ് മലയാളികളുടെ വേദിയിൽ പോയത് ക്ഷണിച്ചിട്ടെന്ന് അഫ്രീദി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

ഫര്‍ഹാനും സഹോദരി സോയയും

64 പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത ഫര്‍ഹാന്‍; ലവ് ജിഹാദിനായി ഇരകളായ പെണ്‍കുട്ടികളെ ഫര്‍ഹാന്റെ സഹോദരി സോയ സമീപിക്കും

ഞാറയ്‌ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ 2 വിദേശ വിദ്യാര്‍ഥികളെ കാണാതായി

എംഎംഡിഎംഎ യുമായി ആലപ്പുഴയില്‍ ഭാര്യയും ഭര്‍ത്താവും പിടിയില്‍

നിലമ്പൂരില്‍ 12 സ്ഥാനാര്‍ത്ഥികള്‍, പി വി അന്‍ വറിന് 52 കോടി രൂപയുടെ ആസ്തി

വിശ്വാസികള്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവം : ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റി

മുനമ്പത്ത് യുവാവ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies