Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നര്‍മ്മദ പരിക്രമയാത്ര തനിക്ക് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവം; യാത്രയ്‌ക്ക് സഹായിച്ചത് ആര്‍എസ്എസും അമിത്ഷായുമെന്ന് ദിഗ് വിജയ്‌സിങ്

ഞാന്‍ ഷായെ കണ്ടിട്ടില്ല, പക്ഷേ ഉചിതമായ രീതിയില്‍ അദ്ദേഹത്തോട് നന്ദി പ്രകടിപ്പിച്ചു. യാത്രയ്‌ക്കിടെ ആര്‍എസ്എസ് പ്രവര്‍ത്തകരുമായും കണ്ടുമുട്ടി. ബറൂച്ച് പ്രദേശത്തുകൂടി കടന്നുപോയപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു ദിവസം മാഞ്ചി സമാജ് ധര്‍മ്മശാലയില്‍ താമസം ഒരുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2021, 01:51 pm IST
in India

ഭോപ്പാല്‍ : നര്‍മ്മദ പരിക്രമ യാത്ര പൂര്‍ത്തിയാക്കാന്‍ തന്നെ സഹായതിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംഘപ്രവര്‍ത്തകരുമെന്ന് വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. നാല് വര്‍ഷം മുമ്പാണ് അദ്ദേഹം ഭാര്യയും പത്രപ്രവര്‍ത്തകയായ അ മൃതയ്‌ക്കൊപ്പം നര്‍മ്മദാ നദിയുടെ തീരത്ത് കാല്‍നടയായി പര്യടനം നടത്തിയത്. തന്റെ പഴയ സഹപ്രവര്‍ത്തകന്‍ ഒ.പി. ശര്‍മ്മയുടെ ‘നര്‍മ്മദ കേ പഥിക്ക്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  

യാത്രയ്‌ക്കിടെ ഒരു ദിവസം ഞങ്ങള്‍ ഗുജറാത്തിലെ ലക്ഷ്യസ്ഥാനത്ത് രാത്രി 10 മണിക്ക് എത്തി. വനമേഖലയില്‍ മുന്നോട്ടുള്ള വഴിയില്ല, രാത്രി തങ്ങാനുള്ള സൗകര്യവുമില്ല. അപ്പോള്‍ ഒരു ഫോറസ്റ്റ് ഓഫീസര്‍ വന്നു, ഞങ്ങള്‍ക്ക് സഹായം നല്‍കാന്‍ അമിത് ഷാ നിര്‍ദ്ദേശിച്ചതായി അദ്ദേഹം അറിയിച്ചു.  

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. അദ്ദേഹത്തിന്റേയും ആര്‍എസ്എസിന്റേയും ഏറ്റവും വലിയ വിമര്‍ശകനാണ് ഞാന്‍. പക്ഷേ പര്‍വതങ്ങളിലൂടെ ഞങ്ങള്‍ക്കായി അദ്ദേഹം വഴിയൊരുക്കി, ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും ഭക്ഷണം ക്രമീകരിച്ചു. ഞങ്ങളുടെ യാത്രയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് അമിത് ഷാ ഉറപ്പുവരുത്തി.  

ഇന്നുവരെ ഞാന്‍ ഷായെ കണ്ടിട്ടില്ല, പക്ഷേ ഉചിതമായ രീതിയില്‍ അദ്ദേഹത്തോട് നന്ദി പ്രകടിപ്പിച്ചു. യാത്രയ്‌ക്കിടെ ആര്‍എസ്എസ് പ്രവര്‍ത്തകരുമായും കണ്ടുമുട്ടി. ബറൂച്ച് പ്രദേശത്തുകൂടി കടന്നുപോയപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു ദിവസം മാഞ്ചി സമാജ് ധര്‍മ്മശാലയില്‍ താമസം ഒരുക്കി. ഞങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിരുന്ന ഹാളിലെ ചുമരുകളില്‍ ആര്‍എസ്എസ് നേതാക്കളായ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെയും മാധവറാവു സദാശിവറാവു ഗോള്‍വാള്‍ക്കറുടെയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. എന്തിനാണ് തനിക്ക് വേണ്ടി ഇത്രയും ബുദ്ധിമുട്ടുന്നതെന്ന് ചോദിച്ചപ്പോള്‍ താനുമായി കൂടിക്കാഴ്ച നടത്തുവാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നെന്ന് അവര്‍ പറഞ്ഞതായും ദിഗ് വിജയ് സിങ്  

മതവും രാഷ്‌ട്രീയവും വ്യത്യസ്തമാണെന്ന് ജനം മനസ്സിലാക്കാണം. ഇത് ആളുകള്‍ തിരിച്ചറിയാന്‍ വേണ്ടിയാണ് ഇതെല്ലാം പറയുന്നത്. നര്‍മ്മദ തീര്‍ത്ഥാടനകാലത്ത് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് ആര്‍എസ്എസും അമിത്ഷായുമാണ്. ഒരു യുവമോര്‍ച്ച നേതാവും, മൂന്ന്ബിജെപി പ്രവര്‍ത്തകരും ഞങ്ങളുടെ പരിക്രമ സംഘത്തിനൊപ്പം ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017ലെ പര്യടനം പൂര്‍ണമായും ആത്മീയവും മതപരവും ആണെന്നും രാഷ്‌ട്രീയ ധ്വനികള്‍ ഇല്ലാത്തതാണെന്നും യാത്രാ വേളയില്‍ തന്നെ ദിഗ് വിജയ് സിങ് വ്യക്തമാക്കിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി സുരേഷ് പചൗരി, കാന്തിലാല്‍ ഭൗരിയ തുടങ്ങിയവരും പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിച്ച

Tags: ആര്‍എസ്എസ്bjpcongressഅമിത് ഷാദിഗ്‌വിജയ സിംഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

India

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

Kerala

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

Kerala

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

Kerala

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

പുതിയ വാര്‍ത്തകള്‍

ഒന്നരവയസ്സുള്ള അര്‍ഷിദ് അനുഭവിച്ചത് പത്ത് ആയുസ്സിന്റെ ദുരിതം…ഒടുവില്‍ സ്നേഹനിധിയായ മുത്തച്ഛന്റെ കൈകളില്‍ എത്തുംമുന്‍പ് അര്‍ഷിദ് വിടപറഞ്ഞു

മുൻ ടിഎംസി എംഎൽഎ ഖോകൻ ദാസിനെ അറസ്റ്റ് ചെയ്തു ; ചുമത്തിയത് കൊള്ളയടിക്കൽ ഉൾപ്പെടെ നിരവധി ഗുരുതരമായ കുറ്റങ്ങൾ 

വാരഫലം: ജൂണ്‍ 01 മുതല്‍ 07 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, പുതിയ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും

ഓസ്‌കർ ജേത്രി മാർസിയ ലൂക്കസ് അന്തരിച്ചു, സ്റ്റാർ വാർസിന്റെ എഡിറ്റർ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിന്‍ സമയത്തിൽ ജൂണ്‍ 15 മുതല്‍ മാറ്റം

അനുഭവം: ജന്മാന്തര ജീവിതങ്ങള്‍-1

കഥ: അവസാനത്തെ പെണ്ണ്-1

തോട്ടപ്പള്ളി സ്പില്‍വേയില്‍ സന്ദര്‍ശനം നടത്തിയ കുട്ടനാട് എം എല്‍ എ റെജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍

ബോധവും ഊര്‍ജവും: സൃഷ്ടിയിലെ ദ്വൈതം

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.