Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘മറക്കരുത്, 1921ന്റെ ഇരകളുടെ പിന്‍തലമുറക്കാര്‍ ജീവിച്ചിരിപ്പുണ്ട്’; പ്രശസ്ത നര്‍ത്തകി സ്മിത രാജന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നു

മലപ്പുറം ജില്ലയിലെ കരിങ്ങമണ്ണ തറവാട്ടില്‍ നിന്ന് 1921ലെ മതഭീകരക്കാലത്ത് പ്രാണന്‍ രക്ഷിക്കാന്‍ രക്ഷപ്പെട്ടോടിയ ആറു വയസ്സുകാരിയാണ് പിന്നീടു ലോകമറിഞ്ഞ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയായത് എന്നു മുത്തശ്ശിയെ പരിചയപ്പെടുത്തിയാണ് സ്മിത രാജന്‍ അക്കാലത്തെ അവസ്ഥ ഓര്‍മിപ്പിക്കുന്നത്. മുത്തശ്ശിയുടെ മനസ്സില്‍ പതിഞ്ഞ ഭീതി എന്റെ മനസ്സിലേക്ക് പകര്‍ന്നുതന്നിട്ടുണ്ടെന്നും സ്മിത പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2021, 12:16 pm IST
in Social Trend

കൊച്ചി: 1921ലെ ഭീകരതയുടെയും മതഭ്രാന്തിന്റെയും ഇരകളുടെ പിന്‍തലമുറക്കാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നു മറക്കരുതെന്ന് പ്രശസ്ത നര്‍ത്തകി സ്മിത രാജന്‍. മാപ്പിളക്കലാപത്തെ സ്വാതന്ത്ര്യസമരമാക്കാനുള്ള ശ്രമം തീവ്രമായി തുടരുമ്പോഴാണ്, വിഖ്യാത നാട്യഗുരുവും ആചാര്യയുമായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരക്കുട്ടിയായ സ്മിത രാജന്റെ ഫെയ്‌സ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്. കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും കല്യാണിക്കുട്ടിയമ്മയുടെയും മകള്‍ പ്രശസ്ത നര്‍ത്തകിയും ഗുരുവുമായ ശ്രീദേവി രാജന്റെ മകളാണ് സ്മിത.  

മലപ്പുറം ജില്ലയിലെ കരിങ്ങമണ്ണ തറവാട്ടില്‍ നിന്ന് 1921ലെ മതഭീകരക്കാലത്ത് പ്രാണന്‍ രക്ഷിക്കാന്‍ രക്ഷപ്പെട്ടോടിയ ആറു വയസ്സുകാരിയാണ് പിന്നീടു ലോകമറിഞ്ഞ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയായത് എന്നു മുത്തശ്ശിയെ പരിചയപ്പെടുത്തിയാണ് സ്മിത രാജന്‍ അക്കാലത്തെ അവസ്ഥ ഓര്‍മിപ്പിക്കുന്നത്. മുത്തശ്ശിയുടെ മനസ്സില്‍ പതിഞ്ഞ ഭീതി എന്റെ മനസ്സിലേക്ക് പകര്‍ന്നുതന്നിട്ടുണ്ടെന്നും സ്മിത പറയുന്നു. മുത്തശ്ശിക്കൊപ്പം വീണ്ടും ആ തറവാട്ടിലേക്ക് പോയതും വിവരിക്കുന്നു. ഇതെല്ലാം മനസ്സില്‍ പേറുന്ന തലമുറ ജീവിച്ചിരിക്കുമ്പോഴാണ് അക്കാലത്തെ കലാപത്തെ വെള്ളപൂശാനും സ്വാതന്ത്ര്യസമരമാക്കാനും ഭരണാധികാരികള്‍ അടക്കം ശ്രമിക്കുന്നതെന്ന് സ്മിത രാജന്‍ കുറ്റപ്പെടുത്തുന്നു.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമെന്ന് പറഞ്ഞ് വ്യാഖ്യാനിക്കാനും വെള്ളപൂശാനും ശ്രമിക്കുന്ന നവ ചരിത്രകാരന്‍മാരും, ബുദ്ധിജീവികളും, നാടുവാഴികളും… അന്നത്തെ ഭീകരതയുടെ ഇരകളുടെ ഒരു പിന്‍തലമുറ ഇവിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് മറക്കരുത്. സത്യം മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി, സ്മിത രാജന്‍ ഓര്‍മപ്പെടുത്തുന്നു. കല്യാണിക്കുട്ടിയമ്മയ്‌ക്കൊപ്പമുള്ള ചിത്രവും ഫെയ്‌സ്ബുക്കിലെ കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Tags: riotMappila Lahala1921
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

ജുന അഖാര സന്യാസമഠത്തിന്‍റെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി (വലത്ത്)
Kerala

കേരള കുംഭമേള…ഹിന്ദുവിന്റെ മുന്നേറ്റം മലപ്പുറത്ത് നിന്നു തന്നെ തുടങ്ങണമെന്നത് 1921ല്‍ ജീവന്‍ വെടിഞ്ഞവരുടെ നിശ്ചയമാണെന്ന് രാമസിംഹന്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

World

ബംഗ്ലാദേശിൽ ജീവിക്കാൻ ഭയം, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു; ദീപു ചന്ദ്രദാസിന്റെ സഹോദരൻ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.