Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലൗ, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം; വസ്തുതകളെക്കുറിച്ച് അന്വേഷണമില്ല, ചര്‍ച്ച വഴിതിരിച്ചുവിടാന്‍ നീക്കം, ബിഷപ്പിന്റെ വാക്കുകൾ സമുദായങ്ങൾക്ക് എതിരല്ല

കേരളത്തില്‍ മതസൗഹാര്‍ദം തകരുന്നതൊന്നുമുണ്ടായിട്ടില്ല. ഒരു സമുദായത്തിലെ ഏതാനും ചില ഛിദ്ര ശക്തികളുടെ ജിഹാദി പ്രവര്‍ത്തനങ്ങളെപ്പറ്റി മാത്രമാണ് ബിഷപ്പ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു സമുദായത്തിനും എതിരുമല്ല. പക്ഷേ, അദ്ദേഹത്തിന്റെ പരാമര്‍ശത്തോടെ കേരളത്തിലെ മതസൗഹാര്‍ദം ഇടിഞ്ഞുതകര്‍ന്നുവീണു എന്ന മട്ടിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു നേതാക്കളും പ്രതികരിക്കുന്നത്.

ശ്രീജിത്ത് കെ.സി. by ശ്രീജിത്ത് കെ.സി.
Sep 22, 2021, 10:16 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ലൗ, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിലെ വസ്തുതകളെക്കുറിച്ച് അന്വേഷണം നടത്താതെ പ്രശ്‌നം വഴിതിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍, യുഡിഎഫ് നീക്കം. ബിഷപ്പിന്റെ പരാമര്‍ശം മതസൗഹാര്‍ദത്തിന് കോട്ടം തട്ടിച്ചെന്ന് വരുത്തി, അത് പരിഹരിക്കാനെന്ന പേരില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

പരാമര്‍ശത്തിന്റെ പേരില്‍ സിപിഎമ്മും കോണ്‍ഗ്രസും ആദ്യം ബിഷപ്പിനെ കടന്നാക്രമിക്കുകയാണ് ചെയ്തത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിഷപ്പിന് പിന്തുണയേറുന്നതു കണ്ട ഇരുവിഭാഗം നേതാക്കളും നിലപാട് മാറ്റി ബിഷപ്പുമാരുമായി ചര്‍ച്ചയ്‌ക്കിറങ്ങി. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി മനസ്സിലാക്കിയ കെ. സുധാകരനും വി.ഡി. സതീശനും ചങ്ങനാശേരി അരമനയിലെത്തി ചര്‍ച്ച നടത്തിയെങ്കിലും കേരളം നേരിടുന്ന പ്രധാന പ്രശ്‌നമായ നാര്‍ക്കോട്ടിക് ജിഹാദിനെ എതിര്‍ക്കാന്‍ ഇരുവരും തയ്യാറായില്ല. പ്രശ്‌നം കെട്ടടങ്ങിയിട്ടില്ലെന്ന് മനസ്സിലായതോടെയാണ് മതനേതാക്കളുടെ ചര്‍ച്ച തട്ടിക്കൂട്ടിയത്.  

കേരളത്തില്‍ മതസൗഹാര്‍ദം തകരുന്നതൊന്നുമുണ്ടായിട്ടില്ല. ഒരു സമുദായത്തിലെ ഏതാനും ചില ഛിദ്ര ശക്തികളുടെ ജിഹാദി പ്രവര്‍ത്തനങ്ങളെപ്പറ്റി മാത്രമാണ് ബിഷപ്പ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു സമുദായത്തിനും എതിരുമല്ല. പക്ഷേ, അദ്ദേഹത്തിന്റെ പരാമര്‍ശത്തോടെ കേരളത്തിലെ മതസൗഹാര്‍ദം ഇടിഞ്ഞുതകര്‍ന്നുവീണു എന്ന മട്ടിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു നേതാക്കളും പ്രതികരിക്കുന്നത്.

അതിനാല്‍ ‘തകര്‍ന്നു കിടക്കുന്ന മതസൗഹാര്‍ദം വീണ്ടും കെട്ടിപ്പൊക്കാനാണ്’ കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ഇടതുപക്ഷത്തിനൊപ്പമുള്ള ചില മതനേതാക്കളെ വിളിച്ച് യോഗം തട്ടിക്കൂട്ടിയത്. ഇത്തരം ചര്‍ച്ചകള്‍ നടത്തി എല്ലാം ഭദ്രമായെന്ന് വരുത്തിത്തീര്‍ക്കുക മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അങ്ങനെ പാലാ ബിഷപ്പു പറഞ്ഞ, ഗുരുതരമായ കാര്യത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമം. മാത്രമല്ല ബിഷപ്പു പറഞ്ഞ കാര്യം മതനേതാക്കളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തുമില്ല. ഇത്തരം ചര്‍ച്ചകളും പൊയ്‌വെടികളും കോലാഹലങ്ങളുമല്ല, പകരം ബിഷപ്പു പറഞ്ഞ കാര്യത്തില്‍ കാര്യക്ഷമമായ അന്വേഷണമാണ് വേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ അതിനു മുതിരുന്നില്ല.

കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദീപികയെ തള്ളിപ്പറയുക മാത്രമാണുണ്ടായത്. സിറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞിരുന്ന ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം യോഗത്തില്‍ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്.  

Tags: LoveNarcotic JihadkeralaBishop
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

Kerala

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

Career

രാജ്യത്തെ പ്രമുഖനിര്‍മ്മാണക്കമ്പനികള്‍ കേരളത്തില്‍നിന്നുള്ള എന്‍ജിനിയര്‍മാരെ തേടുന്നു

Football

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ, കേരളത്തിലേക്കില്ല, മോദിയേയും സച്ചിനെയും കാണും

പുതിയ വാര്‍ത്തകള്‍

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies