Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചിത്രകലയിലും പ്രാഗത്ഭ്യം തെളിയിച്ച് യുവ മിമിക്രി കലാകാരന്മാര്‍, കരവിരുത് പ്രകടമായത് പനയ്‌ക്കോട് വി.കെ. കാണി ഗവ. സ്‌കൂളിലെ ക്ലാസ് മുറിയിൽ

ആര്‍. ഗോപകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2021, 04:46 pm IST
in Thiruvananthapuram

നെടുമങ്ങാട്: ചിരിപ്പിക്കാന്‍ മാത്രമല്ല ചിന്തിപ്പിക്കാനും വര്‍ണങ്ങളുടെ വിസ്മയങ്ങള്‍ തീര്‍ക്കാനും തങ്ങള്‍ക്കറിയാമെന്ന് തെളിയിക്കുകയാണ് മിമിക്രി താരങ്ങളായ യുവാക്കള്‍. കല ഏതാണെങ്കിലും തങ്ങളുടെ കൈകളില്‍ സുരക്ഷിതമാണെന്ന് താരങ്ങള്‍.

കൊവിഡ് മഹാമാരിക്കുശേഷം സ്‌കൂള്‍തുറക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചതോടെ സ്‌കൂളിലെത്തുന്ന കുട്ടികളെ വരവേല്‍ക്കാന്‍ ക്ലാസ് മുറികള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പനയ്‌ക്കോട് വി.കെ. കാണി ഗവ. സ്‌കൂളിലെ ക്ലാസ് മുറിയിലാണ് യുവ മിമിക്രി കലാകാരന്മാരുടെ കരവിരുത് പ്രകടമായത്. മിമിക്രി താരവും സംവിധായകനും സ്‌ക്രിപ്റ്റ് റൈറ്ററുമായ നെടുമങ്ങാട് പനയ്‌ക്കോട് സ്വദേശി സിനു സാഗറും മിമിക്രി താരവും ആര്‍ട്ടിസ്റ്റുമായ നെടുമങ്ങാട് ജിജുവും ആണ് തങ്ങളുടെ കരവിരുത് തെളിയിച്ചിരിക്കുന്നത്. ചിരിപ്പിച്ചാലും വരച്ചാലും ജീവനോപാധിക്കുവേണ്ടി മാറി ചവിട്ടുന്ന കളം കലയ്‌ക്ക് തടസമാകില്ലെന്ന് ഇവരുടെ പക്ഷം.

ഒരുകാലത്ത് മറ്റുള്ളവരെ ചിരിപ്പിച്ചു ജീവിച്ച ഇവര്‍ കഷ്ടതകള്‍ നിറഞ്ഞ ജീവിതത്തില്‍ സ്വയം ചിരിക്കാറില്ലെന്നും അതിനുള്ള അവസരം പലപ്പോഴും നഷ്ടമാകുന്നുവെന്നും ഇവര്‍ പറയുന്നു. കൊവിഡ് കാലം തകര്‍ത്തെറിഞ്ഞ കലാജീവിതത്തില്‍, ഒറ്റപ്പെട്ടുപോയ ഈ കലാകാരന്മാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് സ്‌കൂളിലെ ചിത്രരചനകള്‍. ആഘോഷപരിപാടികള്‍ അന്യം നിന്നുപോയ ഈ കാലഘട്ടത്തില്‍ മിമിക്രി കല കൊണ്ട് കുടുംബ ബാധ്യതകള്‍ തള്ളിനീക്കാന്‍ കൊവിഡ് മഹാമാരി വളരെ ബുദ്ധിമുട്ടിച്ചു. ഉപജീവനത്തിനായി തങ്ങള്‍ക്ക് വഴങ്ങുന്ന കലയായ ചിത്രരചനയിലേക്ക് തിരിഞ്ഞു. കേരളം അറിയപ്പെടുന്ന പല മികച്ച കലാകാരന്മാരും വീടുവീടാന്തരം ഉണക്ക മീന്‍ വിറ്റും പച്ചക്കറി വിറ്റും പെയിന്റ് പണിക്ക് പോയുമാണ് മഹാമാരിവന്നപ്പോള്‍ കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്നത്.

തിരുവനന്തപുരം മാജിക് പ്ലാനറ്റില്‍ ജോലിചെയ്തിരുന്ന സിനു സാഗറിന് കൊവിഡ് കാലഘട്ടത്തില്‍ ടൂറിസംമേഖല അടച്ചതോടെ ആ വരുമാനവും നിലച്ചു. സ്‌കൂളുകളില്‍ താത്കാലിക ജീവനക്കാരനായി ജോലി ചെയ്യുന്ന ജിജുവിനും വരുമാനം നിലച്ചു. ഓണ്‍ലൈന്‍വഴി നല്‍കുന്ന ചിത്രരചനപരിശീലനത്തില്‍ ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിതം. പഴയതുപോലെ ഉത്സവങ്ങളും ആഘോഷപരിപാടികളും തിരികെ വന്നാല്‍ മാത്രമേ മറ്റുള്ളവരെ പോലെ സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ സാധിക്കൂവെന്ന് ഇവര്‍ പറയുന്നു. ഇതുപോലെ ആയിരക്കണക്കിന് ബാലെ, നാടക, ഗാനമേള, മിമിക്രി, ലൈറ്റ് ആന്‍ഡ് സൗണ്ട് കലാകാരന്മാര്‍ എല്ലാവരും യാതനകള്‍ അനുഭവിക്കുകയാണ്. സര്‍ക്കാരിന്റെ കാരുണ്യം ലഭിക്കുമെന്ന പ്രാര്‍ഥനയോടെ ചുമരുകളില്‍ വര്‍ണങ്ങള്‍ വിതറുകയാണ് ഈ കലാകാരന്മാര്‍.

Tags: MimicryDrawingPainting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഉമ്മൻ ചാണ്ടിയുടെ അപരൻ;അന്തരിച്ചു

Thiruvananthapuram

ഓട്ടിസമൊരു തടസമല്ല, ചിത്രകലയില്‍ തിളങ്ങി അനന്തന്‍

Kerala

കലാഭവന്‍ നവാസ് അന്തരിച്ചു

India

‘ ഖുറാൻ വായിക്കാമെങ്കിൽ എനിക്ക് ഹനുമാൻ ചാലിസയും ചൊല്ലാം ‘ ; ഹനുമാൻ സ്വാമിയെ ഏറെ ഇഷ്ടം ; ഹനുമാൻ ചിത്രങ്ങൾ വരച്ച് റിസ്വാൻ ഖാൻ

Kerala

മാധ്യമങ്ങളുടെ സുരേഷ് ഗോപി വിരോധം അതിര് കടക്കുന്നു….ടിനി ടോം കാണിച്ച മിമിക്രി പോലും സുരേഷ് ഗോപിയ്‌ക്കെതിരെ ആയിരുന്നെന്ന് വ്യാഖ്യാനം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.