Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

എഴുത്തച്ഛനെ ഇരുട്ടില്‍ നിര്‍ത്തിയതെന്തിന്; ഈ അസഹിഷ്ണുത പ്രതിമയോട് മാത്രമല്ല മലയാളത്തോടുമാണ്

ആധുനിക മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെയും, ഭക്തകവികളായ പൂന്താനത്തിന്റെയും, മേല്പത്തൂര്‍ നാരായണ ഭട്ടതിരിയുടെയും ജന്മം കൊണ്ട് പവിത്രമായ ഭൂമിയാണ് മലപ്പുറം. ആധുനിക മലയാള സാഹിത്യതറവാട്ടിലെ പ്രമുഖരായ വള്ളത്തോളിന്റെയും ഉറൂബിന്റെയും ജന്മഭൂമിയും മലപ്പുറമാണ്. സംസ്‌കാരം കൊണ്ടും പൈതൃകം കൊണ്ടും അനുഗൃഹീതമായ മലപ്പുറം ജില്ലയില്‍ ഇന്നും തുഞ്ചത്തു എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ തിരൂരില്‍ സ്ഥാപിക്കുന്നതിനെതിരെ അപ്രഖ്യാപിത വിലക്കുണ്ടെന്നത് ഗൗരവതരമാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 20, 2021, 05:43 am IST
inArticle

ഹിന്ദുക്കുഷ് മലനിരകള്‍ക്കിടയില്‍ ഗാന്ധാര പൈതൃകത്തിന്റെ ഉദാത്ത മാതൃകയായി രണ്ടു ബുദ്ധപ്രതിമകള്‍ തലയുയര്‍ത്തി നിന്നിരുന്നു. ബാമിയാന്‍ ബുദ്ധനെന്ന് പുരാവസ്തുഗവേഷകരും ചരിത്ര – സംസ്‌കാരഗവേഷകരും വിശേഷിപ്പിച്ച ഒരു അത്ഭുതമായിരുന്നു ആറാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഈ പ്രതിമകള്‍.  പ്രതിമകളുടെ നിലനില്‍പ്പില്‍ അസഹിഷ്ണുക്കളായ ഇസ്ലാമിക തീവ്രവാദ സംഘടനയായ താലിബാന്‍ 2001 ല്‍ സ്‌ഫോടകവസ്തുക്കളുടെ സഹായത്താല്‍ ബാമിയാന്‍ പ്രതിമകള്‍ തകര്‍ത്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിലനിന്നിരുന്ന സിഖ് സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായ മഹാരാജ രഞ്ജിത് സിംഗിന്റെ പ്രതിമ പാക്കിസ്ഥാനില്‍ തെഹ്രീക് ഇ ലാബായിക് എന്ന നിരോധിത സംഘടനക്കാര്‍ നശിപ്പിച്ചുവെന്നത് ഈയടുത്തു കേട്ട വാര്‍ത്തയാണ്. ലക്ഷദ്വീപില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാന്‍ ഇത്‌വരെ കഴിഞ്ഞിട്ടില്ലെന്നതും നാം ഈയടുത്താണ് അറിഞ്ഞത്. മലയാള സാഹിത്യത്തിന്റെ അഭിമാനമായ ഒ.വി. വിജയന്റെ പ്രതിമ അദ്ദേഹം പഠിച്ച കോട്ടക്കല്‍ ഗവണ്‍മെന്റ് രാജാസ് ഹൈസ്‌കൂളില്‍ 2013ല്‍  സ്ഥാപിച്ചപ്പോള്‍ ഒരു കൂട്ടം അരാജകവാദികള്‍ അതു തകര്‍ത്തതും നമ്മുടെ ഓര്‍മ്മയിലുണ്ട്. മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ താലിബാനിസമെന്നാണ് ആ സംഭവത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ അന്നദ്ദേഹം പറയാന്‍ വിട്ടുപോയത് പ്രതിമ സ്ഥാപിക്കുന്നത് തന്നെ വിലക്കാന്‍ കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി ശ്രമിച്ചിരുന്നു എന്നതാണ്.  ഇന്നും മലപ്പുറം ജില്ലയില്‍ ചിലര്‍ തുടരുന്ന പ്രതിമകളോടുള്ള അസഹിഷ്ണുത തുറന്നു കാട്ടപ്പെടേണ്ടതുണ്ട് .

ആധുനിക മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെയും, ഭക്തകവികളായ പൂന്താനത്തിന്റെയും, മേല്പത്തൂര്‍ നാരായണ ഭട്ടതിരിയുടെയും ജന്മം കൊണ്ട് പവിത്രമായ ഭൂമിയാണ് മലപ്പുറം. ആധുനിക മലയാള സാഹിത്യതറവാട്ടിലെ പ്രമുഖരായ വള്ളത്തോളിന്റെയും ഉറൂബിന്റെയും ജന്മഭൂമിയും മലപ്പുറമാണ്. സംസ്‌കാരം കൊണ്ടും പൈതൃകം കൊണ്ടും അനുഗൃഹീതമായ മലപ്പുറം ജില്ലയില്‍ ഇന്നും  തുഞ്ചത്തു എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ തിരൂരില്‍ സ്ഥാപിക്കുന്നതിനെതിരെ അപ്രഖ്യാപിത വിലക്കുണ്ടെന്നത് ഗൗരവതരമാണ്. തുഞ്ചത്താചാര്യന് അര്‍ഹിച്ച ആദരത്തിനായി 2006 ല്‍ ആരംഭിച്ച മലയാള ഭാഷാസ്‌നേഹികളുടെ പരിശ്രമങ്ങള്‍ ഒന്നര ദശാബ്ദത്തിന് ശേഷവും പര്യവസാനിച്ചിട്ടില്ല. തുഞ്ചത്താചാര്യന്റെ പ്രതിമ നഗരസഭയുടെ അയിത്തം മൂലം 13 വര്‍ഷം ശില്‍പിയുടെ വീട്ടില്‍ തന്നെ അന്ധകാരത്തില്‍ തുടര്‍ന്നു. തിരൂര്‍ നഗരത്തില്‍ എവിടേയും പ്രതിമ സ്ഥാപിക്കാന്‍ തയ്യാറല്ലാത്ത നഗരസഭ ഒടുവില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പിന്റെ വികസനത്തിന് അനുവദിച്ച മൂന്നു കോടി രൂപയില്‍ പൂന്തോട്ടം നിര്‍മിക്കാനാണ് തീരുമാനിച്ചത്. തീവ്രവാദസംഘടനകളുടെ ഭീഷണിക്ക് വഴങ്ങിയ ഭരണകൂടങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ ബുദ്ധനും പാകിസ്ഥാനിലെ മഹാരാജ രഞ്ജിത്ത് സിംഗിന്റെ പ്രതിമയും മലപ്പുറത്തെ തുഞ്ചത്താചാര്യന്റെ പ്രതിമയും തമ്മില്‍ എത്ര ദൂരമുണ്ടെന്ന് ചിന്തിപ്പിക്കുന്നതാണ് ഈ സംഭവങ്ങള്‍. താലിബാനും തെഹ്രീക് ഇ ലാബായിക്കും മലപ്പുറത്തെ തീവ്രവാദശക്തികളും ഒരേ അച്ചില്‍ വാര്‍ത്ത നാണയങ്ങളാണ്. പരിഷ്‌കൃതസമൂഹത്തില്‍ ഒരിടത്തുമില്ലാത്ത പ്രതിമയോടുള്ള അസഹിഷ്ണുത എന്ത് കൊണ്ട് മലപ്പുറം ജില്ലയില്‍ മാത്രമായി കാണപ്പെടുന്നു എന്ന് മതേതര കേരളം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  

ഈ വിരോധാഭാസത്തിനെതിരെ കേരളത്തിന്റെ പൊതുമനസ്സ് ഉണരണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. മലപ്പുറം ജില്ലയില്‍ പ്രതിമ സ്ഥാപിക്കാന്‍ കഴിയില്ലെന്ന് മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണികള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കേരളത്തിന്റെ ഭരണചക്രങ്ങള്‍ നിയന്ത്രിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അധികാരത്തിന്റെ അപ്പക്കഷ്ണത്തിനായി എസ്ഡിപിഐയുമായി സഖ്യം ചെയ്ത ഇടതു മുന്നണി, അവരുടെ ആശയങ്ങള്‍ തങ്ങളുടേതാക്കി മാറ്റിയിരിക്കുകയാണ്.  

തുഞ്ചത്താചാര്യന്റെ പ്രതിമക്ക് വിലക്കുള്ള ഇതേ മലപ്പുറത്താണ് ചരിത്രത്തിന്റെയോ ഐതിഹ്യത്തിന്റെയോ തെളിവുകളില്ലാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വീരപുരുഷനാക്കി സ്മാരകങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും ജില്ലാ ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന മുസ്ലിംലീഗും മത്സരിക്കുന്നത്.  

മാപ്പിള ലഹളയെന്ന വര്‍ഗീയകലാപത്തിന് നേതൃത്വം നല്‍കിയ കുഞ്ഞഹമ്മദ് ഹാജിയോട് കാണിക്കുന്ന പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും, തുഞ്ചത്ത് ആചാര്യനോട് കാണിക്കുന്ന അവഗണനയും അവജ്ഞയും തീവ്രവാദ സംഘടനകളെ സന്തോഷിപ്പിക്കാനാണെന്ന് കേരളപൊതുസമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്.  

ഈ ഇരട്ടത്താപ്പിനെയാണ് ഭാരതീയ ജനതാപാര്‍ട്ടി ചോദ്യം ചെയ്യുന്നത്. നമ്മുടെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുന്നതിന് വേണ്ടി സമരരംഗത്തിറങ്ങുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഈ പോരാട്ടത്തിന്റെ ഉദ്ഘാടനം ഭാരതീയജനതപാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് തിരൂരില്‍ നിര്‍വഹിക്കും. മലയാളഭാഷയുടെ പിതാമഹന് ആദരം അര്‍പ്പിക്കാനുള്ള നമ്മുടെ ദൗത്യത്തിനാണ് തുടക്കം കുറിക്കുന്നത്. മലയാളത്തെ സ്‌നേഹിക്കുന്നവരുടെ മനസ്സും പിന്തുണയും ഇതിനൊപ്പമുണ്ടാകണം.

കെ.കെ. സുരേന്ദ്രന്‍

Tags: Thunchath Ramanujan Ezhuthachancommunalism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

Kerala

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

Varadyam

പാതിരി മലയാളം എന്ത്‌കൊണ്ട് ആധുനിക മലയാളമായില്ല?

Varadyam

എഴുത്തച്ഛനില്ലെങ്കില്‍ കേരളമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.