Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വകുപ്പുകള്‍ ഭൂമി വിട്ടു നല്‍കിയില്ല; കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ നിര്‍മാണം ഇനിയും വൈകുമെന്ന് ഹൈക്കോടതിയില്‍ ദേശീയപാതാ അതോറിറ്റി

കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വനംവകുപ്പ് ഒരു വര്‍ഷത്തെ അനുമതി മാത്രമാണ് നല്കിയിട്ടുള്ളത്. തുരങ്കത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജൂണ്‍ 8ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ദേശീയപാത അതോറിറ്റി ഇക്കാര്യം അറിയിച്ചിരുന്നു. വനംവകുപ്പ് നല്കിയ അനുമതി ഒക്‌ടോബര്‍ 30ന് അവസാനിക്കും.

എം.എ. ഷാജി by എം.എ. ഷാജി
Sep 19, 2021, 10:42 am IST
in Kerala

തൃശ്ശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ നിര്‍മാണം ഇഴയുന്നു. തുരങ്കത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ ലഭിച്ച വനഭൂമിക്ക് തുല്യമായ റവന്യൂ ഭൂമി സര്‍ക്കാര്‍ ഇതുവരെ വിട്ടുനല്കാത്തതാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാന്‍ കാരണം.  

കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വനംവകുപ്പ് ഒരു വര്‍ഷത്തെ അനുമതി മാത്രമാണ് നല്കിയിട്ടുള്ളത്. തുരങ്കത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജൂണ്‍ 8ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ദേശീയപാത അതോറിറ്റി ഇക്കാര്യം അറിയിച്ചിരുന്നു. വനംവകുപ്പ് നല്കിയ അനുമതി ഒക്‌ടോബര്‍ 30ന് അവസാനിക്കും. ഇതിനുള്ളില്‍ പൊതുമരാമത്ത്, റവന്യൂ വകുപ്പുകള്‍ തത്തുല്യമായ ഭൂമി വിട്ടുനല്കണം. വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം എന്നീ കാര്യങ്ങളില്‍ വകുപ്പ് മന്ത്രാലയത്തിന്റെ ഉത്തരവിലെ നിബന്ധന പാലിക്കണമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുത്തിട്ടില്ല.

കുതിരാന്‍ തുരങ്കത്തിന്റെ മുകളില്‍ നിന്നും റോഡിന്റെ ഇരുവശങ്ങളില്‍ നിന്നുമുള്ള മണ്ണിടിച്ചില്‍ തടയാന്‍ ആവശ്യമായ പണികള്‍ നടത്തുന്നതിന് വനഭൂമി വിട്ടുകിട്ടുന്നതിനായി കേരള വനം വകുപ്പില്‍ ദേശീയപാത അതോറിറ്റി അപേക്ഷ നല്കിയിരുന്നു. കേന്ദ്ര വനം-പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം മന്ത്രാലയത്തിലും ദേശീയപാത അതോറിറ്റി അധികൃതര്‍ അപേക്ഷ  സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പീച്ചി വൈല്‍ഡ് ലൈഫ് സാന്‍ച്ചുറിയില്‍ നിന്നും (0.9984 ഹെക്ടര്‍) തൃശ്ശൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും (0.4334 ഹെക്ടര്‍) ലഭിക്കുന്ന ഭൂമിയില്‍ നിര്‍മാണം നടത്താനുള്ള സ്റ്റേജ് -വണ്‍ അനുമതി നല്കി വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 ജനു. 31ന് ഉത്തരവിട്ടിരുന്നു.  

ഉത്തരവിന്റെ 5 ാമത്തെ നിബന്ധന പ്രകാരം റവന്യൂഭൂമി നല്കിയാല്‍ മാത്രമേ രണ്ടാംഘട്ടത്തിന് അനുമതി ലഭിക്കുകയുള്ളൂ. ഉത്തരവ് പുറപ്പെടുവിച്ച് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഭൂമി ഇതുവരെ വിട്ടുനല്കിയിട്ടില്ല. റവന്യൂ ഭൂമി  വിട്ടുനല്കണമെന്ന് ദേശീയപാത അതോറിറ്റിയും ആവശ്യപ്പെട്ടിരുന്നു. കുതിരാനിലെ ഒരു തുരങ്കം തുറക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുപ്രവര്‍ത്തകന്‍ ഷാജി കോടങ്കണ്ടത്ത് നേരത്തേ നല്കിയ ഹര്‍ജിയുടെ മറുപടിയിലാണ് ദേശീയപാത അതോറിറ്റി ഈ ആവശ്യം ഉന്നയിച്ചത്.

Tags: courtconstructionAuthorityതുരങ്കംKuthiran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

India

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

Kerala

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

Kerala

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

പുതിയ വാര്‍ത്തകള്‍

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.