Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാപ്പിള കലാപത്തിനിരയായ ഹിന്ദുക്കള്‍ക്ക് ആശ്വാസം നല്‍കണമെന്ന് സിപിഎം; 1973ലെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പ്രമേയം പുറത്ത്

അച്ചുതമേനോന്‍ സര്‍ക്കാര്‍ മാപ്പിളക്കലാപകാരികള്‍ക്ക് രാഷ്‌ട്രീയപ്പെന്‍ഷന്‍ നല്‍കി ആദരിക്കാനെടുത്ത നീക്കത്തോടുള്ള പ്രതികരണമായാണ് സിപിഎം സംസ്ഥാനക്കമ്മറ്റി പ്രമേയം പാസാക്കിയത്. പ്രമേയം പൂര്‍ണരൂപത്തില്‍ 1973 നവംബര്‍ 17ന്റെ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2021, 10:07 am IST
in Kerala

കൊച്ചി: മാപ്പിളക്കലാപത്തിന് ഇരകളായവര്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകണമെന്ന് സിപിഎം പ്രമേയം. 2021ലെ അല്ല 1973ലെ സിപിഎമ്മാണ് മാപ്പിളക്കലാപം വര്‍ഗീയമായി കലാശിച്ച ഒന്നാണെന്ന് വ്യക്തമാക്കിയത്. ഹിന്ദുവംശഹത്യയെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കാന്‍ സ്പീക്കറും സിപിഎമ്മും കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോഴാണ് 1973ല്‍ പാര്‍ട്ടി സ്റ്റേറ്റ് കമ്മറ്റി അംഗീകരിച്ച പ്രമേയം തിരിഞ്ഞുകുത്തുന്നത്.  

മാപ്പിളക്കലാപത്തിന്റെ വര്‍ഗീയസ്വഭാവം മറച്ചുവെച്ച് ഹിന്ദുക്കള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ മൂടിവെക്കാനുള്ള മുസ്ലീംലീഗ് നീക്കങ്ങള്‍ക്ക് അച്ചുതമേനോന്റെ നേതൃത്വത്തിലുള്ള വലത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൂട്ടുനില്‍ക്കുന്നുവെന്നായിരുന്നു അന്ന് സിപിഎമ്മിന്റെ ആക്ഷേപം. മാപ്പിളക്കലാപം വര്‍ഗീയലഹളയായി മാറിയതോടെ നിരവധി ഹിന്ദുകുടുംബങ്ങള്‍ അക്രമത്തിനിരയായതായി സിപിഎം പ്രമേയം ചൂണ്ടിക്കാട്ടുന്നു.

അച്ചുതമേനോന്‍ സര്‍ക്കാര്‍ മാപ്പിളക്കലാപകാരികള്‍ക്ക് രാഷ്‌ട്രീയപ്പെന്‍ഷന്‍ നല്‍കി ആദരിക്കാനെടുത്ത നീക്കത്തോടുള്ള പ്രതികരണമായാണ് സിപിഎം സംസ്ഥാനക്കമ്മറ്റി പ്രമേയം പാസാക്കിയത്. പ്രമേയം പൂര്‍ണരൂപത്തില്‍ 1973 നവംബര്‍ 17ന്റെ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധികരിച്ചു.

‘ജന്മിവിരുദ്ധവും സാമ്രാജ്യവിരുദ്ധവുമായി തുടങ്ങി വര്‍ഗ്ഗീയമായി കലാശിച്ച ലഹളയുടെ ഫലമായി ആയിരക്കണക്കിന് മുസ്ലീം കുടുംബങ്ങള്‍ പലതരം മര്‍ദനങ്ങളും യാതനകളും അനുഭവിക്കുന്നതിനിടയായിട്ടുണ്ട്. അതിനുവരെ ഇടയാക്കിയത് മുഖ്യമായും അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികളാണ്. അതേ അവസരത്തില്‍ അതൊരു വര്‍ഗീയലഹളയായി മാറിയതിനെത്തുടര്‍ന്ന് നിരവധി ഹിന്ദുകുടുംബങ്ങള്‍ മുസ്ലീംലഹളക്കാരുടെ ആക്രമണത്തിന്നിരയായിട്ടുണ്ട്. ഇതിനാല്‍ ആദ്യത്തെ കൂട്ടരെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരെന്ന നിലയ്‌ക്ക് ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്നതോടൊപ്പം രണ്ടാമത്തെ കൂട്ടര്‍ക്ക് യാതൊരു ആശ്വാസവും നല്‍കേണ്ടതില്ലെന്ന് ഗവണ്‍മെന്റ് തീരുമാനിച്ചത് തെറ്റായിപ്പോയെന്നാണ് കമ്മറ്റിയുടെ അഭിപ്രായം. ഇത് പുനഃപരിശോധിച്ച് ഇരുവിഭാഗങ്ങള്‍ക്കും ആശ്വാസം കൊടുക്കാന്‍ വേണ്ട നടപടിയെടുക്കണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. (ദേശാഭിമാനി 17.11. 73)

Tags: സംസ്ഥാനcpimmappila
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

Kerala

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.