Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാം വിലാസ് പസ്വാന്റെ ചരമവാര്‍ഷികത്തിന് മോദിയുടെ വൈകാരികക്കുറിപ്പ്; അകന്നുനില്‍ക്കുന്ന മകന്‍ ചിരാഗിനും മനസ്സലിഞ്ഞു; കുറിപ്പ് പങ്കുവെച്ച് ചിരാഗ്

മോദിയെ വിടാതെ പിന്തുടര്‍ന്ന നേതാവായിരുന്നു ബീഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായിരുന്ന രാംവിലാസ് പസ്വാന്‍. ഇദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച നരേന്ദ്രമോദി ഹൃദയത്തിന്റെ ഭാഷയില്‍ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2021, 08:47 pm IST
in India

ന്യൂദല്‍ഹി: മോദിയെ വിടാതെ പിന്തുടര്‍ന്ന നേതാവായിരുന്നു ബീഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായിരുന്ന രാംവിലാസ് പസ്വാന്‍. ഇദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച നരേന്ദ്രമോദി ഹൃദയത്തിന്റെ ഭാഷയില്‍ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈ കത്ത് വായിച്ച, ഈയിടെ ബിജെപിയില്‍ നിന്നകന്നുനില്‍ക്കുന്ന രാം വിലാസ് പസ്വാന്റെ മകന്‍ ചിരാഗിനും മനസ്സലിഞ്ഞു. ഉടനെ മോദിയുടെ കത്ത് ചിരാഗും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ കത്തിന് വായനക്കാരേറി.

ഈ ദിവസം തന്റെ  ജീവിതത്തിലെ മറക്കാനാവാത്ത വൈകാരിക ദിനമാണെന്നും രാംവിലാസ് പസ്വാനെ വല്ലാതെ നഷ്ടപ്പെടുന്നുവെന്നും കുറിച്ചുകൊണ്ടാണ് മോദിയുടെ കത്ത് തുടങ്ങുന്നത്. പസ്വാനെ ദളിതരുടെയും പിന്നാക്കക്കാരുടെയും പാവങ്ങളുടെയും ചാമ്പ്യന്‍ എന്നും മോദി വിശേഷിപ്പിക്കുന്നു. പസ്വാനെപ്പോലെ പരിചയസമ്പന്നനായ ഒരു രാഷ്‌ട്രീയക്കാരനെ കഴിഞ്ഞ വര്‍ഷം നഷ്ടമായതുകൊണ്ട് ഇന്ത്യന്‍ രാഷ്‌ട്രീയത്തിന് തിരിച്ചടിയായെന്നും കത്തില്‍ പറയുന്നു.

‘രാഷ്‌ട്രീയം കാണാനും മനസ്സിലാക്കാനും ആഗ്രഹിക്കുന്ന യുവാക്കള്‍ രാം വിലാസ് പസ്വാന്റെ ജീവിതത്തില്‍ നിന്നും പാഠങ്ങള്‍ സ്വാംശീകരിക്കണം. ഉയരങ്ങളില്‍ എത്തിയിട്ടും അദ്ദേഹം എപ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് സമീപസ്ഥനും ഊഷ്മളബന്ധം പുലര്‍ത്തുന്ന വ്യക്തിയും ആയിരുന്നു. അദ്ദേഹം സംഭാഷണങ്ങളിലും സൗഹൃദത്തിലും വിശ്വസിച്ചു. അതുകൊണ്ടാണ് എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും അദ്ദേഹത്തിന് അത്രയ്‌ക്ക് നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാധിച്ചത്,’ മോദി അഭിപ്രായപ്പെടുന്നു.

ഈ കത്തെഴുതിയതിന് രാം വിലാസ് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാന്‍ മോദിയെ അഭിനന്ദിച്ചു. പസ്വാനോടുള്ള മോദിയുടെ സ്‌നേഹത്തിനും ചിരാഗ് നന്ദി പറഞ്ഞു. രാം വിലാസ് പസ്വാന്റെ പ്രവര്‍ത്തനങ്ങളെ ഈ കത്ത് ബഹുമാനിക്കുന്നുവെന്നും ചിരാഗ് കുറിച്ചു. വൈകാതെ ചിരാഗ് പ്രധാനമന്ത്രിയുടെ ഈ കത്ത് ട്വിറ്ററില്‍ പങ്കുവെച്ചു.

രാം വിലാസ് പസ്വാനുമായി കൂട്ടുചേരുന്നത് ഭാഗ്യമാണെന്ന് മോദി വിശ്വസിച്ചിരുന്നു. 2014ലും 2019ലും രാം വിലാസ് പസ്വാന്‍ ബിജെപി ഉള്‍പ്പെട്ട മുന്നണിയുടെ ഭാഗമായിരുന്നു. മോദി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ശേഷം രൂപീകരിച്ച രണ്ട് മന്ത്രിസഭകളിലും രാം വിലാസ് പസ്വാന് കേന്ദ്രമന്ത്രി സ്ഥാനവും മോദി നല്‍കിയിരുന്നു. 

Tags: narendramodideathtributeനരേന്ദ്രമോദിSonചിരാഗ് പസ്വാന്‍ram vilas paswanലോക് ജനശക്തി പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

India

സുഖ ജീവിതത്തിന് മകൻ വിലങ്ങുതടി ; അഭിഭാഷകനും രണ്ടാം ഭാര്യയും ചേർന്ന് അഞ്ച് വയസുകാരനെ കൊലപ്പെടുത്തി ; പ്രതികൾക്ക് നാട്ടുകാരുടെ വക മർദ്ദനം

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.