Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറം മുസ്ലിം ഭൂരിപക്ഷമായത് എങ്ങനെയെന്ന് വിലയിരുത്തണം; മാപ്പിള കലാപത്തെ വെള്ളപൂശാന്‍ ശ്രമിക്കരുത്; ഹിന്ദുക്കള്‍ക്കും ശക്തിയുണ്ടെന്ന് തില്ലങ്കേരി

1973 ആഗസ്ത് 23ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ഉമാശങ്കര്‍ ദീക്ഷിത് തന്നെ മഹാത്മാഗാന്ധി, ഡോ.ബി.ആര്‍. അംബേദ്ക്കര്‍ എന്നിവരുടെ അഭിപ്രായവും മാധ്യമ വാര്‍ത്തകളും മുന്‍നിര്‍ത്തി 1921ല്‍ മലബാറില്‍ നടന്നത് സ്വാതന്ത്ര്യസമരമല്ലെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പ്രമുഖരായ നേതാക്കള്‍ മുതല്‍ ദൃക്‌സാക്ഷികള്‍വരെ പറഞ്ഞ സത്യങ്ങള്‍ മറന്ന് കലാപത്തെ വെള്ളപൂശാന്‍ ശ്രമിക്കരുത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2021, 10:58 pm IST
in Kerala

മലപ്പുറം: ഹിന്ദുവംശഹത്യക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നന് സ്മാരകം നിര്‍മിക്കാനുള്ള മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തീരുമാനം മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. ഹിന്ദുഐക്യവേദി നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാരിയംകുന്നന്‍ സ്ഥാപിച്ചത് മലയാള രാജ്യമല്ല, മാപ്പിള രാജ്യമായിരുന്നു. കെ.ടി. ജലീലിന്റെ പുസ്തകം മുന്‍നിര്‍ത്തി ഇടതന്മാരും ഇസ്ലാമിസ്റ്റുകളും അത് മലയാളരാജ്യമായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു.  എല്ലാ മുസ്ലിങ്ങളും കലാപകാരികളല്ല. സഹജീവികളെ കൊന്നൊടുക്കുന്നതിനെ ശക്തമായി എതിര്‍ത്ത കൊണ്ടോട്ടി തങ്ങളെപ്പോലുള്ള മഹാരഥന്മാരും ജീവിച്ചിരുന്നു. കലാപത്തെ എതിര്‍ത്ത കൊണ്ടോട്ടി തങ്ങളടക്കമുള്ളവരാണോ കലാപകാരികളാണോ ആദരിക്കപ്പെടേണ്ടതെന്ന് ഭരണകൂടങ്ങള്‍ ചിന്തിക്കണം.  

1973 ആഗസ്ത് 23ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ഉമാശങ്കര്‍ ദീക്ഷിത് തന്നെ മഹാത്മാഗാന്ധി, ഡോ.ബി.ആര്‍. അംബേദ്ക്കര്‍ എന്നിവരുടെ അഭിപ്രായവും മാധ്യമ വാര്‍ത്തകളും മുന്‍നിര്‍ത്തി 1921ല്‍ മലബാറില്‍ നടന്നത് സ്വാതന്ത്ര്യസമരമല്ലെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പ്രമുഖരായ നേതാക്കള്‍ മുതല്‍ ദൃക്‌സാക്ഷികള്‍വരെ പറഞ്ഞ സത്യങ്ങള്‍ മറന്ന് കലാപത്തെ വെള്ളപൂശാന്‍ ശ്രമിക്കരുത്. നാട് മുഴുവനും കൊലയാളികളുടെ പേര് കൊത്തിവെയ്‌ക്കാനാണ് ഭരണകൂടങ്ങളുടെ ശ്രമമെങ്കില്‍ അവര്‍ കൊലയാളികളാണെന്ന് ഉറക്കെ പറയാന്‍ ഹിന്ദുക്കള്‍ക്ക് ശക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഖിലാഫത്ത് ലഹള ആരംഭിച്ചത് സ്വാതന്ത്ര്യസമരമായിട്ടാണ്, എങ്കിലും അതില്‍ ചില പാകപ്പിഴകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കപടമതേതരന്മാരുടെ വാദം.  പക്ഷേ, എന്താണ് ആ വഴിപിഴയ്‌ക്കലെന്ന്  പറയാനുള്ള നട്ടെല്ല് ഇവര്‍ക്കാര്‍ക്കുമില്ല. ഖിലാഫത്ത് എന്ന വാക്കിന്റെ അര്‍ത്ഥമെങ്കിലും വ്യക്തമാക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകണം. സവര്‍ണര്‍ക്കും ജന്മിമാര്‍ക്കും എതിരെയാണ് കലാപം നടന്നതെന്നാണ് ഇവരുടെ ഒരു വാദം ഉയരുന്നു. എന്നാല്‍ കൊലക്കത്തിക്ക് ഇരയായതില്‍ എല്ലാ വിഭാഗം ഹിന്ദുക്കളുമുണ്ടായിരുന്നു എന്ന സത്യം ഇവര്‍ മറക്കുകയാണ്. മലപ്പുറം മുസ്ലിം ഭൂരിപക്ഷ ജില്ലയായി എങ്ങനെ മാറിയെന്ന് ഇവര്‍ വസ്തുനിഷ്ഠമായി വിലയിരുത്തണമെന്ന് വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു.

ഹിന്ദുഐക്യവേദി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വാര്യര്‍.എസ്.ദാസ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.  സുധാകരന്‍, ആശാരി സമാജം ജില്ലാ സെക്രട്ടറി രഘുനാഥ്, വിഎച്ച്പി വിഭാഗ് സംഘടനാ സെക്രട്ടറി രജനീഷ്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍, കെ.എം. ഷബി എന്നിവര്‍ സംസാരിച്ചു.

Tags: malappuramവത്സൻ തില്ലങ്കേരിvariyamkunnanMappila Lahala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

Kerala

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

Local News

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.