Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സമ്പര്‍ക്ക പട്ടികയില്‍ വീഴ്ച; രോഗ വ്യാപനം രൂക്ഷമാകുന്നു

ആദ്യ കൊവിഡ് തരംഗത്തില്‍ സംസ്ഥാനത്ത് ഇക്കാര്യങ്ങള്‍ ഫലപ്രദമായി തയ്യാറാക്കിയിരുന്നു. പ്രഥമ, ദ്വതീയ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കല്‍, അഞ്ച് ദിവസങ്ങള്‍ക്കു ശേഷം പരിശോധന എന്നിവ നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 05:51 pm IST
in Kollam

കൊല്ലം: കോര്‍പ്പറേഷന്‍ പരിധിയില്‍ ഉള്‍പ്പെടെ ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതില്‍ വന്‍ വീഴ്ച. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനോ കൊവിഡ് പരിശോധന നടത്താനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ, ആരോഗ്യവകുപ്പോ തയ്യാറാകുന്നില്ല.  

ഫലം പോസിറ്റീവാകുന്നവരെ ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ആരും ശേഖരിക്കുന്നില്ല. ആരോഗ്യവകുപ്പില്‍ നിന്ന് ബന്ധപ്പെട്ട് മരുന്നുകള്‍ എത്തിക്കുമെങ്കിലും രോഗം എവിടെ നിന്ന് ലഭിച്ചു, രോഗം സ്ഥിരീകരിക്കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ആരുമായെല്ലാം സമ്പര്‍ക്കം പുലര്‍ത്തി ഇത്തരം കാര്യങ്ങളിലുള്ള അന്വേഷണമോ, പട്ടിക തയ്യാറാക്കലോ ഉണ്ടാകുന്നില്ല.  

ആദ്യ കൊവിഡ് തരംഗത്തില്‍ സംസ്ഥാനത്ത് ഇക്കാര്യങ്ങള്‍ ഫലപ്രദമായി തയ്യാറാക്കിയിരുന്നു. പ്രഥമ, ദ്വതീയ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കല്‍, അഞ്ച് ദിവസങ്ങള്‍ക്കു ശേഷം പരിശോധന എന്നിവ നടത്തിയിരുന്നു. ഇതിനാല്‍ രോഗ വ്യാപനത്തെ ചെറുക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും നടക്കുന്നില്ല.  സമ്പര്‍ക്കത്തില്‍പ്പെട്ടയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതറിഞ്ഞാല്‍ സ്വയം നിരീക്ഷണത്തില്‍ പോകുന്നവര്‍ മാത്രമാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇത്തരത്തില്‍ പോകുന്നവര്‍ വെറും പത്തുശതമാനം മാത്രമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  

മറ്റുള്ളവര്‍ ആദ്യ ദിവസങ്ങളില്‍ രോഗലക്ഷണില്ലാത്തതിനാല്‍ നിരീക്ഷണത്തില്‍ പോകാന്‍ തയ്യാറാകില്ല. ഇവര്‍ പൊതുസമൂഹത്തില്‍ ഇറങ്ങി നടക്കും. പണ്ടിന്നീട് ഇവര്‍ക്കോ, വീട്ടിലുള്ള മറ്റംഗങ്ങള്‍ക്കോ രോഗലക്ഷണമുള്ളപ്പോള്‍ മാത്രമാകും പരിശോധന നടത്തുക. ഈ സമയം കൊണ്ട് ഒരാളില്‍ നിന്ന് നിരവധി പേരിലേക്ക് രോഗം പകര്‍ന്നു കഴിഞ്ഞിരിക്കുമെന്നും ഇതാണ് രോഗ വ്യാപനത്തിനു പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.  

കൊവിഡ് വ്യാപനം രൂക്ഷമായതിനാലും ജോലി ഭാരത്താലും ആശാവര്‍ക്കര്‍മാരെ ഉപയോഗിച്ചു മാത്രം സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല. വാര്‍ഡ് ജാഗ്രത സമിതികളുണ്ടെങ്കിലും ഭൂരിഭാഗവും നിര്‍ജ്ജീവമാണ്. അതിനാല്‍ സന്നദ്ധ സംഘടനകളുടെ സഹായം കൂടി ഇക്കാര്യത്തില്‍ തേടണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.  രോഗ വ്യാപനം കൂടുതലുള്ള കൊല്ലം ഉള്‍പ്പെടെയുള്ള അഞ്ചു ജില്ലകളില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘവും സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നിലുള്ള വീഴ്ച കണ്ടെത്തിയിരുന്നു.  

Tags: covidkollamcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

Kerala

വായ്‌പ സബ്‌സിഡി തുകയിൽ 3.57 കോടി രൂപ അടിച്ചുമാറ്റി; തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥൻ പിടിയിൽ

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

പുതിയ വാര്‍ത്തകള്‍

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.