Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

21-കാരിയെ ഭീഷണിപ്പെടുത്തി മുല്ലയെ വിവാഹം കഴിപ്പിച്ചു; ഓരോ രാത്രിയും നാലുപേര്‍ മാനഭംഗത്തിനിരയാക്കി, താലിബാന്‍ ക്രൂരത വിവരിച്ച് മാധ്യമപ്രവര്‍ത്തക

ദി ദല്ലാസ് മോണിംസ് ന്യസില്‍ എഴുതിയ ലേഖനത്തിലാണ് താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ സ്ത്രീകളുടെ അവസ്ഥയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഹോളി മക്കെ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 05:47 pm IST
in World

കാബൂള്‍: സ്ത്രീകളുടെ സുരക്ഷയെയും അവകാശങ്ങളെയും കുറിച്ച് താലിബാന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൊള്ളയായി. വിവാഹം ചെയ്യാനായി 15 വയസിന് മുകളിലുള്ള പെണ്‍കുട്ടികളെയും സ്ത്രീകളെയും തേടി ഭീകരര്‍ വീടുകള്‍ കയറിയിറങ്ങുകയാണെന്ന് അഫ്ഗാനിസ്ഥാനില്‍നിന്ന് പലായനം ചെയ്ത മാധ്യമപ്രവര്‍ത്തക. ദി ദല്ലാസ് മോണിംസ് ന്യസില്‍ എഴുതിയ ലേഖനത്തിലാണ് താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ സ്ത്രീകളുടെ അവസ്ഥയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തക ഹോളി മക്കെ പറയുന്നത്. 

‘ഭീരരരുടെ ഒരു വിരലമര്‍ത്തല്‍കൊണ്ട് വേര്‍പെടാന്‍ മാത്രമായി, രാജ്യത്തെ സ്ത്രീകള്‍ അവരുടെ സ്വാതന്ത്ര്യത്തിനായി എങ്ങനെയാണ് പോരാടിയതെന്ന് ഞാന്‍ ചിന്തിച്ചു’.-മക്കെ കുറിച്ചു. ചെറുപ്പക്കാരായ വധുവിനെ തേടി താലിബാന്‍ ഭീകരര്‍ വീടുകള്‍തോറും നടക്കുന്നുവെന്ന് അഫ്ഗാന്‍ വനിത ഫാരിഹ ഈസര്‍ പറഞ്ഞതായി അനുഭവം വിവരിച്ച് അവര്‍ എഴുതി. 

’15ന് മുകളിലുള്ള പെണ്‍കുട്ടികളെയും സ്ത്രീകളെയും തിരഞ്ഞ് താലിബാന്‍ വീടുകള്‍ തോറും പോകുന്നുവെന്ന് അവര്‍ പറഞ്ഞു. ചെറുപ്പക്കാരായ വധുവിനെ അന്വേഷിച്ച്, ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പിടിച്ചെടുത്ത ബാദഖ്ക്ഷനിലെ സുഹൃത്തിന്റെ വീട്ടുപടിക്കല്‍ ഒരു മാസംമുന്‍പ് ഭീകരര്‍ എത്തി. ഇത് സുഹൃത്ത് പറഞ്ഞതാണെന്നും ഫാരിഹ എന്നോട് പറഞ്ഞു.’-മാക്കെ കൂട്ടിച്ചേര്‍ത്തു. നിസഹായരായ അച്ഛന്റെയും മകളുടെയും ഹൃദയഭേദകമായ കഥയും ഫാരിഹ പങ്കുവച്ചു. 

മുല്ലയ്‌ക്ക് വിവാഹം ചെയ്തു നല്‍കണമെന്ന് ആവശ്യപ്പെട്ട് 21-കാരിയുടെ പിതാവിനെ താലിബാന്‍ ഭീകരര്‍ സമീപിച്ചു. മറ്റ് വഴികളില്ലാതിരുന്നതിനാല്‍ വിവാഹം നടത്തി. കല്യാണം കഴിച്ച ഭീകരന്‍ മാത്രമല്ല ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്, മറിച്ച് ഓരോ രാത്രിയും നാല് വ്യത്യസ്തരായ ആളുകള്‍ പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കിയതായി കുറച്ചുദിവസങ്ങൾക്കുശേഷം അറിഞ്ഞുവെന്ന് ഫാരിഹ ഓര്‍ത്തെടുത്തു. ‘ഒന്നും മാറിയിട്ടില്ല. പെരുമാറ്റത്തില്‍ മാറ്റംവരുത്തിയെന്ന് താലിബാന്‍ ഭീകരര്‍ പറയാന്‍ ശ്രമിക്കുന്നു. പക്ഷെ മാറിയിട്ടില്ല.’- ഫാരിഹ പറഞ്ഞതായി ലേഖനത്തിലുണ്ട്.  

Tags: terroristsതാലിബാന്‍അഫ്ഗാനിസ്ഥാന്‍അഫ്ഗാന്‍ സ്ത്രീകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

News

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

പുതിയ വാര്‍ത്തകള്‍

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.