Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തീയില്‍ കുരുത്ത സാലേയെ താലിബാന്‍ ഭയക്കുന്നു; താലിബാനെതിരായ ചെറുത്തുനില്‍പിന്റെ മുഖമായ മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്‍റ് അംറുള്ള സാലേ ചില്ലറക്കാരനല്ല

താലിബാനെ പേടിച്ച് മുന്‍ അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനി യുഎഇയിലേക്ക് ഓടിപ്പോയപ്പോള്‍ ഒരാള്‍ മാത്രം അഫ്ഗാന്‍ ജനതയോടൊപ്പം ഉറച്ചു നിന്നു. അതാണ് മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്‍റ് അംറുള്ള സാലേ. അദ്ദേഹം അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ ഇപ്പോള്‍ അഫ്ഗാന്‍ ജനതയുടെ താലിബാന്‍ വിരുദ്ധപ്പോരാട്ടത്തിന് നേതൃത്വം നല്‍കുകയാണ് അംറുള്ള സാലേ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2021, 08:18 pm IST
in World

കാബൂള്‍: താലിബാനെ പേടിച്ച് മുന്‍ അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനി യുഎഇയിലേക്ക് ഓടിപ്പോയപ്പോള്‍ ഒരാള്‍ മാത്രം അഫ്ഗാന്‍ ജനതയോടൊപ്പം ഉറച്ചു നിന്നു. അതാണ് മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്‍റ് അംറുള്ള സാലേ. അദ്ദേഹം ഇപ്പോള്‍ പഞ്ച്ശീര്‍ പ്രവിശ്യയില്‍ (അഫ്ഗാനിസ്ഥാന്റെ 34 പ്രവിശ്യകളില്‍ ഒന്നാണ് പഞ്ച്ശീര്‍) അഫ്ഗാന്‍ ജനതയുടെ താലിബാന്‍ വിരുദ്ധപ്പോരാട്ടത്തിന് നേതൃത്വം നല്‍കുകയാണ് അംറുള്ള സാലേ. താലിബാന്‍ തീവ്രവാദികള്‍ക്ക് മുന്‍പില്‍ കീഴടങ്ങാത്ത ഏക പ്രവിശ്യയാണ് പഞ്ച്ശീര്‍.

അഷ്റഫ് ഗനി ഓടിപ്പോയതിനാല്‍ ഇനി താനാണ് അഫ്ഗാന്‍ ജനതയുടെ കെയര്‍ടേക്കര്‍ പ്രസിഡന്റെന്ന് അംറുള്ള സാലേ പറയുന്നു. പണ്ട് യുവാവായിരുന്നപ്പോള്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ ചാര സംഘടനയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എന്‍ഡിഎസ്)യുടെ തലവനായിരുന്നു സാലേ. അന്നു മുതലേ താലിബാനെക്കുറിച്ച് പഠിച്ചുവരികയാണ് സാലേ.

താലിബാന് എല്ലാ സൗകര്യങ്ങളും പിന്തുണയും നല്‍കുന്നത് പാകിസ്ഥാനാണെന്ന് സാലേയ്‌ക്ക്റിയാം. 1996മുതല്‍ 2001 വരെ താലിബാന്റെ ദുര്‍ഭരണമായിരുന്നു അഫ്ഗാനിസ്ഥാനില്‍. പിന്നീട് 2004ല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നു. അന്ന് അഫ്ഗാനിലുടനീളം യാത്ര ചെയ്ത് എല്ലാ താലിബാന്‍ നേതാക്കളെയും കുറിച്ച് വിവരം ശേഖരിക്കുകയായിരുന്നു സാലേയുടെ ദൗത്യം. 2006ല്‍ സാലേ താലിബാന്റെ തന്ത്രങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം രചിച്ചു. അതില്‍ 2005ല്‍ പാക് ചാരസംഘടനയായ ഐഎസ്ഐ പണവും ആള്‍ബലവും പരിശീലനവും നല്‍കി താലിബാനെ സഹായിക്കാന്‍ തീരുമാനമെടുത്തതായി സാലേ പുസ്തകത്തില്‍ വിവരിക്കുന്നു.

അന്ന് സാലേയുടെ ഈ പഠനം അഫ്ഗാന്‍ പ്രസിഡന്‍റായിരുന്ന ഹമീദ് കര്‍സായിക്ക് ഇഷ്ടമായില്ല. അദ്ദേഹം അന്ന് സാലേയോട് പറഞ്ഞു: “കാലം ചിലപ്പോള്‍ ഞാന്‍ തെറ്റാണെന്ന് തെളിയിച്ചേക്കാം. പക്ഷെ ഇത് താങ്കളുടെ രഹസ്യാന്വേഷണ സംഘടനയുടെ റിപ്പോര്‍ട്ടാണ്”. 15 വര്‍ഷത്തിന് ശേഷം സാലേ അഫ്ഗാനിസ്ഥാന്റെ വൈസ് പ്രസിഡന്‍റായി.

പഞ്ച്ശീറിലാണ് 1972ല്‍ സാലേ ജനിച്ചത്. പിന്നീട് അദ്ദേഹം അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലാണ് വളര്‍ന്നത്. സോവിയറ്റ് പട്ടാളക്കാര്‍ അഫ്ഗാനില്‍ അക്രമം നടത്തുമ്പോള്‍ സാലേ തന്റെ 20ാം വയസ്സില്‍ യുദ്ധപ്രഭുവായ അഹമ്മദ് ഷാ മസ്സൂദിന്റെ കൂടെ മുജാഹിദ്ദീന്‍ പോരാളിയായി ചേര്‍ന്നു. സാലെയെ പാകിസ്ഥാനിലേക്ക് മസൂദ് അയച്ചു. യുദ്ധത്തിന് ശേഷം അഫ്ഗാനിസ്ഥാനെ എങ്ങിനെ പുനരുജ്ജീവിപ്പിക്കുമെന്ന കാര്യം പഠിക്കാനാണ് സാലേയെ അയച്ചത്. 1992ല്‍ അഫ്ഗാനിസ്ഥാനില്‍ കമ്മ്യൂണിസ്റ്റ് ഭരണം വീണു. പകരം മുജാഹിദ്ദീനുകള്‍ ഭരണത്തില്‍ വന്നു. അന്ന് മസൂദായിരുന്നു പ്രതിരോധ മന്ത്രി. പക്ഷെ പിന്നീട് താലിബാന്‍ കാബൂള്‍ താലിബാന്‍ പിടിച്ചപ്പോള്‍ മസൂദ് പഞ്ച്ശീറിലേക്ക് പിന്‍വാങ്ങി. 1996ല്‍ താലിബാനില്‍ നിന്നും സാലേയ്‌ക്ക് വ്യക്തിഗതമായ ഒരു നഷ്ടമുണ്ടായി. സാലേയുടെ സഹോദരിയെ താലിബാന്‍കാര്‍ പീഡിപ്പിച്ച് കൊന്നു. അതോടെ സാലേ താലിബാന്റെ ബദ്ധശത്രുവായി. പിന്നീട് പഞ്ച്ശീറിലാണ് താലിബാനെതിരായ അഫ്ഗാന്‍ ജനതയുടെ പോരാട്ടം നോര്‍ത്തേണ്‍ അലയന്‍സ് (വടക്കന്‍ സഖ്യമുന്നണി) എന്ന പേരില്‍ രൂപം കൊണ്ടത്. ഇപ്പോഴിതാ വീണ്ടും കാബൂള്‍ താലിബാന്‍ പിടിച്ചിരിക്കുന്നു. പഞ്ച്ശീറില്‍ നിന്നുകൊണ്ട് താലിബാനെതിരായ വടക്കന്‍ സഖ്യമുന്നണിയ്‌ക്ക് നേതൃത്വം നല്‍കുകയാണ് സാലേ.

ചാരപ്രവര്‍ത്തനത്തില്‍ അമേരിക്കന്‍ ചാരസംഘടനയായ സി ഐഎ പരിശീലനം വരെ നേടിയ വ്യക്തിയാണ് സാലേ. യുഎസ്, ഇറാന്‍, റഷ്യ, ഇന്ത്യ തുടങ്ങിയ രാഷ്‌ട്രങ്ങളുടെ രഹസ്യസേനാവിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ പരിചയവും സാലേയ്‌ക്കുണ്ട്. താലിബാന്‍ അതുകൊണ്ട് തന്നെ സാലേയെ ഭയക്കുന്നു. 

Tags: അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍Jihadi Terrorismഇസ്ലാമിക തീവ്രവാദംതാലിബാന്‍Jihadഅഫ്ഗാനിസ്ഥാന്‍spyCultural Invasionഅംറുള്ള സാലേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

Kerala

കൊച്ചിയിലെ‍ നാവികസേനാ ആസ്ഥാനത്ത് പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ യുവാവ് അറസ്റ്റില്‍

India

കുടകില്‍ ഹിന്ദു യുവതികളുടെ മതംമാറിയുളള വിവാഹം വര്‍ദ്ധിക്കുന്നു,ലവ് ജിഹാദിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍, നിയമപരമായേ ഇടപെടാനാകൂ എന്ന് പൊലീസ്

World

പാകിസ്ഥാന്റെ ഇസ്ലാമിക് ജിഹാദ് ഇന്ത്യയ്‌ക്ക് മാത്രമല്ല യൂറോപ്പിനും ഭീഷണിയാണ് : നിർണായക വെളിപ്പെടുത്തലുമായി ഫിന്നിഷ് സൈന്യം

പുതിയ വാര്‍ത്തകള്‍

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.