Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അഷ്ടമുടിക്കായല്‍ ശുചീകരണം വീണ്ടും പ്രഹസനമാകുന്നു

കമ്മീഷന്റെ പരിശോധനയ്‌ക്ക് മുന്നോടിയായി കായലിലെ മാലിന്യങ്ങളും ചെളിയും ജെസിബി ഉപയോഗിച്ച് നടപ്പാതയിലേക്ക് കോരി വച്ചു. രണ്ടാഴ്ചയ്‌ക്കു ശേഷവും ഇതു നീക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ചട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 04:14 pm IST
in Kollam

കൊല്ലം: നീക്കിയ മാലിന്യങ്ങള്‍ വീണ്ടും ഒലിച്ചിറങ്ങിയതോടെ അഷ്ടമുടിക്കായല്‍ ശുചീകരണം പ്രഹസനമാകുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലില്‍ കായല്‍ സംരക്ഷണത്തിന് ജനകീയ കൂട്ടായ്‌മ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അധികൃതരുടെ അനാസ്ഥ ചര്‍ച്ചയാകുന്നത്.

കമ്മീഷന്റെ പരിശോധനയ്‌ക്ക് മുന്നോടിയായി കായലിലെ മാലിന്യങ്ങളും ചെളിയും ജെസിബി ഉപയോഗിച്ച് നടപ്പാതയിലേക്ക് കോരി വച്ചു. രണ്ടാഴ്ചയ്‌ക്കു ശേഷവും ഇതു നീക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ചട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മാലിന്യവും ചെളിയും ഒലിച്ചിറങ്ങി കായല്‍ വീണ്ടും മലിനമായി. മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ. ബീനാ കുമാരി പരിശോധനയ്‌ക്ക് എത്തുന്നതിനുമുന്നോടിയായുള്ള തട്ടിക്കൂട്ട് ശുചീകരണം നടത്താനാണ് ജലഗതാഗത വകുപ്പും ഡിടിപിസിയും ശ്രമിച്ചത്. കായലിലേക്ക് മാലിന്യം തള്ളുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ പരിശോധനയില്‍ നിന്ന് മറച്ചുപിടിക്കാന്‍ അധികൃതര്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു.  

അറവ്, ആശുപത്രി മാലിന്യങ്ങള്‍ തള്ളാനുള്ള ഇടമായി കായല്‍ മാറിയതോടെയാണ് സ്ഥിതി ഗുരുതരമായത്. മീനുകള്‍ ചത്തുപൊങ്ങുകയും ജലജീവികള്‍ കൂട്ടത്തോടെ ഇല്ലാതാകുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഇത് ശ്രദ്ധിച്ചു തുടങ്ങിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം വകുപ്പിന്റെ പുനരുജ്ജീവനത്തിന് നിലവിലുള്ള 100 കോടി രൂപയ്‌ക്ക് പുറമേ 50 കോടി രൂപ കൂടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. അഷ്ടമുടിക്കായലുള്‍പ്പെടെയുള്ള കൊല്ലത്തെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങള്‍ ബയോ ഡൈവേഴ്‌സിറ്റി സര്‍ക്യൂട്ടായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ കായല്‍ശുചീകരണം അടിയന്തര പ്രാധാന്യമുള്ളതായി.

ഈ സര്‍ക്ക്യൂട്ടുകള്‍ക്കായി 50 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. കായലില്‍ ആശുപത്രി മാലിന്യങ്ങള്‍ തള്ളിയിട്ടും നടപടിയെടുക്കാത്ത അധികൃതര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും പരിശോധനകള്‍ നടത്തിയതും ഇതിന്റെ ഭാഗമായാണ്.  2007ന് ശേഷം കാര്യമായ സര്‍വ്വേകള്‍ കായല്‍ വിഷയത്തില്‍ നടന്നിട്ടില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പഠനം നടത്തി പരിഹാരം കാണുന്നതിനാണ് ജനകീയ കൂട്ടായ്‌മ എന്ന നിര്‍ദ്ദേശം മനുഷ്യാവകാശ കമ്മിഷന്‍ മുന്നോട്ടുവെച്ചത്. ജില്ലാഭരണകൂടം മുന്‍കയ്യെടുത്താണ് കൂട്ടായ്‌മ രൂപീകരിക്കേണ്ടത്. ഇതിനുള്ള നീക്കങ്ങള്‍ക്കിടയിലാണ് മാലിന്യങ്ങള്‍ വീണ്ടും കായലിലേക്ക് ഒലിച്ചിറങ്ങുന്നത്.

Tags: kollamCleaningAshtamudi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

പുതിയ വാര്‍ത്തകള്‍

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.