Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉത്തരവിന്റെ മറവില്‍ വിവാദ മരംമുറിയില്‍ കേസില്‍ റേഞ്ച് ഓഫീസര്‍ ഒന്നാം പ്രതി; അറസ്റ്റ് നീളുന്നു, ചോദ്യം ചെയ്യല്‍ നാളെ

മന്നാംകണ്ടം വില്ലേജ് ഓഫീസര്‍ സിന്ധു കെ.ഡി. അടിമാലി പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി വരുന്നത്. വിഷയത്തില്‍ ജില്ലാ പോലീസ് മേധാവി ഇടപ്പെട്ട് അടിമാലി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണച്ചുമതല നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2021, 02:19 pm IST
in Kerala

അടിമാലി: വനം വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവില്‍ അടിമാലി റേഞ്ചില്‍ പെട്ട മച്ചിപ്ലാവ് ഫോറസ്റ്റ് സെക്ഷന്‍ പരിധിയില്‍ നടന്ന വ്യാപക മരം കൊള്ളയില്‍ മുന്‍ റേഞ്ചര്‍ ഒന്നാം പ്രതി. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പിടികൂടിയ നാല് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജന്മഭൂമിക്ക് ലഭിച്ചു. അതേ സമയം റേഞ്ച് ഓഫീസര്‍ ജോജി ജോണിന്റെ അറസ്റ്റ് നീളുന്നതായി പരാതി വ്യാപകം.

ആനവിരട്ടി നടുത്തോട്ടത്തില്‍ റെജി(49), മച്ചിപ്ലാവ് മാറക്കര മത്തായി(64), മച്ചിപ്ലാവ് മറ്റത്തില്‍ സജി കുര്യക്കോസ്(49), ഊന്നുകല്‍ പുത്തന്‍കുരിശ് മൂലേത്തൊട്ടിയില്‍ ഷംസ്(48) എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവരെ വെള്ളിയാഴ്ച ആണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങളിലായുള്ള എല്‍എ പട്ടയഭൂമിയിലെ രാജകീയ മരങ്ങളാണ് കര്‍ഷകരെ അടക്കം പറഞ്ഞ് പറ്റിച്ച് പ്രതികള്‍ മുറിച്ച് വിറ്റത്.

മന്നാംകണ്ടം വില്ലേജ് ഓഫീസര്‍ സിന്ധു കെ.ഡി. അടിമാലി പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി വരുന്നത്. വിഷയത്തില്‍ ജില്ലാ പോലീസ് മേധാവി ഇടപ്പെട്ട് അടിമാലി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണച്ചുമതല നല്‍കിയിരുന്നു. 2020 മാര്‍ച്ച് 11 മുതല്‍ 2021 ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവില്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ഈട്ടിയും തേക്കുമടക്കം കോടികള്‍ വിലമതിക്കുന്ന മരങ്ങളാണ് മുറിച്ച് കടത്തിയത്.

കേസിലെ ഒന്നാം പ്രതി വനസംരക്ഷണ വകുപ്പിലെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനായിരിക്കെ ഭൂ സംരക്ഷണ നിയമത്തിന് വിപരീതമായി ഗവ. ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് രാജകീയ ഗണത്തില്‍പ്പെട്ട മരങ്ങള്‍ മുറിക്കുന്നതിന് പാസ് നല്‍കുകയും മറ്റ് പ്രതികളുമായി ഗൂഡാലോചന നടത്തിയത് വ്യക്തമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് വില്ലേജുകളിലും പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിച്ച് കടത്തിയ മരത്തിന്റെ കുറ്റയടക്കം കണ്ടെത്തിയാണ് കേസെടുത്തിരിക്കുന്നത്.

മരം മുറി കേസില്‍ നേരത്തെ തന്നെ റേഞ്ച് ഓഫീസറുടെ വലിയ തോതിലുള്ള ഇടപെടലുള്ളതായി കാട്ടി ജന്മഭൂമി നിരന്തരം വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞമാസമാണ് ഇയാളെ സ്ഥാനത്ത് നിന്ന് മാറ്റിയത്. കൊന്നത്തടി വില്ലേജിലും ഉത്തരവിന്റെ മറവില്‍ വ്യാപക മരം കൊള്ള നടന്നിട്ടുണ്ട്.

അതേസമയം കേസില്‍ റേഞ്ച് ഓഫീസറെ പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് അടിമാലി എസ്എച്ചഒ ജന്മഭൂമിയോട് പറഞ്ഞത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി നാളെ വിളിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കത്തയച്ചതായും വിശദമായ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

 

Tags: idukkiAdimaliForest DepartmentForest Station
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.