Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മംഗളയെ ഇരതേടല്‍ പരിശീലനത്തിനായി പ്രത്യേക കൂട്ടിലേക്ക് മാറ്റി

വിളക്ക് കത്തിച്ചുള്ള പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ക്ക് ശേഷമാണ് നാട മുറിച്ച് മംഗളയെ പുതിയ കൂട്ടിലേക്ക് മാറ്റിയത്. ആദ്യം കുറച്ച് നേരം ഇവിടെയുള്ള ചെറിയ കൂട്ടില്‍ സൂക്ഷിച്ച ശേഷം പിന്നീടാണ് ഉള്ളിലേക്ക് തുറന്നുവിട്ടത്. കാടിന് സമാനമായുള്ള കൂട്ടില്‍ കടുവാക്കുട്ടി കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jul 30, 2021, 09:36 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കുമളി: പെരിയാര്‍ കടുവാ സങ്കേതത്തിലെ പെണ്‍ കടുവാക്കുട്ടി മംഗളയെ വനാന്തരീക്ഷത്തില്‍ ഇരതേടല്‍ പരിശീലനം നല്‍കുന്നതിനായി പ്രത്യേക കൂട്ടിലേക്ക് മാറ്റി. ലോക കടുവദിനമായ ഇന്നലെ തേക്കടി റെയ്ഞ്ചിലെ ഒന്നാം ഗേറ്റിന് സമീപമുള്ള കൂട്ടിലേക്കാണ് ഉദ്യോസ്ഥരുടെ നേതൃത്വത്തില്‍ കടുവയെ മാറ്റിയത്. 10,000 അടി വിസ്തീര്‍ണവും 22 അടി ഉയരവുമുള്ള കൂടാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.  

വിളക്ക് കത്തിച്ചുള്ള പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ക്ക് ശേഷമാണ് നാട മുറിച്ച് മംഗളയെ പുതിയ കൂട്ടിലേക്ക് മാറ്റിയത്. ആദ്യം കുറച്ച് നേരം ഇവിടെയുള്ള ചെറിയ കൂട്ടില്‍ സൂക്ഷിച്ച ശേഷം പിന്നീടാണ് ഉള്ളിലേക്ക് തുറന്നുവിട്ടത്. കാടിന് സമാനമായുള്ള കൂട്ടില്‍ കടുവാക്കുട്ടി കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

മംഗളാദേവി ക്ഷേത്ര പരിസരത്ത് നിന്ന് കഴിഞ്ഞ നവംബര്‍ 22നാണ് മംഗളയെ കണ്ടെത്തുന്നത്. തള്ളക്കടുവയോടൊപ്പം വീണ്ടും കൂട്ടി ചേര്‍ക്കുന്നതിന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആരോഗ്യ സ്ഥിതി മോശമായിരുന്നതിനാല്‍ പ്രത്യേക സജ്ജീകരണമൊരുക്കി സംരക്ഷിച്ചു വരികയായിരുന്നു. പിന്നീടാണ് മംഗളയെന്ന പേര് നല്‍കിയത്. അന്ന് രണ്ട് മാസം പ്രായവും ഏകദേശം 2.8 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നു. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ സ്വയം ഇരപിടിച്ച് ജീവിക്കാനുളള പ്രാപ്തി ഉണ്ടാക്കിക്കൊടുക്കുന്നതിനായാണ് കൂട്ടിലേക്ക് മാറ്റിയത്. നിലവില്‍ ഏകദേശം 40 കിലോഗ്രാം ഭാരമുള്ള മംഗള പാലും ഏകദേശം 1.5 കിലോ മാംസവും ഭക്ഷണമായി കഴിക്കുന്നുണ്ട്. തനിയെ ഇര പിടിക്കാനുള്ള പരിശീലനം ഉടനെ തന്നെ തുടങ്ങുമെന്ന് പെരിയാര്‍ ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രൊജക്റ്റ് ടൈഗര്‍) എ.പി. സുനില്‍ബാബു പറഞ്ഞു.

Tags: Mangala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

മംഗള, മാവേലി എക്‌സ്പ്രസ്സുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് പുന:സ്ഥാപിച്ചു; കൃഷ്ണദാസിനും റെയില്‍വെ ബോര്‍ഡിനും അഭിനന്ദനം

മംഗളയെ തേക്കടി റെയിഞ്ചിലെ ഒന്നാം ഗേറ്റിന് സമീപം പുതിയ കൂട്ടിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി എത്തിച്ചപ്പോള്‍
Idukki

പെണ്‍ കടുവാക്കുട്ടി മംഗളയെ ഇരതേടല്‍ പരിശീലനത്തിനായി പ്രത്യേക കൂട്ടിലേക്ക് മാറ്റി

പെരിയാര്‍ കടുവാ സങ്കേതത്തിലെ കൂട്ടില്‍ മംഗള
Kerala

ഇന്ന് ലോക കടുവാദിനം; മംഗളയ്‌ക്ക് ഇരതേടല്‍ പരിശീലനം, ഒരു കടുവക്കുട്ടിക്ക് ഇരതേടല്‍ പരിശീലനം നല്‍കുന്നത് രാജ്യത്ത് ഇത് ആദ്യം

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies