Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രണ്ടാം ട്വന്റി20 മത്സരത്തില്‍ ശ്രീലങ്കയുടെ വിജയം

34 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന ധനഞ്ജയ ഡിസില്‍വയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 07:26 am IST
in Cricket

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തോല്‍വി. നാലു വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുത്തു. ലങ്ക 19.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി അത് മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ശ്രീലങ്കന്‍ ബൊളര്‍മാര്‍ക്കു മുന്നില്‍ റണ്‍്‌സ് എടുക്കാനാകാതെ കുഴഞ്ഞു. 42 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ്  ടോപ്‌സ്‌കോറര്‍. അരങ്ങേറ്റ മത്സരം കളിച്ച മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 23 പന്തില്‍ ഓരോ ഫോറും സിക്‌സും സഹിതം 29 റണ്‍സും ഓപ്പണര്‍ ഋതുരാജ് ഗെയ്‌ക്വാദ് 18 പന്തില്‍ ഒരു ഫോര്‍ സഹിതം 21 റണ്‍സുമെടുത്തു പുറത്തായി. വേറൊള്‍ക്കും ഇരട്ട അക്കം കാണാനായില്ല.13 പന്തില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത സഞ്ജു സാംസണ്‍ പരാജയമായി.  നിതീഷ് റാണയും (12 പന്തില്‍ ഒന്‍പത്) നിരാശപ്പെടുത്തി. ഭുവനേശ്വര്‍ കുമാര്‍ (11 പന്തില്‍ 13), നവ്ദീപ് സെയ്‌നി (ഒന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു.

ശ്രീലങ്കയ്‌ക്കായി   അഖില ധനഞ്ജയ 29 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ദുഷ്മന്ത ചമീര, വാനിന്ദു ഹസരംഗ, ദസൂണ്‍ ഷാനക എന്നിവര്‍ക്കും ഓരോ വിക്കറ്റ് ലഭിച്ചു.

മറുപടി പറഞ്ഞ ശ്രീലങ്കയക്ക് അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 20 റണ്‍സായിരുന്നു. ബൗളര്‍മാരെ തുണയക്കുന്ന പിച്ചില്‍ അത് അസാദ്യമെന്നു കരുതി. എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19-ാം ഓവറില്‍ ചാമിക കരുണരത്‌നെ സിക്‌സ് ഉള്‍പ്പെടെ 12 റണ്‍സ് അടിച്ച് കളി അനുകൂലമാക്കി. അവസാന ഓവര്‍ എറിഞ്ഞ ചേതന്‍ സഖറിയ  അടുപ്പിച്ച് രണ്ട് വൈഡ് എറിഞ്ഞതോടെ 2 പന്ത് ശേഷിക്കെ ആതിഥേയര്‍ക്ക് ജയം സ്വന്തമായി

34 പന്തില്‍  40 റണ്‍സുമായി പുറത്താകാതെ നിന്ന ധനഞ്ജയ ഡിസില്‍വയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍.   മിനോദ് ഭാനുക (31 പന്തില്‍  36) , ആവിഷ് ഫെര്‍ണാണ്ടോ (13 പന്തില്‍ 11), വാനിന്ദു ഹസരംഗ (11 പന്തില്‍ 15), ചാമിക കരുണരത്‌നെ (ആറു പന്തില്‍ പുറത്താകാതെ 12) എന്നിവര്‍ ശീലങ്കന്‍ നിരയില്‍ രണ്ടക്കത്തിലെത്തി. സദീര സമരവിക്രമ (12 പന്തില്‍ എട്ട്), ദസൂണ്‍ ഷാനക (ആറു പന്തില്‍ മൂന്ന്), രമേഷ് മെന്‍ഡിസ് (അഞ്ച് പന്തില്‍ രണ്ട്) എന്നിവര്‍ നിരാശപ്പെടുത്തി.

കുല്‍ദീപ് യാദവ് നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തി, നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. അരങ്ങേറ്റ മത്സരം കളിച്ച ചേതന്‍ സാകരി 3.4 ഓവറില്‍ 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി. രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു.  

ക്രൂനാല്‍ പാണ്ഡക്ക് കോവിഡ് സ്ഥിതീകരിച്ചതിനെതുടര്‍ന്ന് പ്രമുഖരായ ചിലറെ ഒഴിവാക്കിയാണ  ഇന്ത്യ കളിക്കാണിറങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.