Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

കുട്ടപ്പേട്ടന്റെ ചായക്കടയിൽ ഇഷ്ടതാരങ്ങൾ അനശ്വരർ

ചായക്കടയിൽ എത്തുന്നവർക്ക് മൺമറഞ്ഞ ഇഷ്ട താരങ്ങളെ കൺകുളിർക്കെ കണ്ട് മനസു നിറയ്‌ക്കാം

ശിവാ കൈലാസ് by ശിവാ കൈലാസ്
Jul 14, 2021, 09:39 am IST
in Mollywood
ചായക്കട ചുവരിലെ താരങ്ങളുടെ ചിത്രങ്ങൾക്കരികിൽ കുട്ടപ്പൻ.

ചായക്കട ചുവരിലെ താരങ്ങളുടെ ചിത്രങ്ങൾക്കരികിൽ കുട്ടപ്പൻ.

തിരുവനന്തപുരം: എപ്പോഴും പാടിക്കൊണ്ടിരിക്കുന്ന റേഡിയോ. തൂശനിലയിൽ തുമ്പപ്പൂ നിറമുള്ള ചോറും തനി നാടൻ കറികളും. കുട്ടപ്പേട്ടന്റെ ചായക്കടയിലെ വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ഈ ചായക്കടയിൽ എത്തുന്നവർക്ക് മൺമറഞ്ഞ ഇഷ്ട താരങ്ങളെ കൺകുളിർക്കെ കണ്ട് മനസു നിറയ്‌ക്കാം.., രുചിയുള്ള ഭക്ഷണം കഴിച്ച് വയറും നിറയ്‌ക്കാം.

തിരുവനന്തപുരം കൊച്ചുള്ളൂരിലാണ് നാട്ടുകാർ സ്നേഹപൂർവം കുട്ടപ്പേട്ടാന്നു വിളിക്കുന്ന അരുവിക്കര സ്വദേശി സ്റ്റീഫന്റെ (56) രേഷ്മ ഹോട്ടൽ. ഈ ഹോട്ടലിന് ഉള്ളിലെ ചുവരുകളിൽ നിറയെ അന്തരിച്ച സിനിമാ നടന്മാരുടേയും നടിമാരുടേയും ചിത്രങ്ങൾ ഭംഗിയായി ലാമിനേറ്റ് ചെയ്ത് തൂക്കിയിട്ടുണ്ട്. സത്യൻ, നസീർ, ജയൻ, ബാലൻ കെ.നായർ, കൊട്ടാരക്കര, സുകുമാരൻ, സോമൻ, തിക്കുറിശ്ശി, ഭരത് ഗോപി, മുരളി, കൊച്ചിൻ ഹനീഫ, തിലകൻ, കലാഭവൻമണി തുടങ്ങി മലയാള സിനിമയിൽ അരനൂറ്റാണ്ടിനിപ്പുറം വിടപറഞ്ഞ നടന്മാരെല്ലാം ഇവിടെയുണ്ട്. മിസ് കുമാരി മുതൽ കൽപ്പന വരെയുള്ള നടിമാരും ചുവരിലെ ഛായാചിത്രങ്ങളിൽ ഇടം നേടിയിരിക്കുന്നു. ഏകദേശം എൺപതോളം നടീനടന്മാർ ഇവിടെ അനശ്വരർ. നടീനടന്മാമാർക്കൊപ്പം മനസിൽ ഒരുപാടിഷ്ടം തോന്നിയ ചില സംവിധായകരും, ഗാന രചയിതാക്കളും, ഗായകരുമൊക്കെ കുട്ടപ്പേട്ടന്റെ ചുവരിലുണ്ട്. ഒരു നിർബന്ധം മാത്രം, ഈ ചുവരിൽ ജീവിച്ചിരിക്കുന്ന ഒരു താരങ്ങൾക്കും ഇടമില്ല.

കുട്ടപ്പേട്ടനെ കുട്ടിക്കാലം മുതൽ ബാധിച്ച ഭ്രാന്താണ് സിനിമ. വീട്ടിലെ ദാരിദ്യവും സിനിമ കാണാനുള്ള ഇഷ്ടവും മൂത്തപ്പോൾ പതിനാലാം വയസിൽ കൊച്ചുള്ളൂരിൽ ബന്ധു നടത്തിയിരുന്ന ഈ ഹോട്ടലിൽ കുട്ടപ്പേട്ടൻ ജോലിക്കാരനായി എത്തി. ഈ മഹാനഗരത്തിൽ എത്തിയതോടെ ദിവസേന സിനിമ കാണാനും, നിരവധി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പോയി ഇഷ്ടതാരങ്ങളെ നേരിൽ കാണാനും കുട്ടപ്പന് കഴിഞ്ഞു. കാൽ നൂറ്റാണ്ട് മുൻപ് ബന്ധുവിൽ നിന്ന് ഹോട്ടൽ നടത്തിപ്പ് കുട്ടപ്പൻ ഏറ്റെടുത്തു. അതോടെ അന്തരിച്ച താരങ്ങളുടെ ഓർമ്മകൾ നശിക്കാതിരിക്കാൻ അവരെ ചുവരുകളിൽ പ്രതിഷ്ഠിച്ചു.

സിനിമാ താരങ്ങൾ അന്തരിച്ചാലുടൻ അവരുടെ ചിത്രം കുട്ടപ്പേട്ടന്റെ ചായക്കട ചുവരിൽ പതിയും. ഒരു പക്ഷേ, സിനിമാസംഘടനകളായ അമ്മയുടേയും മാക്ടയുടേയും ഒഫീസ് ചുവരുകളിൽ പോലും ഇത്തരമൊരു കാഴ്ച കാണാനാവില്ല. അതുകൊണ്ടുതന്നെ ഭക്ഷണപ്രീയർക്കൊപ്പം സിനിമാപ്രേമികളും കുട്ടപ്പേട്ടന്റെ ചായക്കടയിൽ നിത്യസന്ദർശകരാണ്. ഭക്ഷണത്തിനൊപ്പം താരവിശേഷങ്ങളും വിളമ്പി അവരെ തൃപ്തരാക്കിയാണ് കുട്ടപ്പേട്ടൻ മടക്കി അയ്‌ക്കുന്നത്.

ഇന്നും പഴയ സിനിമകളോടാണ് കുട്ടപ്പേട്ടന് പ്രീയം. ഇഷ്ടതാരങ്ങൾ നസീറും സത്യനും ജയനുമൊക്കെയാണ്. പഴയ സിനിമകളുടെ ഇരുന്നൂറിലധികം സിഡികൾ കുട്ടപ്പേട്ടന്റെ ശേഖരത്തിലുണ്ട്. ദിവസേന രാത്രിയിൽ ഒരു സിനിമ കണ്ടിട്ടേ ഉറങ്ങാറുള്ളു. പത്മകുമാരിയാണ് കുട്ടപ്പന്റെ ഭാര്യ. മകൾ രേഷ്മ. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)
India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

India

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

Kerala

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

പുതിയ വാര്‍ത്തകള്‍

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.