Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

കുട്ടപ്പേട്ടന്റെ ചായക്കടയിൽ ഇഷ്ടതാരങ്ങൾ അനശ്വരർ

ചായക്കടയിൽ എത്തുന്നവർക്ക് മൺമറഞ്ഞ ഇഷ്ട താരങ്ങളെ കൺകുളിർക്കെ കണ്ട് മനസു നിറയ്‌ക്കാം

ശിവാ കൈലാസ് by ശിവാ കൈലാസ്
Jul 14, 2021, 09:39 am IST
in Mollywood
ചായക്കട ചുവരിലെ താരങ്ങളുടെ ചിത്രങ്ങൾക്കരികിൽ കുട്ടപ്പൻ.

ചായക്കട ചുവരിലെ താരങ്ങളുടെ ചിത്രങ്ങൾക്കരികിൽ കുട്ടപ്പൻ.

തിരുവനന്തപുരം: എപ്പോഴും പാടിക്കൊണ്ടിരിക്കുന്ന റേഡിയോ. തൂശനിലയിൽ തുമ്പപ്പൂ നിറമുള്ള ചോറും തനി നാടൻ കറികളും. കുട്ടപ്പേട്ടന്റെ ചായക്കടയിലെ വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ഈ ചായക്കടയിൽ എത്തുന്നവർക്ക് മൺമറഞ്ഞ ഇഷ്ട താരങ്ങളെ കൺകുളിർക്കെ കണ്ട് മനസു നിറയ്‌ക്കാം.., രുചിയുള്ള ഭക്ഷണം കഴിച്ച് വയറും നിറയ്‌ക്കാം.

തിരുവനന്തപുരം കൊച്ചുള്ളൂരിലാണ് നാട്ടുകാർ സ്നേഹപൂർവം കുട്ടപ്പേട്ടാന്നു വിളിക്കുന്ന അരുവിക്കര സ്വദേശി സ്റ്റീഫന്റെ (56) രേഷ്മ ഹോട്ടൽ. ഈ ഹോട്ടലിന് ഉള്ളിലെ ചുവരുകളിൽ നിറയെ അന്തരിച്ച സിനിമാ നടന്മാരുടേയും നടിമാരുടേയും ചിത്രങ്ങൾ ഭംഗിയായി ലാമിനേറ്റ് ചെയ്ത് തൂക്കിയിട്ടുണ്ട്. സത്യൻ, നസീർ, ജയൻ, ബാലൻ കെ.നായർ, കൊട്ടാരക്കര, സുകുമാരൻ, സോമൻ, തിക്കുറിശ്ശി, ഭരത് ഗോപി, മുരളി, കൊച്ചിൻ ഹനീഫ, തിലകൻ, കലാഭവൻമണി തുടങ്ങി മലയാള സിനിമയിൽ അരനൂറ്റാണ്ടിനിപ്പുറം വിടപറഞ്ഞ നടന്മാരെല്ലാം ഇവിടെയുണ്ട്. മിസ് കുമാരി മുതൽ കൽപ്പന വരെയുള്ള നടിമാരും ചുവരിലെ ഛായാചിത്രങ്ങളിൽ ഇടം നേടിയിരിക്കുന്നു. ഏകദേശം എൺപതോളം നടീനടന്മാർ ഇവിടെ അനശ്വരർ. നടീനടന്മാമാർക്കൊപ്പം മനസിൽ ഒരുപാടിഷ്ടം തോന്നിയ ചില സംവിധായകരും, ഗാന രചയിതാക്കളും, ഗായകരുമൊക്കെ കുട്ടപ്പേട്ടന്റെ ചുവരിലുണ്ട്. ഒരു നിർബന്ധം മാത്രം, ഈ ചുവരിൽ ജീവിച്ചിരിക്കുന്ന ഒരു താരങ്ങൾക്കും ഇടമില്ല.

കുട്ടപ്പേട്ടനെ കുട്ടിക്കാലം മുതൽ ബാധിച്ച ഭ്രാന്താണ് സിനിമ. വീട്ടിലെ ദാരിദ്യവും സിനിമ കാണാനുള്ള ഇഷ്ടവും മൂത്തപ്പോൾ പതിനാലാം വയസിൽ കൊച്ചുള്ളൂരിൽ ബന്ധു നടത്തിയിരുന്ന ഈ ഹോട്ടലിൽ കുട്ടപ്പേട്ടൻ ജോലിക്കാരനായി എത്തി. ഈ മഹാനഗരത്തിൽ എത്തിയതോടെ ദിവസേന സിനിമ കാണാനും, നിരവധി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പോയി ഇഷ്ടതാരങ്ങളെ നേരിൽ കാണാനും കുട്ടപ്പന് കഴിഞ്ഞു. കാൽ നൂറ്റാണ്ട് മുൻപ് ബന്ധുവിൽ നിന്ന് ഹോട്ടൽ നടത്തിപ്പ് കുട്ടപ്പൻ ഏറ്റെടുത്തു. അതോടെ അന്തരിച്ച താരങ്ങളുടെ ഓർമ്മകൾ നശിക്കാതിരിക്കാൻ അവരെ ചുവരുകളിൽ പ്രതിഷ്ഠിച്ചു.

സിനിമാ താരങ്ങൾ അന്തരിച്ചാലുടൻ അവരുടെ ചിത്രം കുട്ടപ്പേട്ടന്റെ ചായക്കട ചുവരിൽ പതിയും. ഒരു പക്ഷേ, സിനിമാസംഘടനകളായ അമ്മയുടേയും മാക്ടയുടേയും ഒഫീസ് ചുവരുകളിൽ പോലും ഇത്തരമൊരു കാഴ്ച കാണാനാവില്ല. അതുകൊണ്ടുതന്നെ ഭക്ഷണപ്രീയർക്കൊപ്പം സിനിമാപ്രേമികളും കുട്ടപ്പേട്ടന്റെ ചായക്കടയിൽ നിത്യസന്ദർശകരാണ്. ഭക്ഷണത്തിനൊപ്പം താരവിശേഷങ്ങളും വിളമ്പി അവരെ തൃപ്തരാക്കിയാണ് കുട്ടപ്പേട്ടൻ മടക്കി അയ്‌ക്കുന്നത്.

ഇന്നും പഴയ സിനിമകളോടാണ് കുട്ടപ്പേട്ടന് പ്രീയം. ഇഷ്ടതാരങ്ങൾ നസീറും സത്യനും ജയനുമൊക്കെയാണ്. പഴയ സിനിമകളുടെ ഇരുന്നൂറിലധികം സിഡികൾ കുട്ടപ്പേട്ടന്റെ ശേഖരത്തിലുണ്ട്. ദിവസേന രാത്രിയിൽ ഒരു സിനിമ കണ്ടിട്ടേ ഉറങ്ങാറുള്ളു. പത്മകുമാരിയാണ് കുട്ടപ്പന്റെ ഭാര്യ. മകൾ രേഷ്മ. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.