Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വോട്ട് ചെയ്യാന്‍ ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ടുപോയി; ബസ് വാടക കിട്ടാതെ ഉടമകള്‍

ആസാമില്‍ എത്തിയപ്പോള്‍ തന്‍വീറിന്റെ സ്വഭാവം മാറി. പീന്നീട് ഗുണ്ടായിസമായിരുന്നു. പെരുമ്പാവൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘവും തന്‍വീറിന്റെ കൂടെയുണ്ടായിരുന്നു. കാല്‍ വെട്ടിയെടുക്കുമെന്നു വരെ ഭീഷണിപ്പെടുത്തി. തിരിച്ചുപോരാന്‍ പണമില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും രണ്ടാഴ്ചയോളം അജിത്ത് കുമാറിന് ആസാമില്‍ തുടരേണ്ടി വന്നു. ആസാമിലെ കാലാവസ്ഥയും ഭക്ഷണവും പിടിക്കാതെ രണ്ടാഴ്ച അനുഭവിച്ച ദുരിതം വിവരിക്കാനാകില്ലെന്ന് അജിത്ത് പറയുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 12, 2021, 09:09 pm IST
in Kerala

തിരുവനന്തപുരം/കരമന: ഇക്കഴിഞ്ഞ ആസാം നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളെ വോട്ട് ചെയ്യിക്കാന്‍ കൊണ്ടുപോയി തിരിച്ചു കൊണ്ടുവന്നതിന്റെ ബസ് വാടക ഇതുവരെയായിട്ടും തീര്‍ത്ത് നല്‍കിയില്ലെന്ന് പരാതി. നെയ്യാറ്റിന്‍കര അവണാകുഴി സ്വദേശി എന്‍. അജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഗ്യാലക്‌സി ട്രാവല്‍സിന്റെ രണ്ടു ബസ്സുകളാണ് ആസാമിലേക്ക് തൊഴിലാളികളെയും കൊണ്ടുപോയത്. അജിത്ത്കുമാറും മകനുമാണ് ബസുകള്‍ ഓടിച്ചിരുന്നത്. കേരളത്തില്‍ നിന്ന് നൂറുകണക്കിന് ബസുകളാണ് ആസാമിലേക്ക് പോയത്. ആലുവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്പാരോ ട്രാവല്‍സ് ഉടമ തന്‍വീര്‍ എന്നയാളാണ് ബസുകള്‍ ബുക്ക് ചെയ്തത്. ആസാമില്‍ പോയി തിരികെ വരുന്നതിന് ബസ് ഒന്നിന് 2.8 ലക്ഷം രൂപ കരാര്‍ ഉറപ്പിച്ചായിരുന്നു ഇത്.

എന്നാല്‍, ആസാമില്‍ എത്തിയപ്പോള്‍ തന്‍വീറിന്റെ സ്വഭാവം മാറി. പീന്നീട് ഗുണ്ടായിസമായിരുന്നു. പെരുമ്പാവൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘവും തന്‍വീറിന്റെ കൂടെയുണ്ടായിരുന്നു. കാല്‍ വെട്ടിയെടുക്കുമെന്നു വരെ ഭീഷണിപ്പെടുത്തി. തിരിച്ചുപോരാന്‍ പണമില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും രണ്ടാഴ്ചയോളം അജിത്ത് കുമാറിന് ആസാമില്‍ തുടരേണ്ടി വന്നു. ആസാമിലെ കാലാവസ്ഥയും ഭക്ഷണവും പിടിക്കാതെ രണ്ടാഴ്ച അനുഭവിച്ച ദുരിതം വിവരിക്കാനാകില്ലെന്ന് അജിത്ത് പറയുന്നു. ഒടുവില്‍ തന്‍വീറിന്റെ കാലുപിടിച്ചപ്പോള്‍ 25,000 രൂപ നല്‍കി. അതും വാങ്ങി ബസുകളുമായി കേരളത്തിലേക്ക് തിരിച്ചു. വഴിയില്‍ വച്ച് പണം തീര്‍ന്നപ്പോള്‍ വീണ്ടും തന്‍വീര്‍ 25,000 രൂപ കൂടി അക്കൗണ്ടിലിട്ടു കൊടുത്തു. പിന്നീട് പലരില്‍ നിന്നും പണം കടം വാങ്ങിയാണ് കേരളത്തിലെത്തിയതെന്ന് അജിത്ത് ജന്മഭൂമിയോട് പറഞ്ഞു.  

ആസാമില്‍ നിന്ന് ഒരു ബസ് കേരളത്തിലെത്തണമെങ്കില്‍ ഡീസല്‍ ചെലവും ടോളും ഉള്‍െപ്പടെ ഒരു ലക്ഷം രൂപയ്‌ക്കു മുകളിലാകും. ആകെ 50,000 രൂപ മാത്രമാണ് രണ്ട് ബസിനും കൂടി തന്‍വീര്‍ നല്‍കിയതെന്നും അജിത് കുമാര്‍ പറയുന്നു. തിരുവനന്തപുരത്ത് എത്തിയ ശേഷം പല പ്രാവശ്യം തന്‍വീറിനെ അന്വേഷിച്ച് ആലുവയിലും പെരുമ്പാവൂരിലും പോയെങ്കിലും ആസാമിലാണെന്ന മറുപടിയാണ് ലഭിച്ചത്. കരാര്‍ ഉറപ്പിച്ച തുകയുടെ ബാക്കി കിട്ടാത്തതിനാല്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ട് നാളേറെയായെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചില്ലെന്നും അജിത്ത് കുറ്റപ്പെടുത്തുന്നു. തന്നെപ്പോലെ തന്നെ നിരവധി പേര്‍ക്ക് പണം നല്‍കാനുണ്ടെന്നും പണം ചോദിക്കുന്നവരെ തന്‍വീര്‍ ഭീഷണിപ്പെടുത്തുകയാണെന്നും അജിത്ത് കുമാര്‍ പറയുന്നു. സര്‍ക്കാര്‍ ഇടപെട്ട് ബസിന്റെ വാടക വാങ്ങി നല്‍കണമെന്നും അജിത്ത് ആവശ്യപ്പെടുന്നു.

സുനില്‍ തളിയല്‍

Tags: ഇതര സംസ്ഥാന തൊഴിലാളികള്‍busവോട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

Kerala

ഫാസ്റ്റ് പാസഞ്ചറുകളില്‍ സീറ്റ് ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കെ എസ് ആര്‍ ടി സി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.