Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സാങ്കേതിക അനുമതിയായി പക്ഷേ……… മൃഗശാല മാറ്റം വൈകും

ആദ്യഘട്ടത്തില്‍ പക്ഷികള്‍, സിംഹവാലന്‍കുരങ്ങ്, കരിങ്കുരങ്ങ്, കാട്ടുപോത്ത്, മിഥുന്‍ എന്നിവയെ മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് 5 മാസമായിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയുമുണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 03:23 pm IST
in Thrissur
zoological park

zoological park

തൃശൂര്‍:പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് കേന്ദ്ര മൃഗശാല സാങ്കേതിക അതോറിറ്റിയുടെ അംഗീകാരം. രമ്ടാവ്ച മുന്‍പ് ദല്‍ഹിയില്‍ ചേര്‍ന്നഅതോറിറ്റി യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. ഇതോടെ തൃശൂര്‍ മൃഗശാലയുടെ പുത്തൂരിലേക്കുള്ള മാറ്റത്തിന് സാങ്കേതികമായി എല്ലാ അനുമതിയും പൂര്‍ത്തിയായി. എന്നാല്‍ പണി തീരാത്തതിനാല്‍ മൃഗശാലമാറ്റം എന്ന് നടക്കുമെന്ന കാര്യം അനിശ്ചിതത്വത്തിലാണ്. 

സുവോളജിക്കല്‍ പാര്‍ക്കിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രു.13ന് നടത്തിട്ടും മൃഗങ്ങളെ മാറ്റുന്ന നടപടികള്‍ നീളുകയാണ്. നൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശൂര്‍ മൃഗശാലയിലെ ജീവികളെ മാറ്റി പാര്‍പ്പിക്കുന്നതിനാണ് അന്താരാഷ്‌ട്ര നിലവാരത്തില്‍ 350 ഏക്കറില്‍ പുത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നത്. സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍ ഉള്‍പ്പെടെ 64 ഇനത്തിലെ 511 ജീവികള്‍ ഇപ്പോള്‍ തൃശൂര്‍ മൃഗശാലയിലുണ്ട്.

ആദ്യഘട്ടത്തില്‍ പക്ഷികള്‍, സിംഹവാലന്‍കുരങ്ങ്, കരിങ്കുരങ്ങ്, കാട്ടുപോത്ത്, മിഥുന്‍ എന്നിവയെ മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് 5 മാസമായിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയുമുണ്ടായില്ല.

മൃഗങ്ങള്‍ക്കുള്ള നാലു വാസസ്ഥലങ്ങള്‍, പാര്‍ക്ക് ഹെഡ് ഓഫീസ്, ആശുപത്രി സമുച്ചയം, ചുറ്റുമതില്‍,എന്നിവ മാത്രമാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായത്. ആവശ്യത്തിന് വെള്ളം എത്തിക്കാനുള്ള സംവിധാനം പോലും പൂര്‍ത്തിയായിട്ടില്ല.

മാറ്റം സെപ്തംബറോടെ

 സെപ്തംബറോടെ പണികള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. തൃശൂരില്‍ നിന്ന് ജീവികളെ പാര്‍ക്കിലേക്ക് സെപ്തംബര്‍ മുതല്‍ ഘട്ടം ഘട്ടമായി മാറ്റി തുടങ്ങും. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മൃഗശാലയില്‍ നിന്ന് എല്ലാ വന്യമൃഗങ്ങളെയും ഒരുമിച്ച് മാറ്റുന്നത് പ്രായോഗികല്ല. ജീവികള്‍ പുതിയ സ്ഥലവുമായി ഇണങ്ങുന്നത് ശാസ്ത്രീയമായി നിരീക്ഷിച്ച് ഘട്ടംഘട്ടമായി മാത്രമേ പൂര്‍ണമായി മാറ്റം സാധ്യമാകൂ. ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍മ്മാണ വസ്തുക്കള്‍ ലഭിക്കാതിരുന്നതും ഇതരസംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികള്‍ സ്വദേശത്തേക്ക് പോയി തിരിച്ചെത്താന്‍ വൈകിയതും പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പുരോഗതിയെ ബാധിച്ചിട്ടുണ്ട്. നിര്‍മ്മാണോപാധികളെല്ലാം മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് കൊണ്ടു വരുന്നത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭിക്കാതിരുന്നത് ട്രസ് വര്‍ക്കുകളേയും ബാധിച്ചു.

-കെ.എസ് ദീപ ഐഎഫ്എസ് (പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍)

Tags: ThrissurZooZoological Park
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

പുതിയ വാര്‍ത്തകള്‍

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.