Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജ്യോതിബസുവിന്റെ 107-ാം പിറന്നാള്‍ ആഘോഷിക്കാന്‍ സിപിഎമ്മിന്റെ ഒരു എംഎല്‍എ പോലുമില്ലാതെ ബംഗാള്‍ നിയമസഭ; ബിജെപിയും തൃണമൂലും ആഘോഷത്തില്‍ പങ്കെടുത്തു

സിപിഎം സ്ഥാപകരിലൊരാളും 24 വര്‍ഷത്തോളം ബംഗാള്‍ മുഖ്യമന്ത്രിയും ആയിരുന്ന ജ്യോതിബസുവിന്റെ 107-ാം ജന്മദിനം ആഘോഷവേളയില്‍ പക്ഷെ ബംഗാള്‍ നിയമസഭയില്‍ ഒരു സിപിഎം എംഎല്‍എ പോലുമില്ല. ജൂലായ് എട്ടിന് പകരം ബംഗാള്‍ നിയമസഭയില്‍ നടന്ന പിറന്നാളാഘോഷച്ചടങ്ങില്‍ തൃണമൂല്‍, ബിജെപി, സംയുക്ത മോര്‍ച്ച അംഗങ്ങള്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2021, 12:50 pm IST
in India

കൊല്‍ക്കൊത്ത: സിപിഎം സ്ഥാപകരിലൊരാളും 24 വര്‍ഷത്തോളം ബംഗാള്‍ മുഖ്യമന്ത്രിയും ആയിരുന്ന ജ്യോതിബസുവിന്റെ 107-ാം ജന്മദിനം ആഘോഷവേളയില്‍ പക്ഷെ ബംഗാള്‍ നിയമസഭയില്‍ ഒരു സിപിഎം എംഎല്‍എ പോലുമില്ല. ജൂലായ് എട്ടിന് പകരം ബംഗാള്‍ നിയമസഭയില്‍ നടന്ന പിറന്നാളാഘോഷച്ചടങ്ങില്‍ തൃണമൂല്‍, ബിജെപി, സംയുക്ത മോര്‍ച്ച അംഗങ്ങള്‍ പങ്കെടുത്തു.  

34 വര്‍ഷം ബംഗാള്‍ ഭരിച്ച സിപിഎമ്മിനെ പ്രതിനിധീകരിച്ച് ജ്യോതിബസുവിന്റെ 107ാം ജന്മദിനത്തിന് സഭയില്‍ ഒരു എംഎല്‍എപോലുമില്ലാത്തത് കഷ്ടമാണെന്ന് തൃണമൂല്‍ നേതാവ് മദന്‍ മിത്ര പറഞ്ഞു. “എല്ലാ നേതാക്കള്‍ക്കും അഭിവാദ്യമര്‍പ്പിക്കലാണ് നമ്മുടെ സംസ്‌കാരം. അതുകൊണ്ട് തന്നെയാണ് ജ്യോതിബസുവിനും പ്രമാണമര്‍പ്പിക്കുന്നത്. ആളുകള്‍ക്ക് ഇടത്-കോണ്‍ഗ്രസ്- ഐഎസ്എഫ് സഖ്യത്തില്‍ വിശ്വാസമില്ല. അതുകൊണ്ടാണ് അവര്‍ ഇടതുപക്ഷത്തിന് വോട്ട് നല്‍കാതിരുന്നത്,” ബിജെപി നേതാവ് മനോജ് ടിഗ്ഗ പറഞ്ഞു.

1914 ജൂലായ് എട്ടിനാണ് ബംഗാളിലെ കായസ്ത കുടുംബത്തില്‍ ഒരു ഡോക്ടറുടെ മകനായാണ് ജ്യോതിബസു ജനിച്ചത്. ലണ്ടനില്‍ യുണിവേഴ്‌സിറ്റി കോളെജില്‍ നിയമബിരുദം പഠിച്ച ജ്യോതിബസു പക്ഷെ കമ്മ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. 1964ല്‍ സിപിഎം രൂപീകരിക്കപ്പെടുമ്പോള്‍ അതിലെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു ജ്യോതിബസു.

1977 ലാണ് ആദ്യമായി ജ്യോതിബസു ബംഗാളില്‍ സിപിഎം മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പിന്നീട് 2000 വരെ തുടര്‍ച്ചയായി അദ്ദേഹം ബംഗാളില്‍ മുഖ്യമന്ത്രിയായി. ഇന്നിപ്പോള്‍ ജ്യോതിബസു അവസാനം മുഖ്യമന്ത്രിയായിരുന്ന 2000ന് ശേഷം 21 വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ ബംഗാളില്‍ സിപിഎമ്മിന് ഒരംഗം പോലുമില്ലാത്ത സ്ഥിതിവന്നിരിക്കുന്നു. അന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ അഭിമാനമായിരുന്നു ബംഗാള്‍. കവലപ്രസംഗങ്ങളില്‍ സിപിഎം നേതാക്കളുടെ പ്രസംഗത്തില്‍ കൂടെക്കൂടെ മുഴങ്ങിക്കേള്‍ക്കാറുള്ള പ്രയോഗമുണ്ട്: “അങ്ങ് ബംഗാളിലേക്ക് നോക്കൂ…”. പക്ഷെ ഇന്നത്തെ സിപിഎമ്മുകാര്‍ ഇനി ബംഗാളിനെ ഓര്‍ത്ത് കുളിരുകോരില്ല. കാരണം ബംഗാളില്‍ അഭിമാനിക്കാന്‍ അവര്‍ക്ക് ഒന്നുമില്ലാതായിരിക്കുന്നു.  

ആകെ 290 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയിലേക്ക് 2021 മാര്‍ച്ച്-ഏപില്‍ മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സഖ്യം 213 സീറ്റുകള്‍ നേടി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 211 സീറ്റുകളാണ് തൃണമൂല്‍ സഖ്യം നേടിയതെങ്കില്‍ ഇക്കുറി രണ്ട് സീറ്റ് അധികം നേടി. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യമാകട്ടെ ഇക്കുറി 77 സീറ്റുകള്‍ നേടി. 2016ല്‍ വെറും മൂന്ന് സീറ്റുകളേ എന്‍ഡിഎയ്‌ക്കുണ്ടായിരുന്നുള്ളൂ.

എന്നാല്‍ സിപിഎം ആകട്ടെ 137 സീറ്റുകളില്‍ മത്സരിച്ച് ഒരു സീറ്റില്‍ പോലും വിജയച്ചില്ല. സിപിഎം ഇങ്ങിനെ സംപൂജ്യരായി മാറുമെന്ന് ജ്യോതിബസു ഒരിയ്‌ക്കല്‍ പോലും സ്വപ്‌നം കണ്ടിട്ടുണ്ടാവില്ല. 10 സീറ്റുകളില്‍ മത്സരിച്ച സിപി ഐയും അവിടെ എല്ലാം സീറ്റുകളിലും തോറ്റു. ആര്‍എസ്പിയ്‌ക്ക് 11 സീറ്റില്‍ മത്സരിച്ച് ഒരു സീറ്റും നേടാനായില്ല. എന്തായാലും ജ്യോതിബസുവിന്റെ 107ാം ജന്മദിനത്തില്‍ ഇടതുപക്ഷപാര്‍ട്ടികളുടെ സമ്പൂര്‍ണ്ണതോല്‍വി ഒരു വിധിവൈപരീത്യമാകാം. അതല്ലെങ്കില്‍ ചരിത്രം നല്‍കുന്ന ചൂണ്ടുപലകയാണോ 2021ലെ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് വിധി?

Tags: ബംഗാള്‍cpimസിപിഎം ബംഗാള്‍ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021ബംഗാള്‍ നിയമസഭജ്യോതിബസു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

News

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

News

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.