Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

അടച്ചിട്ട മുറി കൊല്ലും; വകഭേദം വന്ന കോവിഡിന്റെ വ്യാപനം തടയാന്‍ ക്രോസ് വെന്റിലേഷന്‍ വളരെ പ്രധാനം; കുറിപ്പുമായി ഡോക്റ്റര്‍

.അടച്ചിട്ട മുറി കൊല്ലും.ആരും കൊല്ലപ്പെടാതിരിക്കട്ടെ .എന്തായാലും കോവിഡുമായി ഒരുമിച്ച് ജീവിച്ചു പോവുകയെ നിവൃത്തിയുള്ളൂ.അവനെ നമുക്ക് സാധാരണ വൈറല്‍ പനി പോലെയാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2021, 12:37 pm IST
in Social Trend

തിരുവനന്തപുരം: അടച്ചിട്ട മുറികളില്‍  കോവിഡ്-19 വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയതെങ്കിലും കോവിഡ് വകഭേദ സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രധാന്യമര്‍ഹിക്കുനെന്ന് ഡോക്റ്ററും ഐഎംഎ സോഷ്യല്‍മീഡിയ നാഷണല്‍ കോര്‍ഡിനേറ്ററുമായ സുല്‍ഫി നുഹു.പുതിയ വേരിയന്റുകളുടെ  കാര്യത്തില്‍ പകര്‍ച്ച വ്യാപന തോത് കൂടിയിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ അടച്ചിട്ട മുറിയുടെ പ്രാധാന്യം കൂടുതല്‍ തന്നെയാണ്.അവ ഒഴിവാക്കിയേ കഴിയുള്ളൂ.സ്‌കൂളുകളിലും ഓഫീസിലും കടകളിലുമൊക്കെ  വരാന്തകള്‍ കഴിവതും ഉപയോഗിക്കാനും ഫേസ്ബുക്ക് പോസ്റ്റില്‍ ഡോക്റ്റര്‍ പറയുന്നു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  .

ക്ലോസ്ഡ് റൂം കില്‍സ്!

‘അടച്ചിട്ട മുറി കൊല്ലും’.

അതെ, അങ്ങനെ തന്നെയാണ് പറഞ്ഞത്.

കോവിഡ് 19 നെ സംബന്ധിച്ചെടുത്തോളം മാസ്‌കും  ,സാമൂഹിക അകലവും കൈകള്‍ കഴുകുന്നതുമൊക്കെ ‘ഗര്‍ഭസ്ഥശിശുവിനും’ അറിയാമെന്ന് തോന്നുന്നു.അതിശയോക്തിയല്ല .ഇതിനെക്കുറിച്ചുള്ള  സര്‍വ്വ വിവരവും മിക്കവാറും എല്ലാവര്‍ക്കമറിയാം. എല്ലാം കൃത്യമായി പാലിക്കപ്പെടുന്നൊയെന്നുള്ള കാര്യം മറ്റൊന്ന്.പക്ഷേ അധികം പ്രാധാന്യം കൊടുക്കാത്ത മറ്റൊരുകാര്യം അടച്ചിട്ട മുറികളെ കുറിച്ച് തന്നെയാണ്.

അതെ ,അടച്ചിട്ട മുറി കൊല്ലും.വീടുകളിലും ഓഫീസിലും കടയിലും  എന്തിന് ആശുപത്രികളില്‍ പോലും അടച്ചിട്ട മുറി കൊല്ലും.അടച്ചിട്ട മുറികളില്‍  കോവിഡ്-19 വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് ലോകാരോഗ്യസംഘടന ആദ്യ കാലം മുതല്‍ തന്നെ പറയുന്നുണ്ട്.ചെറിയ ദ്രവ കണികളിലൂടെ പകരുന്ന രോഗമാണ് കോവിഡ്-19 എന്നുള്ളതിനു സംശയമില്ല.

എന്നാല്‍ വായുവിലൂടെ ഒരു ചെറിയ പങ്ക് പകരുന്നുണ്ട് എന്നുള്ളത് വളരെ വ്യക്തം. പുതിയ വേരിയന്റുകളുടെ  കാര്യത്തില്‍ പകര്‍ച്ച വ്യാപന തോത് കൂടിയിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ അടച്ചിട്ട മുറിയുടെ പ്രാധാന്യം കൂടുതല്‍ തന്നെയാണ്.അവ ഒഴിവാക്കിയേ കഴിയുള്ളൂ.സ്‌കൂളുകളിലും ഓഫീസിലും കടകളിലുമൊക്കെ  വരാന്തകള്‍ കഴിവതും ഉപയോഗിക്കുക .

ടെറസ്സും കാര്‍ ഷെഡ്ഡും  വരെ ഉപയോഗിക്കാം. അത് കഴിഞ്ഞില്ലെങ്കിലോ ?ഓഫീസില്‍ ചെന്നാല്‍ ആദ്യം ജനല്‍ വാതിലുകള്‍ തുറന്നിടുക.വായു അകത്തേക്ക് വന്നാല്‍ പോരാ പുറത്തേക്കു പോകണം. അതുകൊണ്ടുതന്നെ ക്രോസ് വെന്റിലേഷന്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അപ്പൊ പിന്നെ ജനലും  തുറക്കണം. ഇനി നമ്മുടെയൊക്കെ ഓഫീസുകളും കടകളുമൊക്കെ ജനല്‍ വാതിലുകള്‍ തുറന്നാലും വായുസഞ്ചാരമുള്ളതെന്ന് പറയാന്‍ കഴിയില്ല.അപ്പൊ ഈ വായുസഞ്ചാരം കൂട്ടാന്‍ എന്തു ചെയ്യും.വാക്‌സിന്‍ മാഫിയ ,മരുന്ന് മാഫിയ,  അവയവദാന മാഫിയ തുടങ്ങി ഹെല്‍മറ്റ് മാഫിയ എന്ന വിളിപ്പേര്‍ വരെ കേട്ടിട്ടുണ്ട്.ഇനി ‘ഫാന്‍ മാഫിയ’ എന്നൂടി വിളിക്കില്ലെന്നുറപ്പു തന്നാല്‍ ഒരു രഹസ്യം പറയാം.പെഡസ്റ്റല്‍ ഫാന്‍ അല്ലെങ്കില്‍ ഫ്‌ലോറില്‍ വയ്‌ക്കുന്ന ഒരു ഫാന്‍ വാങ്ങി മുറിയില്‍ വയ്‌ക്കണം.ഫാനിന്റെ കാറ്റ്  ജനലിലൂടെ ,വാതിലിലൂടെ  വായുവിനെ പുറത്തേക്ക് തള്ളണം.

എ സി തൊട്ടുപോകരുത്.എ സി യെ പ്ലഗ്  പോയിന്റില്‍  നിന്ന് തന്നെ മാറ്റി ഇട്ടോളൂ. എയര്‍കണ്ടീഷന്‍ മാഫിയയെന്ന്  വിളിക്കാതിരിക്കാനുള്ള സൈക്കോളജിക്കല്‍ മൂവെന്നു പറയുമോന്നറിയില്ല!  എയര്‍കണ്ടീഷന്‍ കോവിഡ് 19 കൂട്ടുക തന്നെ ചെയ്യും. അത് തൊട്ടുപോകരുത് ഇനി എസി കൂടിയേ കഴിയൂ എന്ന് നിര്‍ബന്ധമാണെങ്കില്‍ ഒറ്റയ്‌ക്ക് , അതെ ഒറ്റയ്‌ക്ക് എസി ഉപയോഗിച്ചതിന് ശേഷം ഒരു 15 മിനിറ്റെങ്കിലും ജനല്‍ വാതില്‍ തുറന്നിട്ടതിനുശേഷം മറ്റുള്ളവരെ പ്രവേശിപ്പിക്കുക.അപ്പൊ ഓഫീസിലും കടയിലും ആശുപത്രിയിലും ചെന്നാല്‍ ആദ്യം ജനലും വാതിലും മലര്‍ക്കെ തുറന്നിടുക.അടച്ചിട്ട മുറി കൊല്ലും.ആരും കൊല്ലപ്പെടാതിരിക്കട്ടെ .എന്തായാലും കോവിഡുമായി ഒരുമിച്ച് ജീവിച്ചു പോവുകയെ നിവൃത്തിയുള്ളൂ.അവനെ നമുക്ക് സാധാരണ  വൈറല്‍ പനി പോലെയാകണം. അയിന്? അയിന് മാസ്‌ക്കും അകലവും  കൈകഴുകലും കൂടാതെ ജനല്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നിടൂ….അടച്ചിട്ട മുറി കൊല്ലാതിരിക്കട്ടെ!

Tags: doctorcovidReading room
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

Kerala

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു : മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തു

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടി ബഹിഷ്‌കരിക്കാനുളള തീരുമാനം മാറ്റി കെജിഎംഒഎ

Entertainment

ദിലീപിന്റെ മകൾ മീനാക്ഷി സാധാരണ ഡോക്‌ടർ അല്ല,:സിനിമാ താരങ്ങൾ പോലും പിന്നിൽ ക്യൂ നിൽക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.