Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ് എഫ് ഐ നേതാവ് അഭിമന്യു സ്മൃതിദിനം ആചരിച്ച് ബിജെപി

പരിപാടിയില്‍ ബിജെപിയുടെ 5 ജനപ്രതിനിധികളും പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2021, 02:46 pm IST
in Kerala

പത്തനംതിട്ട:   വര്‍ഗീയ സംഘടനയായ എസ്്ഡിപിഐ കൊലക്കത്തിക്കിരയായി വീരമൃത്യു വരിച്ച  എസ് എഫ് ഐ നേതാവ് അഭിമന്യുവിന് അനുസ്മരണ പരിപാടിയുമായി ബിജെപി.

കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റി അധ്യക്ഷന്‍ ഹരികുമാര്‍ കോട്ടാങ്ങല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബിജെപിയുടെ 5 ജനപ്രതിനിധികളും പങ്കെടുത്തു.

അഭിമന്യൂ വധക്കേസ് പ്രതി ഫറൂഖ് അമാനിയുടെ സ്വന്തം പഞ്ചായത്താണ് കോട്ടാങ്ങല്‍. ഇവിടെ എസ്്ഡിപിഐ – സിപിഎം സഖ്യമാണ് പഞ്ചായത്ത് ഭരിക്കുന്നത്. അഭിമന്യു വധത്തെ തുടര്‍ന്ന് കേരളത്തിലെ മുഴുവന്‍ മതിലുകളിലും ‘വര്‍ഗീയത തുലയട്ടെ ‘ എന്ന് എഴുതിയ സിപിഎം നും ഡിവൈഎഫ്‌ഐയ്‌ക്കും കോട്ടാങ്ങലില്‍ സഖാവ് അഭിമന്യുവിന്റെ പേര് പറയാന്‍ മടിയാണ്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോസ്റ്റിട്ട ഡിവൈഎഫ്‌ഐ ഭാരവാഹി രാഹുലിനെ കഴിഞ്ഞ മാസം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി എസ്്ഡിപിഐ വിധേയത്വം ഉറപ്പിച്ച സിപിഎംന്  അഭിമന്യുവിനെ സ്മരിക്കാന്‍ സ്വാഭാവികമായും ബുദ്ധിമുട്ട് ഉണ്ടാവും.  ഫറൂഖ് അമാനിയുടെ വീടിന് മുന്നിലൂടെയുള്ള റോഡിന് അഭിമന്യുവിന്റെ പേര് നല്‍കണം എന്നാവശ്യപ്പെട്ട് ബിജെപി ജനപ്രതിനിധികള്‍ സമര്‍പ്പിച്ച നിവേദനം സ്വീകരിക്കാതെ പഞ്ചായത്ത് പ്രസിഡന്റും ജിഹാദി വിധേയത്വം അരക്കിട്ടുറപ്പിച്ചു.  

എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊച്ചി മഹാരാജാസ് കോളേജില്‍  സംഘടിപ്പിച്ച അഭിമന്യൂ രക്തസാക്ഷിത്വ ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത എസ്എഫ്ഐ ദേശീയ, സംസ്ഥാന നേതാക്കള്‍ അഭിമന്യുവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഘടനകളുടെ പേരു പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം, കഴക്കൂട്ടം, അടക്കമുള്ള മണ്ഡലങ്ങളില്‍ സിപിഎമ്മിന് പിന്തുണ നല്‍കിയതായി എസ്ഡിപിഐ വ്യക്തമാക്കിയിരുന്നു. കേരളത്തിലുടനീളം എസ്ഡിപിഐയുമായി പരസ്യ- രഹസ്യ ബാന്ധവം തുടരുന്ന സിപിഎമ്മും യുവജന പ്രസ്ഥാനങ്ങളും എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് സംഘടനകളുടെ അക്രമത്തെക്കുറിച്ച് എങ്ങിനെ പറയുമെന്നാണ് വിര്‍ശകരുടെ ചോദ്യം.  

ആദിവാസി വിഭാഗത്തില്‍ പെട്ട  അഭിമന്യു എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ചാണ് എസ്്ഡിപിഐ  കുത്തിക്കൊന്നത്. അഭിമന്യുവിന്റെ ചിത്രം വെച്ച്  സിപിഎം വ്യാപക പ്രചാരണം നടത്തിയെങ്കിലും കേസിലെ പ്രതികളെ പിടിക്കാന്‍ താല്‍പര്യം കാട്ടിയില്ല.. അഭിമന്യുവിനെ കൊലപ്പെടുത്തിയ കത്തി കണ്ടെത്താന്‍ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പോലീസിനു ഇതുവരെ സാധിച്ചിട്ടില്ല. കേസിലെ പ്രധാനപ്രതി കൊവിഡ് ലോക്ഡൗണിന്റെ മറവില്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യം മുതല്‍ തന്നെ സിപിഎം-എസ്ഡിപിഐ ഒത്തുകളി ആരോപണം ഉയര്‍ന്നിരുന്നു.

Tags: cpmsdpiSFI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

പുതിയ വാര്‍ത്തകള്‍

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.