Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭദ്രപ്രാര്‍ത്ഥനയുടെ മന്ത്രം

മുണ്ഡകോപനിഷത്തിന്റെ ഫലശ്രുതി ഇങ്ങനെ: 'തരതിശോകം തരതിപാപ്മാനം, ഗുഹാഗ്രന്ഥിഭ്യോ വിമുക്തോളമൃതോ ഭവതി'. (3:2:9) ഈശ്വരവിശ്വാസമില്ലാത്ത നാസ്തികന്‍ ഉണ്ടാവില്ല. സുഖദുഃഖങ്ങളേയും പുണ്യപാപങ്ങളേയും തരണംചെയ്യുന്നു. എല്ലാ കെട്ടുകളുമറ്റ് അവന്‍ അമൃതാവസ്ഥയെ പ്രാപിക്കുന്നു.

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Jul 3, 2021, 05:00 am IST
in Samskriti

ഇന്ത്യയുടെ ആത്മീയപാരമ്പര്യത്തിന്റെ നിത്യശാദ്വലമാണ് ഉപനിഷത്ത്. ആത്മവിദ്യയുടെ ദര്‍ശനശാസ്ത്രമാണിത്. നിത്യവും നമ്മെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന അനൃതത്തിനെതിരേയുള്ള ക്ഷോഭത്തിന്റെ മുഗ്ധമന്ത്രങ്ങളാണ് മുണ്ഡകം മുഴുവനും. ‘സത്യമേവജയതേ!’ – മുണ്ഡകത്തിലൂടെ ഭാരതം ലോകത്തിനുനല്കിയ ദിവ്യസന്ദേശമാണിത്. മധുരോദാരമായ കാവ്യഭാവനകളാല്‍ സമ്പുഷ്ടവുമാണ് മുണ്ഡകോപനിഷത്ത്.

അതിപ്രശസ്തമാണ് മുണ്ഡകോപനിഷത്തിലെ ശാന്തിപാഠം. പൂര്‍ണരൂപമിങ്ങനെ.

ഓം ഭദ്രം കര്‍ണേഭിഃ ശൃണുയാമ ദേവാഃ

ഭദ്രം പശ്യേമാക്ഷഭിര്‍ യജത്രാഃ

സ്ഥിരൈരംഗൈസ്തുഷ്ടുവാംസസ്തനുഭിര്‍

വൃശേമ ദേവഹിതം യദായുഃ

സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ

സ്വസ്തി നഃ പുഷാ വിശ്വവേദാഃ

സ്വസ്തിനസ്താര്‍ക്ഷ്യോ അരിഷ്ടനേമിഃ

സ്വസ്തി നോ ബൃഹസ്പതിര്‍ ദധാതു

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

പ്രശ്‌നം തുടങ്ങിയുള്ള അഥര്‍വവേദീയമായ ഉപനിഷത്തുകളുടെ പൊതുവായ ശാന്തിപാഠമാണിത്. ആശയത്തിന്റെ അഴകും ആഴവുംകൊണ്ട് മഹനീയമാണ് ഈ ശാന്തിമന്ത്രങ്ങള്‍. ഇന്ദ്രിയങ്ങള്‍ ആത്മമംഗളത്തിനും വിശ്വമംഗളത്തിനുംവേണ്ടി വര്‍ത്തിയ്‌ക്കട്ടെ എന്നാണ് ഇവിടെ ഗുരുശിഷ്യന്മാര്‍ ഒന്നിച്ചുനടത്തുന്ന പ്രാര്‍ത്ഥന.

അല്ലയോ ദേവകളേ, ഞങ്ങള്‍ ചെവികൊണ്ടു മംഗളകരമായതുമാത്രം കേള്‍ക്കട്ടെ. കണ്ണുകൊണ്ടു മംഗളകകരമായതുമാത്രം കാണട്ടെ. ബലിഷ്ഠങ്ങളായ അവയവങ്ങളെക്കൊണ്ട് ഈശ്വരസ്തുതിയോടുകൂടെ ജീവിതം നയിക്കുന്നവരാകട്ടെ. യശ്വസ്വിയായ ഇന്ദ്രനും സര്‍വജ്ഞനായ സൂര്യനും ആപന്നാശകനായ ഗരുഡനും ബൃഹസ്പതിയും ഞങ്ങള്‍ക്ക് മംഗളം നല്കട്ടെ.

ഇവിടെ മനസ്സിന്റെ പ്രതീകമാണ് ഇന്ദ്രന്‍. സൂര്യന്‍ ബുദ്ധിയുടെ പ്രതീകം. പ്രാണശക്തിയുടെ പ്രതീകമായി ഗരുഡനെയും ജീവന്റെ പ്രതീകമായി ബൃഹസ്പതിയേയും പറഞ്ഞിരിക്കുന്നു.

വൃത്തനിബദ്ധങ്ങളാണ് മണ്ഡൂകകാരികകള്‍. ജീവിതം ഉല്‍കൃഷ്ടവും ഉദാത്തവുമാറണമെന്നാഗ്രഹിക്കുന്നവര്‍ ഈ ഉപനിഷത്ത് ശ്രദ്ധയോടെ പഠിക്കണം.

മുണ്ഡകോപനിഷത്തിന്റെ ഫലശ്രുതി ഇങ്ങനെ: ‘തരതിശോകം തരതിപാപ്മാനം, ഗുഹാഗ്രന്ഥിഭ്യോ വിമുക്തോളമൃതോ ഭവതി’. (3:2:9) ഈശ്വരവിശ്വാസമില്ലാത്ത നാസ്തികന്‍ ഉണ്ടാവില്ല. സുഖദുഃഖങ്ങളേയും പുണ്യപാപങ്ങളേയും തരണംചെയ്യുന്നു. എല്ലാ കെട്ടുകളുമറ്റ് അവന്‍ അമൃതാവസ്ഥയെ പ്രാപിക്കുന്നു.

മുണ്ഡകോപനിഷത്തിന്റെ പ്രത്യേകത ബ്രഹ്മസാക്ഷാത്കാരത്തിന്റെ വഴി സരളമനോഹരമായി വിവരിച്ചുനല്കുന്നു എന്നതാണ്. ഭാഷാചാരുതയിലും ലാളിത്യത്തിലും മുണ്ഡകം മുമ്പില്‍ത്തന്നെ. പ്രായോഗികപാഠങ്ങളാണ് ഏറെയും. സമുന്നതചിന്തയിലെ ആനന്ദം ഈ ഉപനിഷത്ത് പകര്‍ന്നുതരുന്നു. നമഃ പരമഋഷിഭ്യോ നമഃ പരമഋഷിഭ്യഃ (പരമര്‍ഷികള്‍ക്കു നമസ്‌കാരം) എന്നവാക്കുകളോടെ മുണ്ഡകം അവസാനിക്കുന്നു. പ്രശ്‌നോപനിഷത്തും ഇതേ വാക്കുകളിലാണവസാനിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

Kerala

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.