Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൗജന്യ ഭക്ഷ്യക്കിറ്റ്: റേഷന്‍ വ്യാപാരികളോട് നീതി പുലര്‍ത്താതെ സര്‍ക്കാര്‍,​ കമ്മീഷന്‍ നല്‍കിയിട്ട് പത്ത് മാസം പിന്നിട്ടു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യാതെയും ശമ്പളം നല്‍കുമ്പോള്‍ ഫലത്തില്‍ സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന തങ്ങളെ അധികൃതര്‍ അവഗണിക്കുകയാണെന്നാണ് റേഷന്‍ വ്യാപാരികള്‍

Janmabhumi Online by Janmabhumi Online
Jun 26, 2021, 04:25 pm IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

പള്ളുരുത്തി: സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണം കൃത്യമായി നടത്തിയ റേഷന്‍ വ്യാപാരികള്‍ നീതിയില്ലാതെ അലയുന്നു. കഴിഞ്ഞ പത്ത് മാസമായി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിനുള്ള ഇവരുടെ കമ്മീഷന്‍ സര്‍ക്കാര്‍ നല്‍കിയിട്ട് പത്തു മാസമായെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ജീവനക്കാരുടേയും മറ്റും വേതനത്തിന്റെ ഫയലുകള്‍ കൃത്യമായി നീങ്ങുമ്പോള്‍ റേഷന്‍ വ്യാപാരികളുടെ കമ്മീഷനുള്ള ഫയലുകള്‍ മാത്രം നീങ്ങുന്നില്ലെന്നാണ് ആക്ഷേപം. 

കൊവിഡ് പ്രതിസന്ധിയില്‍ യാതൊരു പരാതിക്കും ഇടനല്‍കാതെ സൗജന്യ കിറ്റ് വിതരണവും റേഷന്‍ വിതരണവും എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ച റേഷന്‍ വ്യാപാരികളുടെ സങ്കടം കാണാന്‍ ആരുമില്ലെന്നാണ് ഇവരുടെ പരിഭവം. ഒരു കിറ്റിന് അഞ്ച് രൂപയാണ് സര്‍ക്കാര്‍ കമ്മീഷന്‍ നിശ്ചയിച്ചതെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ ഇത് നല്‍കുന്നതിനുള്ള നടപടികള്‍ മാത്രം ഉണ്ടാകുന്നില്ല.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യാതെയും ശമ്പളം നല്‍കുമ്പോള്‍ ഫലത്തില്‍ സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന തങ്ങളെ അധികൃതര്‍ അവഗണിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്. അതാത് മാസത്തെ റേഷന്‍ വിതരണം കഴിഞ്ഞ് അഞ്ച് ദിവസത്തിനകം റേഷന്‍ വ്യാപാരികളുടെ വേതനം നല്‍കണമെന്നാണ് പറയുന്നതെങ്കിലും അത് നടപ്പാകുന്നില്ല. പലപ്പോഴും ഒരു മാസം പിന്നിടുമ്പോഴാണ് ഇവര്‍ക്ക് വേതനം ലഭിക്കാറ്. ഇത്തരത്തില്‍ കടകള്‍ നടത്തി കൊണ്ട് പോകുക വലിയ പ്രയാസമാണെങ്കിലും സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന തങ്ങളുടെ വിഷമം അധികൃതര്‍ മനസിലാക്കണമെന്നും ഇവര്‍ പറയുന്നു. 

കടവാടകയും വൈദ്യുതി ചാര്‍ജും സഹായിക്കുള്ള വേതനവും നല്‍കിയാല്‍ വ്യാപാരിക്ക് പിന്നെ ഒന്നും ലഭിക്കാത്ത സാഹചര്യമാണുള്ളത്. 45 ക്വിന്റെല്‍ അരി വിറ്റ് പോകുന്ന കടക്ക് ലഭിക്കുന്ന വേതനം പതിനെട്ടായിരം രൂപയാണ്. ഈ ചെലവെല്ലാം കഴിച്ചാല്‍ പിന്നെ എന്താണുണ്ടാകുകയെന്ന് ഇവര്‍ ചോദിക്കുന്നു. തങ്ങളുടെ വേതനം കൃത്യമായി തരികയും കുടിശികയായി കിടക്കുന്ന സൗജന്യ കിറ്റ് വിതരണത്തിന്റെ കമ്മീഷന്‍ ലഭിക്കുകയും ചെയ്താല്‍ അത് സംസ്ഥാനത്തെ 14250 ഓളം വരുന്ന റേഷന്‍ വ്യാപാരികള്‍ക്ക് വലിയ സഹായകരമാകുമെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നത്.

Tags: rationറേഷന്‍ കട
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുടർച്ചയായി മൂന്നുമാസം റേഷൻ കൈപ്പറ്റാത്ത പതിനായിരക്കണക്കിന് ആളുകൾ പുറത്ത്: ഒഴിവാക്കിയത് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ 70,418 പേ​രെ

Kerala

ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി നാല് വരെ നീട്ടി

Kerala

കുടിശ്ശിക നല്‍കാന്‍ ധാരണ, റേഷന്‍ വാതില്‍പ്പടി വിതരണ കരാറുകാരുടെ സമരം പിന്‍വലിച്ചു

Kerala

റേഷനു പകരം പണം : കൂടിയാലോചിച്ചുമാത്രം നടപടിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

Kerala

റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച പരാജയപ്പെട്ടു, തിങ്കളാഴ്ച മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies