Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനം കൊള്ള പ്രതികള്‍ക്ക് മുന്‍ വനം മന്ത്രിയുടെ ഓഫീസുമായി ബന്ധം; പ്രതികളെ വിളിച്ചെന്ന് കെ. രാജുവിന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി; തട്ടിപ്പു പുറത്ത്

പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങള്‍ മുറിക്കാന്‍ റവന്യു വകുപ്പ് അനുമതി നല്‍കിയ വിവാദ ഉത്തരവ് റദ്ദാക്കിയതിന്റെ പിറ്റേന്ന് റോജി അഗസ്റ്റിനുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് ശ്രീകുമാര്‍ സമ്മതിച്ചിരിക്കുന്നത്. പ്രതികളുമായി ശ്രീകുമാര്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ അടക്കം പുറത്ത് വന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2021, 06:01 pm IST
in Kerala

തിരുവനന്തപുരം: വനം കൊള്ളയില്‍ മുന്‍ വനം മന്ത്രിയുടെ ഓഫീസിനും ബന്ധം. മുട്ടില്‍ മരം മുറിക്കേസിലെ പ്രതി റോജി അഗസ്റ്റിനെയും ആന്റോ അഗസ്റ്റിനെയും ഫോണില്‍ വിളിച്ചെന്ന് സമ്മതിച്ച് മുന്‍ വനം മന്ത്രി കെ. രാജുവിന്റെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ജി. ശ്രീകുമാര്‍. ഒരു തവണ റോജി അഗസ്റ്റിന്‍ ഓഫീസിലെത്തി തന്നെ കണ്ടതായും ശ്രീകുമാര്‍ മാധ്യമങ്ങളോട് സമ്മതിച്ചു.

പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങള്‍ മുറിക്കാന്‍ റവന്യു വകുപ്പ് അനുമതി നല്‍കിയ വിവാദ ഉത്തരവ്  റദ്ദാക്കിയതിന്റെ പിറ്റേന്ന് റോജി അഗസ്റ്റിനുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് ശ്രീകുമാര്‍ സമ്മതിച്ചിരിക്കുന്നത്. പ്രതികളുമായി ശ്രീകുമാര്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ അടക്കം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ശ്രീകുമാറിന്റെ പ്രതികരണം.  ഉത്തരവ് റദ്ദാക്കിയതിന് പിറ്റേന്ന് രാവിലെ 9.30നു പ്രതി ആന്റോ അഗസ്റ്റിന്‍ ശ്രീകുമാറിനെ വിളിച്ചു.  

കോള്‍ ഒരു സെക്കന്റില്‍ കട്ടായി. ശ്രീകുമാര്‍ തൊട്ടുപിന്നാലെ  ആന്റോയെ തിരികെവിളിച്ച് 83 സെക്കന്‍ഡ് സംസാരിച്ചു. അന്ന് ഉച്ചയോടെയാണ് മുട്ടിലില്‍ നിന്നും മുറിച്ചിട്ട  54 കഷണം ഈട്ടിത്തടി ലക്കിടി ചെക്‌പോസ്റ്റ് വഴി പരിശോധനയില്ലാതെ കടത്തുന്നത്. ഫെബ്രുവരി 17, 25 തീയതികളും ശ്രീകുമാര്‍ ആന്റോയെ വിളിച്ചിരുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതിന് വിശദീകരണവുമായി രംഗത്ത് എത്തവെയാണ് പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടന്ന് ശ്രീകുമാര്‍ സമ്മതിച്ചത്.  

മിസ്ഡ് കോള്‍ കണ്ട് തിരിച്ച് വിളിക്കുകയായിരുന്നു എന്നാണ് ശ്രീകുമാറിന്റെ വിശദീകരണം. ഫോണില്‍ വിളിക്കുകമാത്രമല്ല ഒരു തവണ ഓഫീസില്‍ വന്ന്  കാണുകയും ചെയ്തുവെന്നും ശ്രീകുമാര്‍ സമ്മതിച്ചു.  

വിവാദ ഉത്തരവ് റദ്ദാക്കിയതിന്റെ പിന്നാലെയാണ് ആന്റോയുടേയും റോജിയുടേയും വിളിയെത്തിയത് എന്ന് പറയുന്നു. എന്നാല്‍ ഉത്തരവ് റദ്ദാക്കിയ കാര്യം പോലും അറിഞ്ഞിരുന്നില്ല. ഉത്തരവ് റദ്ദാക്കിയത് റവന്യു വകുപ്പില്‍ നിന്നാണ്. സ്വന്തം തോട്ടത്തിലെ മരം മുറിച്ചപ്പോള്‍ അതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നു എന്നും സഹായിക്കണം എന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ അവര്‍ക്ക് സഹായം ചെയ്തില്ലെന്ന് വ്യവസ്ഥാപിതമായ രീതിയില്‍ അപേക്ഷ നല്‍കണമെന്നുമുള്ള മറുപടിയാണ് നല്‍കിയത്. ഡിഎഫ്ഒയെ മാറ്റണമെന്നടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചെന്നും ശ്രീകുമാര്‍ പറഞ്ഞു. ഡിഎഫ്ഒയെ അവിടെ തന്നെ നിലനിര്‍ത്തിയത് കൊണ്ടാണ് മരംമുറി ക്രമക്കേട് തയാനായതെന്നും മിസ്ഡ് കോള്‍ കണ്ട് തിരിച്ച് വിളിച്ചതല്ലാതെ ഒരിക്കല്‍ പോലും പ്രതികളെ അങ്ങോട്ട് വിളിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നുമാണ് ശ്രീകുമാറിന്റെ വിശദീകരണം.   

Tags: cpiMuttil Forest Looting Case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതില്‍ വിമര്‍ശനം, വിജയ് ബി ജെ പിയെ പ്രീതിപ്പെടുത്തുന്നുവെന്ന് ആരോപണം

Kerala

തെരഞ്ഞടുപ്പ് തോല്‍വി:സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം, സിപിഎം ക്രോസ് വോട്ട് ചെയ്തു

Kerala

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

പുതിയ വാര്‍ത്തകള്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.